വല്ലാർ പാടവും പിന്നെ വിഴിഞ്ഞവും വികസനം അല്ല വിനാശമാണ് !

Click here ->Read English version of the article “Why I oppose Vizhinjam Mega port project.https://swarajopensociety.wordpress.com/2015/09/23/17/

കാട്ടിലെ തടി തേവരുടെ ആന’!,നമുക്കെന്തിനാണ് വോട്ടില്ലത്ത മണ്‍സൂണ്‍!!?
വല്ലാർ പാടവും പിന്നെ വിഴിഞ്ഞവും – കേരളത്തെ കുത്തുപാളയെടുപ്പിക്കാൻ  സ്വപ്നം വിറ്റ് കോടികൾ നേടുന്നവർ ! വിഴിഞ്ഞം സ്വപ്ന പദ്ധതി ആണത്രേ ? ഈ സ്വപ്നം കാണാൻ എത്രകാലം ഉറങ്ങണം? ഏത് ഉറക്കത്തിലാണ് ഈ സ്വപ്നം കണ്ടത്? ഉണരുംപോൾ യാഥാർത്ഥ്യം എന്തായിരിക്കും ?  ഈ സ്വപ്നം വിതയ്ക്കാൻ രൂപികരിച്ച പ്രത്യേക കമ്പനിയാണ് വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട്‌ ലിമിറ്റഡ് -സ്വപ്നം കാണുംപോൾ അതിൽ പിശുക്ക് പാടില്ലല്ലോ? അന്തർ ദേശിയ നാണയനിധി യുടെ അംഗീകാരമുള്ള ഇന്റർനാഷണൽ ഫിനാൻഷ്യൽ കമ്മിഷനെ(ഐ.എഫ് .സി ) തന്നെ പഠനത്തിനായി നിയോഗിച്ചു -‘ലാഭകരമായിരിക്കില്ല’ എന്നുതന്നെ റിപ്പോർട്ട് കിട്ടി . ജഡ്ജിയെ മാറ്റി വിധി അനുകൂലമാക്കുന്നത് പോലെ തന്നെ -മറ്റൊരു ഏജൻസി യെക്കൊണ്ട് വീണ്ടുമൊരു പഠനം -എയിക്കോം (Architecture Engineering Construction Operations and Management)  അമേരിക്കൻ ഭീമൻ കമ്പനി തന്നെയാണ് -വിഴിഞ്ഞത്തിനുവേണ്ടി പേരുകളയാൻ അവർ തയ്യാറായില്ല ! ഫലം നാസ്തി !ദയവായി വായിച്ചു നോക്കണേ !-> Vizinjam Port Master Planhttp://www.vizhinjamport.in/…/Final-Master-Plan-Report_Nov3…വികസനം ,കമ്മിഷൻ ,തിരഞ്ഞെടുപ്പ് ഇവയൊക്കെ എന്നും മനസ്സിലുള്ള ,ഭരണവും ,പ്രതിപക്ഷവും വെറുതെ ഇരിക്കുമോ , അടുത്ത ഏജൻസി -ഏണസ്റ്റ് ആൻഡ്‌ യങ്ങ് , പേരുപോലതന്നെ ഗംഭീരൻ! പണം നമുക്കൊരു പ്രശ്നമല്ലല്ലോ? ഒന്നാംതരം റിപ്പോർട്ട്‌ !റിപ്പോർട്ട് ഗൂഗിൾൽ കിട്ടുന്നില്ല ! ഇതൊരു റിയൽ എസ്റ്റേറ്റ്‌ കച്ചവടം തന്നെ എന്ന് ആധികാരിക രേഖകൾ. പ്രൊജക്റ്റ്‌ ലാഭകരമല്ല – പക്ഷേ ഇപ്പോൾ ശരിയാക്കാം! പകരം “additional revenues from Port Estate Development, offering a discount of 35% on the Tariff,” സർക്കാർ പണം മുടക്കിനടത്തിയതു തന്നെ! സാദ്ധ്യത പഠനങ്ങളെല്ലാം !. വെറും നൂറ്റിഅഞ്ചു ഏക്കർ റിയൽ എസ്റ്റേറ്റ്‌ തിരുവനന്തപുരത്ത്! പാവം അദാനിക്ക് – ഷോപ്പിംഗ്‌ മാൾ , വലിയ ഹോട്ടൽ ,കോണ്‍ഫറൻസ് ഹാൾ -അങ്ങനെ പലതും -ഇതു പണ്ട് കാൻസർ സെന്റെറിന് പണം വാഗ്ദാനം ചെയ്തതുപോലെ അല്ല! ലാഭം ആദ്യം! മുതൽ പിന്നീട് -അതു പണയം വച്ചിട്ടുവേണം വിഴിഞ്ഞം പണി തുടങ്ങാൻ ! തീർത്താലും ഇല്ലെങ്കിലും! ദുബായ് പോർട്ട്‌ ട്രസ്റ്റ്‌ -വല്ലാർ പാടം പണയം വച്ചത് രണ്ടുവർഷം കഴിഞ്ഞാണ് ഇവിടെ വസ്തു കൈമാറ്റം ആദ്യം തന്നെ ! ‘കടലിൽ കല്ലിടുക’ എന്നപ്രയോഗം -‘കുംഭകോണം’ എന്നപോലെ മലയാളത്തിൽ സുപരിചിതമാണല്ലോ !മൂന്നു കിലോമീറ്ററിൽ അധികം നീളത്തിൽ -മുകളിൽ ഒരുകിലോമീറ്റർ വീതി (താഴത്തെ അളവ് ഇതുവരെ പറഞ്ഞിട്ടില്ല ! എന്താണോ ഉദ്ദേശം!) 20 മീറ്റർ ശരാശരി ആഴം -പത്താം ക്ലാസ് പഠിച്ചവർക്ക് കണക്കു കൂട്ടാം എഴുപതു ലക്ഷം ടണ്‍ പാറവേണം -പശ്ചിമഘട്ടം നീണ്ടു കിടക്കയല്ലേ! -‘കാട്ടിലെ തടി തേവരുടെ ആന’ !- നമുക്കെന്തിനാണ് മണ്‍സൂണ്‍ മണ്‍സൂണിനു വോട്ട് ഉണ്ടോ ?കിഴക്കുനിന്നു  പടിഞ്ഞാറോ ട്ടൊഴുകുന്ന  41 നദി കൾ കേരളത്തിലുണ്ട് -ചിലതൊക്കെ അകാല ചരമം പ്രാപിച്ചെങ്കിലും -ഒഴുക്ക് കുറഞ്ഞെങ്കിലും – പശ്ചിമഘട്ടത്തിലെ -പാറകൾ എല്ലാം തകർത്താലും പൂർവ സ്ഥിതി സ്ഥാപിച്ചു കൊടുക്കാമെന്നു സംസ്ഥാനസർക്കാരും -അദാനിയും   (no stay to Vizhinjam project — on 16/12/2015-verdict from supreme court!)    നമ്മുടെ നദികളിൽ നിന്നും കുത്തി ഒലിച്ചു അറബിക്കടലിൽ എത്തുന്ന  വെള്ളവും, എക്കലും ആണ്ടിൽ നാലുമാസം, തെക്കുഭാഗത്തേക്ക്‌ ശക്തമായി ഒഴുകും ,അടുത്ത എട്ടുമാസം സാവധാനത്തിലുള്ള തിരിച്ചോഴുക്കാണ് ! വിദഗ്ദ പഠനങ്ങൾ ,  ബ്ലോഗിൽ വിവരിച്ചിട്ടുണ്ട് (see the English post below). ഒരുപുലിമുട്ട് (break water ) കെട്ടിയാൽ , വടക്കുഭാഗത്ത് കര കടൽ  കൊണ്ടുപോകും!. തെക്കുഭാഗത്ത്‌ കരയടിയും;വിഴിഞ്ഞത്തും പൂന്തുറയിലും ഉള്ളവർക്ക് അറിയാം; വെറും നാനൂറു മീറ്റർ നീളത്തിൽ മീൻ പിടുത്ത തുറമുഖത്തിനുവേണ്ടി വിഴിഞ്ഞത്ത്‌ പുലിമുട്ട് കെട്ടിയപ്പൊൾ എന്തുണ്ടായി? എന്ന് കിടപ്പാടം നഷ്ടപെട്ടവർ പറയും ,ഇപ്പോൾ പണിയാൻ പോകുന്നത് മൂന്നു  കിലോമീറ്റർ നീളമുള്ള പുലിമുട്ടാണ് ;കളി കടലിനോടാണ് !.  ഇപ്പോൾ എന്തോ പാക്കേജ് പോതിയുന്നുണ്ടത്രേ? വല്ലാർ പാടം ,മൂലംമ്പള്ളി ക്കാരോട് ഒന്നുചോദിച്ചാൽ സംഗതി ബോദ്ധ്യമാകും (അല്പം മാറി നിന്നെ ചോദിക്കാവൂ !) – നമ്മുടെ കടലിൽ വിഴിഞ്ഞത്തുനിന്നു നാൽപതു കിലോമീറ്റർ തെക്ക് മൂവായിരം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ (തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട  ജില്ലകൾ  ചേർന്ന  അത്രയും വലിപ്പം) ഒരു പ്രദേശം കടലിനടിയിലുണ്ട് ‘വാട്ജു് ബാങ്ക്’ എന്നാണ് പേര് – പോഷക സമൃദ്ധമായ എക്കലും, ഒഴുക്കുനീറ്റിലുള്ള ഓക്സിജനും ചേർന്ന് അവിടെ എത്തുമ്പോൾ മത്സ്യങ്ങളുടെയും, ധാരാളം സമുദ്രജീവികളുടെയും പ്രജനനം സാദ്ധ്യമാകുന്ന വിശാല സമുദ്ര അടിത്തട്ടാണ് അത് (ഊത്ത എന്താണ് എന്നറിയാവുന്ന എന്നെ പോലെയുള്ള കുട്ടനാട്ടുകാർക്ക് അത് വേഗം മനസ്സിലാകും). അല്ല മണ്‍സൂണ്‍ നാടുനീങ്ങിയാൽ അതിനു എന്തു പ്രസക്തി? എന്ന് ചോദിക്കാം. ഏതായാലും ഇത് വിഴിഞ്ഞത്തെ ,പൂന്തുറയിലെ, മത്സ്യ തൊഴിലാളികളോട് മാത്രമല്ല ,കേരള സമൂഹത്തോട് ഉള്ള വെല്ലുവിളിയാണ് . ഇപ്പോൾ തന്നെ കുറഞ്ഞു കൊണ്ടിരിക്കുന്ന മത്തി ,അയില , നാരൻ ചെമ്മീൻ, മുതലായവയും അവയുടെ വിപണനം, മത്സ്യ ബന്ധനം തുടങ്ങി നൂറുനൂറു തൊഴിലിൽ ഏർപ്പെട്ട് വീട് പുലർത്തുന്നവരുടെയും കാര്യം ! അതാർക്കാണ് അറിയാൻ താല്പ്പര്യം?.ഒരുദിവസം കൊണ്ട് അദാനി വന്നപ്പോൾ -ഉമ്മൻ ചാണ്ടിയും കൂട്ടരും വാഴ്ത്തപെട്ടവർ ആയതെങ്ങനെ ? എന്ന് എനിക്കു മനസ്സിലാകുന്നില്ല . മൂന്നാറിലെ സ്ത്രി തൊഴിലാളികൾക്ക് മനസ്സിലായത് ;വിഴിഞ്ഞത്തും മനസ്സിലായി തുടങ്ങി എന്നതാണ് സത്യം ! – മഹാനായ അയ്യൻ‌കാളി കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭ ദശകത്തിൽ കർഷക തൊഴിലാളി സമരം സംഘടിപ്പിച്ച് ,ആറുമാസം കഴിഞ്ഞപ്പോൾ പാവങ്ങൾ പട്ടിണികൊണ്ട് വിഷമത്തിലായി ! അന്ന് അദ്ദേഹം വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളോട് സഹായം അഭ്യർത്ഥിച്ചു! അവർ ചരിത്ര നിയോഗം ഏറ്റെടുത്തു -ഇന്ന് വിഴിഞ്ഞത്തെ ,പൂന്തുറയിലെ ജനങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു (വിഴിഞ്ഞത്തുകാർ കൂടുതൽ പേർ അത് ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു . ഫിഷിംഗ് ഹാർബറിന്റെ തെക്കുഭാഗം ഇനി മീറ്റിംഗ് നടത്താൻ കൊള്ളാം എന്നാണ് റിപ്പോർട്ടിൽ!)// “നിങ്ങൾ സത്യം അറിയണം അത് നിങ്ങളെ മോചിതരാക്കും” -യോഹ, 8 :32// 4,089 കോടി മുതൽ മുടക്കുള്ള പദ്ധതി! 2019 തിൽ പൂർത്തിയാക്കുമ്പൊൾ ആ വർഷം വെറും 422 കോടിമാത്രം നഷ്ടം!- പതുക്കെ കുറഞ്ഞ് 2026 ൽ 8 കോടി നഷ്ടം ,പക്ഷേ 2027 ൽ 140 കോടി ലാഭം പിന്നെ 2053 വരെ ലാഭത്തിന്റെ കുത്തൊഴുക്കാണ് 581 കോടി !എനിക്ക് ഒരു പത്തുലക്ഷം രൂപ കടം തരാമോ! കുറച്ചു പാവങ്ങളുടെ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാനാണ് -2053 ൽ 600 കോടി തിരികെ തരാം ! ഇതു തമാശ അല്ല ലിങ്ക് കൊടുത്ത റിപ്പോർട്ടും Projected P&L,Cash flaw,Balance sheet ഇവ വായിച്ചുനോക്കുക ! (need not know much commerce but needs, just common sense ) copy /pasted from report ->
“The project is not financially viable (EIRR is 11.54%) on a standalone basis, i.e. without VGF.However, with substantial funds in the form of VGF up to 60% and offering a discount of 35%on port tariff; the Equity IRR is 15.0%, and accordingly, the project is viable;As per the Viability Gap Funding (VGF) Scheme for financial support to PPPs in Infrastructure the maximum permissible (VGF) is 40% of the Total Project Cost. In our case additional revenues from Port estate Development, offering a discount of 35% on the Tariff,the project is still viable with an Equity IRR of 15.0% with a VGF of 40.7%”

Read more in1. English just move down

1.  Listen to Prof. Yogendra;   Discourse of pure disinterested pursuit of Knowledge ‘ About Liberal democracy 

2. About Dr.Ambedker ,Lahor speech and more etc

3. http://krishgbharath.blogspot.in/

4  സീയാഹ്യത് ലെ മൂപ്പൻ നടത്തിയ രണ്ടു നിവേദനങ്ങൾ!

5   Reply by Chief Seattle to President Pierce

port2 women_protest

Why I oppose Vizhinjam Port —- Prof.Gopalakrishna Panicker

port2vizhinjam

wadge bank

Wadgdge bank having of area 3000 sq: mile  .Total area is grater than the combined area of Trivananthapuram, Kollam ,Patthanamthitta and half of Kottayam district.

Vizhinjam port  a disaster to the environment !  Financial burden to the exchequer!

      The official Press release declare it as the ‘Dream Project ‘:

“After the agreement with Adani was signed for, India’s deepest Port, India’s largest container trans- shipment Hub, the biggest infrastructure project in Kerala (pegged at 2 billion dollars) and work begins in 10 months time. All weather, deep-water, Natural port. The Vizhinjam port, situated about 16 km south of Thiruvananthapuram and at 10 nautical miles from international sea routes connecting Europe, Persian Gulf and Far East, when developed would attract a fair share of the container transshipment traffic meant for India, currently handled by international ports at Colombo, Malaysia, Al-Salalah (Oman) and Singapore.

                The official lay out of the project (see the picture or link given  ) , reveal the fact that Vizhinjam is not a natural port. Sixty six hectares of land to be reclaimed from the sea. The material required for phase I reclamation is proposed to be obtained from dredging activity in the sea. This phase requires more than 7 million metric tonnes of stone!.(much more during subsequent phases! ) Sand and soil for construction of a break water stretching almost 3.18 km into the sea, with 1 km width at the top and unspecified width at  bottom!(it cannot be less than top width any way!)  with an average depth of 20m. This material is sought to be sourced from blasting quarries in Thiruvananthapuram and from neighbouring district of Kanyakumari in Tamil Nadu, falling in Western Ghats region. How can they respect the Gadgil Committee report, even in its most compromised format? . Then what about the future of Monsoon in Kerala?. I am agreeing with one point in the official report, the port would surely be an ‘All weather’ one,  provided the monsoon is made totally absent!.

                 Now read the series of reports submitted by various agencies 1) International financial commission having the recognition of IMF, way back in 2010, submitted their report (Vizhinjam Port strategic option -2010) with an unambiguous conclusion “A port based, primarily on transshipment traffic does not have significant linkage and synergies with local economy” (page 55 ) .2) Just like changing judges to get a favourable judgement another agency was entrusted with the same job!.  In 2013 AECOM , submitted a similar report but requested a huge financial support from the government for its survival!. 3) A third report by Earnest and Young, claimed to have submitted to the government during April 2015, requested a Viability Gap Fund [V.G.F] of 60% “The project is not financially viable on a stand alone basis and needs additional revenues from Port estate, offering a discount of 35% on the Tariff  and VGF of 60%”. For such projects V.G.F cannot be more than 40% as per existing rules and practices! This is another caveat and ‘a real estate deal with Adani. Precious land of 105 Acres,near the capital city of Kerala (30% of the total land acquired ), goes as a gift to Adani, the feasibility report with 126 pages dedicated 12 pages for the detailed description of the real estate project with residential flats (4543 lakhs square feet), retail shopping complexes ,mid market hotels and huge luxury hotels. Total estimated amount is Rs 3360 Cr. Total estimated project cost of  Vizhinjam is 4,089crore. When the first phase is completed in  2019 s projected P&L account shows a loss  422 cr  for that year,  then by 2026 yearly  loss is projected as 8cr  but by  2027 it shall  show profit of 140cr and by 2053 the yearly profit is projected as  581cr please read the Projected P&L,Cash flaw,Balance sheet etc available->http://www.vizhinjamport.in/…/Final-Master-Plan-Report_Nov3. (sorry! they seems to have deleted the link! another proof of dishonesty!, as on 10/12/2015).  Will they give me just few Hundred thousands of Indian Rupee,   I shall pay back the educational loan of few poor unemployed youth  in my locality  and  give  back one million Rs in 2053!.  Report says:-

The project is not financially viable (EIRR is 11.54%) on a standalone basis, i.e. without VGF. However, with substantial funds in the form of VGF up to 60% and offering a discount of 35%on port tariff; the Equity IRR is 15.0%, and accordingly, the project is viable;As per the Viability Gap Funding (VGF) Scheme for financial support to PPPs in Infrastructure, the maximum permissible (VGF) is 40% of the Total Project Cost. In our case additional revenues from Port estate Development, offering a discount of 35% on the Tariff,the project is still viable with an Equity IRR of 15.0% with a VGF of 40.7%”

                 On the West Coast of India, there are no all-weather ports that stand right on the coast, blatantly exposed to the South-west Monsoon’s salt-laden winds. Besides the winds and waves lashing this coast head-on for a significant part of the year, which in itself is a unique feature,  has a long chain of lofty mountains, the Western Ghats or as we call it ‘the Sahyadiri Ranges’, along its entire length of about 2000 km. The seaward face of the Ghats gets, every year, about 3000 mm of rainfall, most of which falls during the four-month long South-west Monsoon season. The hydro-geologists have estimated that annually 250 cubic kilometres or 250 trillion litres of sediment-laden run off, flows down the mountain slopes and then across the coast!. It was found that during Monsoon season there is strong coastal current towards south and rest of the year there is weak reverse flow ,If there is no man-made obstruction, it almost getting compensated! is known as sediment transport. When few breakwaters are constructed like that in Vishinjam fishing harbour with  400m long and few other small ones there were  large scale erosion on northern side of the breakwater and compensating accretion /siltation on the southern side!. Now the proposed Vizhinjam port require a breakwater of length 3.18 km! .It is the root cause of the environmental hazard to natural, beautiful coast of Karala ,habitat of varieties of flora and fauna, sole means of livelihood, of poor fisher folks and thousands making both ends meet with related jobs  . While the breakwater would stop the waves, it cannot stop the salt-laden monsoon winds, which would blow across, not only to disrupt the port operations, but also to cause rampant corrosion of the port’s steel infrastructure. Accretion /siltation on southern side of the port requires ,regular drudging doing further damage and huge recurring expenditure from the part of the government . Area most affected will be Poothura ,Vizhinjam, Nellikunnu, Mulloor, Pulinkudy, Azhimala, Chowra and Adimalathura. Here, I must assert, not withstanding the contrary views held by the ‘coastal experts and orchestrated opinion makers. Every case of beach erosion, currently faced worldwide, without exception, is human engineered, and when the erosion sets in, it is practically irreversible. Seawalls are no solution, except making the coast ugly and unsuitable for any other purpose. The erosion will simply go on and on, till all the sediments on the beach and the land beyond are lost to the sea and bare rocks getting exposed to the waves. It must therefore be a national responsibility to protect every beach, because they are important for variety of reasons, besides being beautiful. The traditional fisher folk, in Kerala and elsewhere, who form the bulk of the coastal populace, simply cannot do without them. It is therefore imperative to notify every beach, small and big, as CRZ-I. Beaches are, in fact, far more vulnerable to human-engineered destruction than all other features listed under CRZ-I. It is also imperative to immediately declare the following mandatory preconditions, besides others, for according environmental clearances to offshore, coastal and inshore projects, howsoever important or strategic: one, no loss of beach, either directly by location or indirectly through induced erosion, and, two, the design must be assuredly siltation-free. Siltation, with the inescapable maintenance dredging that invariably follows, is one of the major causes of ecological damage in the  littoral waters, where the dredged spoils are dumped, year after year. There is hardly a doubt that the proposed port at Vizhinjam will not work, no matter what engineering expertise and technological innovations are brought in, because, one, the site lacks shelter from the strong monsoon winds that blow unceasingly for a third of each year, and two, the design is unmistakably siltation prone.    If this ruthless attempts by crony capitalists and greedy politicians are not prevented ,Kerala’s beautiful beaches would however be lost forever. An ugly structure that can never be dismantled will thereafter remain as a mute testimony to our lack of environmental foresight. Moreover, no one will be held accountable for all that. Instead, the experts will come up with grandiose proposals to somehow keep the port going, much like keeping a comatose white elephant alive, as is being attempted at the Vallarpadom International Port(Kochi ). if Vizhinjam was suitable for an all-weather, natural port, there would have been one there long ago.

Again that the Vizhinjam International Container Transshipment terminal project would destroy the ‘Wadge Bank’,  a 3000 sq: km area which form the breading ground for thousands of varieties fish and other species . Fisheries expert and marine scientist Dr. Sanjeeva Ghosh and other experts like Dr. V.J Vijayan have warned about the impact of the port on the biodiversity of the ‘Wadge Bank’, 45 to 60 km off the Vizhinjam coast. “The largest coral reef in the Indian ocean, the Wadge Bank is the breeding ground for more than 200 varieties of fish. It is also home to more than 60 species of ornamental fishes and oceanic animals. The construction works for the port will destroy the habitat.”We know why famous ‘chakara’ the fishing festive of coastal Kerala is conspicuously absent and in future; I will not be surprised if the common available ‘Matthi’ (Eng->Sardines) and ‘Ayila'(Mackerel) become extinct in Kerala coast as the breeding ground for the same is the sediment rich  ‘Wadge bank’ is disturbed considerably.  Let me again quote a shallow baseless argument put in the public domain   by the greedy proponents of the port, to show the propensity of advertising baseless arguments (just google for ‘wadge bank’ or anything related to Vizhinjam you shall end up in such  posts! and blogs )

“ …. is baseless, according to experts who took part in a symposium on the multi-crore port project here on Wednesday. The east-west international shipping lane is passing through the ‘Wadge Bank,’ and on a daily basis, approximately 100 vessels are already passing over it without affecting it in any way….;

Deepak Benny, port planning consultant, Singapore, said at a symposium organised by the Trivandrum Development Front!. Yes ! International shipping lane has not yet spoiled the ‘Wadge Bank’ completely -‘the Vizhinjam mega -sea port’ will do the job, as it would block the supply chain of oxygen, nutrient rich sediment-laden run off, which flows down to south along the coast of Kerela again modulating  the temperature of the sea bed of the wadge bank.   3.2 KM break water  deflects the flow to western sea,  makes turbulent whirlpools  and erosion to the northern side of it. (see the picture of Kerala coast and ‘wadge bank’). Knowledge of hydrodynamics is not required simple common sense is sufficient to understand the shallowness and dishonesty of the argument quoted above. So is not Adani taking Kerala Government for a ride? Or is there a big underhand deal between Adani and Oommen Chandy with blessings of Modi!. Remember respected O.Rajagopal (veteran BJP leader) recently said, “Kerala ministers are asking commission to Adani for Vizhinjam!

                     The Kerela Government has also apparently taken over the financial burden of building breakwaters (by breaking down some hills in the Western Ghats), to make things easier for Mr. Adani. This will cost the Government Rs.1463 cr. This is not included in the total project cost of Rs.4089cr[TPC] , out of which the Government will provide a grant of 40 percent.

                    The Government’s law advisers claim that Adani’s bid cannot be called a ‘single bid’ as two other companies had also purchased the bid documents, though they never proceeded with it. One of those two companies happen to be Essar Port, which is about to be taken over by Adani Ports. The other one is Srei group, which doesn’t have much experience in building ports. These two were thus proxies  for Adani, who just purchased the documents, to make it look, as if it’s not a ‘single bid’.

                      Commander John Jacob Puthur, Indian Navy (Retired), FIS, FCA, FGS, Hydrographer , is actively against the Vizhinjam project and I have quoted his wise words almost verbatim in my blog above. Mr E.V Sreedharan,  the reputed architect of Kochi Metro is also now voiced against ‘Vizhinjam’. During the formative meetings of ‘Theera Desha -Paschima Ghatta Samrakshanana Samithi ‘ (movement for protecting coast and western ghats) I have described this issue as another manifestation of ‘Farmer’s problem’ taken up by ‘ Swaraj Abhiyan‘ and Prof.Yogendra Yadave -It is the conspiracy to grab the land under the pretext of mega projects which gives them an opportunity to do large scale loot and to acquire large areas of land for doing real estate business. Fisher folks of Poothura and Vizhinjam with their conventional wisdom has realized the gravity of the problem, needs support from the right thinking citizens of our country. Please recollect, it was the fisher folks of Vizhnjam whole heartedly supported the great historical agriculture strike by Mahatma Ayyankali,  the great leader ‘Kerala Renaissance’ during the first decade of the last century, demanding right to education to the marginalised agricultural labours  of Kerala. Fishing folks at Vishinjam offered them jobs related to fishing and good many of them continued the same. Now fishing community along the entire coast is in a struggle for survival. It is an extension of the ongoing farmers struggle elsewhere in India -Adivasis and other marginalised sections of the people ,together with plantation labourer in Kerala is  facing the same problem there is large scale conspiracy to grab land from  them. The unholy nexus between political parties and crony capitalist has declared war!. Questioning their very survival!

  1. Please Scroll down or click next to read-> 1.എന്താണ് ചെയ്യേണ്ടത്? പ്രൊഫ.യോഗേന്ദ്രയുടെ  പ്രൗഢ ലേഖനത്തിന്റെ  മലയാള പരിഭാഷ 

    Read the proud essay by Prof. Yogendra  What is to be done ? (English  text)

Listen to Prof.Yogendra – A discourse of disinterested pursuit  of Knowledge………… and other related links  .

  Article about vizhinjam in malayalam വിഴിഞ്ഞം  പദ്ധ്വതി   വികസനം അല്ല വിനാശമാണ് !

  . Save Western Ghats and Climate of Keralam.

Read my other posts The New Renaissance
women_protest

Put out ‘ Putin’ the Barbaric Idiot

            We can’t  put off , the trial of this Putin .Immediately Put out Putin the Barbaric Idiot .  Let us have a look at his criminal past-  All Putin’s Men: Secret Records Reveal Money Network Tied to the Russian Leader

Complex offshore financial deals channel money and power towards a network of people and companies linked to President Vladimir Putin the war criminal
He must be Sentenced by the International community and adequate compensation must be seized from him as his illegally acquired wealth is astonishing!
The Russian leader has a long record of inhumanity. If he is, let free there are few more of his type in different countries trying to get a life long extension to the rein of power that they enjoy now. Taiwan will be another Ukraine sooner than later.
Russian President Vladimir Putin was an agent of the Soviet secret police
Alexander J. Motyl writes on January 7, 2017 5:23 am NEWARK, New Jersey — Russia’s criminal behavior in Syria is just the latest in a long string of crimes perpetrated by Russian President Vladimir Putin.
U.S. President-elect Donald Trump’s incoming administration may be unwilling to admit it, but Putin is a war criminal. The U.S. government may need to negotiate with him, but it should remember that he is a butcher.
Russia’s leader has a long record of inhumanity. He was an agent of the Soviet secret police, a criminal institution with a record that goes back to mass killings perpetrated by the henchmen of Soviet dictators Vladimir Lenin and Joseph Stalin. Putin knew the KGB’s record when he joined it in 1975, at the height of its crackdown on the Soviet dissident movement and just seven years after the country’s armed forces crushed the Prague Spring in Czechoslovakia.
Putin came to power in 1999, he almost certainly approved, and perhaps even orchestrated, the bombings of two apartment buildings in Moscow, in which hundreds of innocent Russians lost their lives. As Amy Knight, a specialist on the KGB, argues, the evidence makes it “abundantly clear” that the Russian security service, the FSB (which succeeded the KGB), was “responsible for carrying out the attacks.” Concludes Knight: It is “inconceivable” that the bombings would have been done “without the sanction of Putin,” who exploited the panic they created to crack down on the Chechens and present himself as an indispensable leader.
During Putin’s years in office, a series of Russian democrats, journalists and opposition leaders have been killed in mysterious circumstances.
Putin used the bombings to reignite the Second Chechen War, in which he launched a massive air and land campaign that produced thousands of refugees, reduced much of the Chechen capital Grozny to rubble and killed at least 25,000 civilians.
Putin has funded, promoted, supplied and aided and abetted the Russian and pro-Russian terrorists in eastern Ukraine. Thus far, that war has taken 10,000 lives. It was Putin’s proxies who shot down Malaysia Airlines Flight 17 on July 17, 2014, killing 298 innocent people aboard.
Russia’s ruthless bombing of Syria’s civilian population and targets has been termed criminal by various Western leaders and human rights organizations, prompting U.S. Ambassador to the United Nations Samantha Power to ask her Russian counterpart: “Is there no act of barbarism against civilians, no execution of a child, that gets under your skin? That just creeps you out a little bit? Is there nothing you will not lie about or justify?”
During Putin’s years in office, a series of Russian democrats, journalists and opposition leaders have been killed in mysterious circumstances — the most prominent being Alexander Litvinenko, Anna Politkovskaya, Boris Nemtsov, Sergei Magnitsky, Natalia Estemirova, Sergei Yushenkov, Paul Klebnikov, Stanislav Markelov and Anastasia Baburova.

In October, Russian “nationalists” were allegedly involved in plotting to assassinate the prime minister of Montenegro, Milo Dukanović.
Some 12 opposition leaders from various parts of the former Soviet Union have also been killed in mysterious circumstances in Turkey, suggesting Russian assassins may be at work.
The record speaks for itself: Putin is a killer and war criminal — no different in the breadth and depth of his criminality than the Serbian war criminal, Slobodan Milošević. He must be treated as such by world leaders with even a minimal commitment to human rights and basic decency.
What should world leaders do?
First, they should openly condemn Putin’s behavior. Silence implies endorsement, and policymakers must understand their moral standing, and that of their countries, is on the line if they refuse to take a public stand.
One day, Putin will be gone, and Russia’s democratic opposition will be able to make their country a decent, law-abiding state.

Second, they should refuse to shake his hand, attend photo ops with him and create the impression that they accept his behavior. Unless Trump is willing to embrace former Ku Klux Klan leader David Duke in public, he should refrain from doing the same with Russia’s criminal leader.
Third, policymakers should avoid doing anything that aids and abets Putin’s criminal proclivities. Sanctions must not only be maintained, they should be intensified — not because they will change Putin’s barbaric behavior, but because the West and the world must demonstrate they oppose barbarism.
Most important, world leaders should actively defend Russian democrats and support Russia’s still-democratic neighbors, above all the Baltic states Georgia and Ukraine. One day, Putin will be gone, and Russia’s democratic opposition will be able to make their country a decent, law-abiding state. In the meantime, Putin must be told in no uncertain terms that the world will not tolerate any more imperialist land grabs and wars.
If the Trump administration fails to act accordingly, it will be announcing to the world that butchery is the new normal.
Alexander J. Motyl is a professor of political science at Rutgers University in Newark.
 

Also On POLITICO

Analysis
Putin’s real long game
By Molly K. McKew

Forum
Why Trump would be crazy to give Putin what he wants
By Evelyn Farkas

Forum
Did Obama let Putin off easy?
By Katelyn Fossett
More from … Alexander J. Motyl

Related Content
▪ Get ready for a long war
If Russia captures Kyiv, the following insurgency could last a decade — but only if NATO helps.
▪ Putin will only listen to force
History is rife with examples of the cost of inaction.
▪ Inside Vladimir Putin’s head
Paranoid megalomaniac or rational actor? The Russian president’s mental puzzle.

By Jake Bernstein, Petra Blum, Oliver Zihlmann, David Thompson, Frederik Obermaier and Bastian Obermayer
Image: Reuters / Sergei Karpukhin

Vladimir Putin and Sergey Roldugin forged a bond as young men. Fast friends, almost like brothers, they cruised the streets of Leningrad, singing and, in Putin’s case, occasionally getting into fistfights.
As Putin rose to power as Russia’s supreme leader and Roldugin made a name for himself as a classical cellist and conductor, the two remained close. Roldugin has performed for Putin and high-profile guests at the president’s official residence and has given media interviews that softened Putin’s fearsome image.
Now a leak of secret documents reveals another, hidden side of their friendship.
The records show Roldugin is a behind-the-scenes player in a clandestine network operated by Putin associates that has shuffled at least $2 billion through banks and offshore companies, an investigation by the International Consortium of Investigative Journalists, German daily Süddeutsche Zeitung and other media partners has found.
In the documents, Roldugin is listed as the owner of offshore companies that have obtained payments from other companies worth tens of millions of dollars. A company linked to the cellist also grabbed secret influence over Russia’s largest truck maker, another snagged a big slice of Russia’s TV advertising industry.
It’s possible Roldugin, who has publicly claimed not to be a businessman, is not the true beneficiary of these riches. Instead, the evidence in the files suggests Roldugin is acting as a front man for a network of Putin loyalists – and perhaps for Putin himself.
Roldugin did not respond to detailed questions. Reporters from the Organized Crime and Corruption Reporting Project, an ICIJ partner, met briefly with the musician after a concert in Moscow last week. Roldugin told them he needed more time to review the questions and determine what he could say.
About 100 financial deals related to the network are described in the leaked documents. They are complex. Payments are disguised in various ways. On paper, shares in companies are swapped back and forth in a day. Documents are backdated. Questionable financial penalties are assessed. The rights to multimillion-dollar loans are sold between offshore companies for $1.
In almost every instance, the result is the same: money and power moves in the direction of the network, to companies and people allied to Putin. The network’s covert deals allowed it to receive money in a variety of ways including hundreds of millions of dollars in sweetheart loans from a bank controlled by the Russian government.
The leaked documents come from the files of Mossack Fonseca, a Panama-based law firm that registered some of the Roldugin companies and helped administer the network’s holdings in the British Virgin Islands and other offshore havens.
For years there have been reports – mainly from whistleblowers – about Putin’s secret wealth. A few offshore companies, a palace and a mega yacht have all been said to belong to the Russian leader. Various news organizations have also noted how the people around Putin have become rich. Yet a detailed picture of the hidden financial affairs of Putin’s circle has remained elusive.
The records reveal what until now has mostly been the stuff of rumor: how Putin’s cronies secretly conduct their business. The law firm’s internal files show how minions and proxies created structures to hide and move the secret wealth. The records include email correspondence, bank account forms, loan agreements, share transactions and passport scans. Dates, cash amounts and contract terms are detailed.
Loyalty and long-held relationships help bind the network together. It’s a fraternity of Putin confidants. Many of the men whose interests are reflected in the leaked files are Putin comrades whose history with him traces back decades to St. Petersburg, the city known, before the fall of the Soviet Union, as Leningrad.
There is Roldugin, who is godfather to Putin’s eldest daughter. Then there is Yury Kovalchuk, a banker who forged links with the future president when Putin was a municipal official, and Arkady Rotenberg, a childhood chum who has become a billionaire through state-sponsored construction projects, oil pipelines and other ventures.
Many of the men linked to the network, including Putin, share something else in common besides history. They are connected to the St. Petersburg-based Bank Rossiya, which the U.S. government has identified as Putin’s personal cashbox.
The files make clear that Bank Rossiya built the network. Its employees tended to it, working to create the offshore companies, assigning ownership to Roldugin and others and shepherding the transactions through banks in Russia, Cyprus and Switzerland.
The economic model for how members of Putin’s circle have shared the profits from this network was also established back in St. Petersburg. In the 1990s, Putin and the Bank Rossiya owners created a cooperative for a gated community where they all had houses. The cooperative kept a bank account in common. Each could put money in, and anyone could take it out.
Nowhere in the Mossack Fonseca files is the name of the Russian president, a former KGB spymaster, actually mentioned. Audio recordings and witness accounts show that even when Putin’s closest confidants privately discuss his financial dealings, they use pseudonyms for him or simply gesture to the heavens rather than utter his name.
It’s inconceivable, though, that the network could have existed without the knowledge and support of Putin, said Karen Dawisha, a U.S. political scientist who has written extensively about Putin and his regime.
“He takes what he wants,” said Dawisha. “When you are the president of Russia you don’t need a written contract. You are the law.”
After receiving detailed questions from ICIJ and its media partners, Kremlin spokesman Dmitry Peskov denounced the forthcoming articles in a press conference as “an attack” and “a series of fibs,” according to Russian news services. Peskov reportedly said that the questions concerned offshore companies and “a large number of businessmen Putin had never seen in his life.”
“Denying something numerous times or commenting on something that has no relation to us is just silly,” Peskov told reporters.
Ties of friendship
There is a video on YouTube of Arkady Rotenberg, a former judo instructor who became a billionaire thanks to Putin. He is standing with a group of men. Putin walks past, flanked by his security detail. Rotenberg doesn’t see him coming. Without breaking stride, Putin rubs Rotenberg’s head, mussing his hair, like one would a dog or a child.
Of all those in his inner circle, Arkady and his brother Boris Rotenberg have known Putin the longest. Their friendship dates to the 1960s, when as boys they sparred together in a martial arts club. The ties of friendship grew to encompass business as well.

The European Union and the U.S. government issued sanctions against Arkady Rotenberg in 2014, in retaliation for Putin’s invasion of Ukraine. The U.S. also sanctioned his brother Boris.
The U.S. Treasury noted the two had “amassed enormous amounts of wealth during the years of Putin’s rule” from Russian government contracts, including roughly $7 billion for the Sochi Olympic games. The sanctions document coyly described the reason for the designation as “acting for or on behalf of… a senior official” of the Russian Federation.
In 2013, the year before the sanctions were issued, one of Arkady Rotenberg’s companies received potentially lucrative government contracts to work on a proposed $40 billion natural gas pipeline between Russia and Europe. Around the same time, three anonymous companies made huge payments into the Putin network, records show. Two of the shadow companies, and likely all three, were controlled by Arkady Rotenberg, according to the Mossack Fonseca files.
Loans from these Rotenberg companies totaling more than $231 million appear to have gone to a British Virgin Islands-based company called Sunbarn Limited, created by a manager at Bank Rossiya. The loans had no repayment schedule.
Arkady Rotenberg did not respond to a request for comment.
In the case of the Rotenbergs, the Mossack Fonseca documents suggest hidden business dealings between Putin and his old friends. When it comes to Sergey Roldugin, the documents in the files falsely state that he is not politically connected, obscuring the musician’s role in the scheme.
Image: Sergey Roldugin (far right) was the godfather. There’s no question that Roldugin and Putin are close. Some publications have called him Putin’s best friend. In the early 1980s, Roldugin arranged a double date on which Putin met his future wife, Lyudmila.
Putin selected Roldugin to be the godfather of his first child, Maria, a sacred role in Russian Orthodox tradition. A photo of Putin cradling Maria, beside his wife and Roldugin can be readily found on the Internet.
Mossack Fonseca and bankers in Switzerland appear to have ignored easily obtainable evidence of Putin and Roldugin’s bonds. Banks are required by law in Switzerland to determine if account holders are connected to politicians to safeguard against improper use of the account. The industry term for this is “politically exposed persons,” or PEPs.
The Mossack Fonseca files contain an application by Gazprombank Switzerland in 2014 to open a bank account for a company in Roldugin’s name. The form explicitly asked whether the owner of the company had “any relation to PEPs or VIPs.”
The answer: “no.”
“The bank had a legal obligation to check these declarations,” said Mark Pieth, former head of the organized crime section of the Swiss justice ministry. “Roldugin is, by his proximity to a serving head of state, clearly an exposed person.”
Gazprombank declined to comment.
In a letter to ICIJ, Mossack Fonseca said the firm has “duly established policies and procedures” to identify and handle cases involving politicians or people associated with them. It said the company considered those cases to be “high risk” and conducts more intense checks and periodic follow ups. “We conduct thorough due diligence on all new and prospective clients that often exceeds in stringency the existing rules and standards to which we and others are bound.”
Roldugin’s friendship with Putin likely landed him in the exclusive club of Bank Rossiya shareholders. In 2010, a Russian news service disclosed Roldugin owned more than 3 percent of the bank.
The cellist told the New York Times in 2014 that “years back” he had needed money and that arrangements were made to get him a stake. What he had to do for those shares was not specified.
The history of Bank Rossiya is all about its shareholders working together cooperatively.
Lake of money
Yury Kovalchuk and Putin turned their attention to Bank Rossiya in 1991, when its largest shareholder was still the Leningrad Communist Party.
At that time, Putin was deputy mayor and the person responsible for attracting foreign investors and forming public-private partnerships.
After the fall of the Soviet Union in December 1991, Putin signed the documents bestowing ownership of the bank on a newly formed joint venture created by Kovalchuk and others, according to Dawisha, author of “Putin’s Kleptocracy: Who Owns Russia?”
“Putin’s function was to make legal what would otherwise have been illegal,” Dawisha said.
Kovalchuk became majority shareholder and board chair of this new version of Bank Rossiya. When the U.S. government sanctioned him in 2014, it described Kovalchuk as one of Putin’s “cashiers.”
In the mid-1990s, Kovalchuk and a few other shareholders of the bank owned dachas a few hours outside of town on the eastern shore of the Komsomolskoye Lake. Putin found the money to buy a property. The men formed a co-operative society to benefit the eight residents of their shared gated community, which was called called Ozero (the Lake).
The Mossack Fonseca files show that the communal principles that defined Ozero continued with Bank Rossiya and its participants more than a decade later.
Image: Petersburg. Photo\: REUTERS / Alexander Demianchuk
About an hour’s drive from the site of the Ozero cooperative is the Igora ski resort. According to local media reports, the high-end resort is Putin’s favorite place to ski. Bank Rossiya publicly helped finance its construction. The wedding of Putin’s youngest daughter, Katerina Tikhonova, took place amid great secrecy on the resort grounds in February 2013, according to Reuters.
Tikhonova married Kirill Shamalov, the son of Nikolai Shamalov, an Ozero cooperative member and original Rossiya shareholder. Within a year and a half of the wedding, the younger Shamalov, barely out of his twenties, managed to borrow about $1.3 billion from Gazprombank to acquire 21 percent of Sibur, one of the biggest petrochemical companies in Russia, a stake that was worth at least $2 billion a little more than a year later, Reuters reported.
A Russian company called Ozon holds title to the ski resort. Bank Rossiya’s Kovalchuk is a co-owner of Ozon. Beginning in late 2009, Ozon received $11.3 million worth of loans from a key offshore company in the Putin network, the Mossack Fonseca files show. The loans carried an interest rate of 1 percent.
One $5 million loan was revised and extended multiple times and was converted to Russian rubles; the exchange rate and new amendments reduced its value and ultimately, the amount owed, the leaked documents show.
A lawyer for Kovalchuk said information about Bank Rossiya was available from pubic sources, adding: “We do not understand why your decision was to address these questions to Mr. Yury Kovalchuk.”
Bank Rossiya did not respond to detailed questions about its role.
War and peace
In early August 2008, Russian troops rolled into Georgia for what would be a five-day war. They traveled on Kamaz trucks. Putin had long been a champion of the company, visiting its factories and even taking a Kamaz racing truck for a spin for the benefit of news cameras.
Five months earlier, the leaked records show, the classical cellist Sergey Roldugin made moves to secretly gain a degree of management control over Kamaz, a company with revenue of $3.51 billion in 2007.
In March 2008, the Mossack Fonseca’s files show one of the Roldugin companies was given a secret option to buy a minority stake in Kamaz through a company called Avtoinvest.
Putin adviser Ruben Vardanyan was board chair and principal owner of the bank that ran Avtoinvest, a big shareholder in Kamaz. In 2008, Vardanyan wanted to consolidate a majority hold on Kamaz, according to press reports, but he needed help. The government of the Russian Republic of Tatarstan held a significant portion of the shares of the company; it had to be persuaded to sell.
As part of the deal, Roldugin’s company obtained a potential say over all aspects of the operation of Kamaz such as “approval of the business plan and budget” and approval over which foreign corporations would be able to invest in the company, if Avtoinvest got its majority.
Roldugin’s company paid $1.5 million for the option and potential rights.
Image: Photo\: AP Photo / RIA Novosti, Yana Lapikova, Government Press Service
In return, the agreement found in the Mossack Fonseca files spelled out that Roldugin’s company was expected to lobby for the “project,” which was described as getting Avtoinvest its majority.
By late April 2008, Tartarstan entered into an agreement to sell its shares to Avtoinvest, at below market price, according to press reports.
Putin relinquished the Russian presidency the following month, swapping positions with Prime Minister Dmitry Medvedev, another confidant who had been with him since the St. Petersburg days. Despite the change in title, there was little doubt that Putin retained control.
During his time out of the presidency, 2008 to 2012, Bank Rossiya’s balance sheet ballooned from under $4 billion to more than $8 billion. And the network of Putin associates kicked into high gear.
As Putin was stepping down, Kamaz was booming and making big plans. It announced that it would spend $1.5 billion by 2012 to modernize and double production. Kamaz also began exploring the sale of an ownership stake of up to 42 percent to a foreign buyer, according to press reports at the time.
Then the global financial meltdown hit Russia’s automotive sector hard. Kamaz cut its workweek to four days and slashed production.
Roldugin’s company never exercised its option to buy its Kamaz shares. In December 2008, German carmaker Daimler did buy a piece of the company – but 10 percent of it, not 42 percent. To get its slice of Kamaz, Daimler paid $250 million to the Vardanyan investment bank that owned Avtoinvest.
Vardanyan declined to answer specific questions because it involves “proprietary and confidential” information, which he is not authorized to discuss.
“The project was arranged as commercial arm’s length transactions with consultation among legal and business representatives to ensure compliance with existing regulations,” said Vardanyan.
Kamaz did not respond to a request for comment.
Hidden deals
In September 2009, a Mossack Fonseca compliance officer flagged a transaction for $103 million involving a company called Sandalwood Continental Limited. The manager for Bank Rossiya who was arranging the transaction wanted Sandalwood corporate directors – who were stand-ins provided by the law firm – to approve the deal. But its size seemed worrisome.
Sandalwood was the lynchpin of the entire Putin-linked network. One of Sandalwood’s roles appeared to be to borrow money from the Russian Commercial Bank (RCB) in Cyprus, which in turn was backed by Moscow-based, state-controlled bank, VTB. The $103 million began as a loan to Sandalwood from RCB Cyprus.
The owner on paper of Sandalwood was Oleg Gordin, a small businessman with a background in “law enforcement agencies,” according to an RCB bank account opening form found in the files. Gordin also had power of attorney on some of Roldugin’s company bank accounts.
Gordin did not respond to a request for comment.
Between 2009 and 2012, Sandalwood had lines of credit with RCB for about $800 million, according to the files. Sandalwood loaned out about $600 million in 2009 and at least $350 million in 2010.
The loans RCB made to Sandalwood were highly unusual for a bank. They went to a borrower who had no discernible business model that would allow it to pay back the money. The loans carried no security. Most did not require installment payments but instead relied on a promise that the entire amount would be returned after a certain time span.
“The assumption that RCB Bank Ltd is a so-called ‘pocket’ for highly-ranked Russian officials is utterly unfounded and certainly does not correspond to the actual state of affairs,” wrote Michael Maratheftis, head of media communications for RCB, in an email response to detailed questions from ICIJ and its media partners.
Maratheftis said the bank was legally precluded from answering questions about “third parties,” but it has always acted in “a transparent manner.” He said the bank has forwarded ICIJ’s questions to legal authorities in Cyprus for an “independent investigation.”
Image: Photo\: AP Photo / Petros Karadjias Sandalwood also functioned as a link in a chain of loan-swapping shadow companies. It assigned the rights to interest payments in the millions of dollars to companies – including one of Roldugin’s, which paid $1 dollar to receive $8 million a year in interest. Two banking experts who reviewed the Sandalwood loan assignments and an RCB loan made to the company said the documents raised multiple red flags and didn’t seem to make economic sense.
“It would appear that tax evasion, fraud and or some other predicate act is underlying these transactions for purposes of money laundering,” said David Weber, academic director of fraud management programs at the University of Maryland and former special counsel for enforcement for the U.S. Office of the Comptroller of the Currency.
RCB’s Maratheftis said the bank “was always in full compliance with the Anti-Money Laundering Regulatory Framework.”
According to an analysis of the Mossack Fonseca data by ICIJ and its reporting partners, about $2 billion passed through the network between 2008 and 2013, most of it through Sandalwood Continental.
Sandalwood also served as a credit card of sorts, lending to more than two dozen associated companies. It lent money to everything from the Igora ski resort’s owner to a hotel near the Finnish border. When Sandalwood loaned to other offshore companies, the repayment terms were sometimes as long as 20 years.
In the case of the $103 million loan, Sandalwood had borrowed it from RCB and immediately flipped the money to a Cyprus company called Horwich Trading.
The Bank Rossiya manager shepherding the transaction wanted Mossack Fonseca’s Panamanian directors to sign the Horwich Trading loan agreement on behalf of Sandalwood quickly. One of the Mossack Fonseca partners suggested that they get a letter indemnifying the law firm first, possibly to avoid being held responsible for the any looting of RCB.
Then Jurgen Mossack, a co-founder of the law firm, chimed in:
“I believe this is delicate,” he wrote in Spanish in an email. He was worried that “we could be witnessing payments of questionable origin and purpose.”
The Bank Rossiya manager explained that the loan was structured to take advantage of a tax treaty between Cyprus and Russia. To gain approval, he provided a letter of indemnity and other materials and created a regular repayment schedule for the loan. It’s the only loan from RCB to Sandalwood in the files that had a schedule of regular repayments. It is also the only time in the files that Mossack Fonseca appears to have objected.
The modifications satisfied Mossack Fonseca. The Panamanians also took comfort from the fact that a Swiss law firm, Dietrich Baumgartner & Partners, helped process paperwork for the Bank Rossiya network.
“As we are working with this client from a reputable Russian bank for some years now, and our legal client of reference is a well-known Swiss law office, I think we can accept the explanations and go ahead,” a lawyer from Mossack Fonseca’s Liechtenstein office wrote.
Deitrich Baumgartner & Partners declined to comment.
A later email detailed the fees Mossack Fonseca charged Sandalwood, which were based on the amount of the loans. For helping to create the paper trail for the $103 million, it earned $2,030.
Media secrets
Mikhail Lesin was intimately involved in the efforts of Putin and Bank Rossiya to control Russian media. As Putin’s first media minister, he oversaw the regime’s propaganda push. Lesin’s government tenure paralleled the growth of the bank’s media empire.
While in government, Lesin played a key role in brokering deals that put critics in the media under ownership that was more closely aligned with the Kremlin. In the wake of these efforts, voices critical of the Russian regime fell silent.
After Medvedev replaced Putin as president, Lesin left the government and joined the nation’s biggest private media group, Gazprom-Media, which Bank Rossiya managed.
Gazprom-Media was only part of the media conglomerate that Bank Rossiya built. Its sprawl has earned the bank’s chairman, Yury Kovalchuk, the nickname the Russian Rupert Murdoch. In 2005, Bank Rossiya bought a stake in a small television network, which Putin then designated as a national broadcaster, greatly expanding its reach and profit. It also took over Ren-TV, muting critical voices and investigations of the government.
Now, the Mossack Fonseca files reveal that there was a secret component to both Lesin and Bank Rossiya’s media dealings. Lesin had a company called Gloria Market Ltd. based in the British Virgin Islands. He created it in 2011, to collect money from advertising, according to a source of funds form found in the Mossack Fonseca files.
Image: Photo\: Presidential Press and Information Office (CC BY 3.0) In the late 1990s, Lesin had helped set up an advertising sales company called Video International that at one point controlled as much as two-thirds of the nation’s television advertising. While Bank Rossiya publicly owned 16 percent of Video International, a Roldugin offshore company created by the bank secretly held an additional 12.5 percent stake, the files show. According to its 2014 bank account forms, the company, International Media Overseas, had annual income of about $10 million from its holdings.
A lawyer representing Video International declined to answer detailed questions, stating the information was non-public in Russia.
Roldugin’s International Media Overseas did more than simply hold media stakes. In 2011, the company entered into backdated share agreements with an offshore firm based in the Cayman Islands. The revenue went to Switzerland where backdating is legal. Identical share amounts were swapped between the parties, offsetting each other, so no actual shares needed to change hands. Instead, the companies agreed to the exchange and then simply paid the profit as if it had actually taken place. In 2011, International Media Overseas gained $463,800 from the deals. Sandalwood Continental netted almost $4 million from these types of transactions between 2008 and 2011, the files reveal.
Crisis management
Putin’s circle of friends and associates are driven by two imperatives: confidentiality and control. They hate risk. Putin has shown he is willing to take aggressive steps to maintain secrecy and protect communal assets.
By December 2011, the financial system of Cyprus, where Sandalwood Continental did most of its business, was in trouble. The country began negotiations with Russia for an emergency loan. Toward the end of that year, Sandalwood, which banked with RCB Cyprus, began to transfer its loans to another British Virgin Islands-based company called Ove Financial.
In 2012, Sandalwood assigned dozens of loans, sometimes in amounts of hundreds of millions of dollars, to Ove Financial for $1 each, sometimes for nothing at all.
Ove Financial also served as one of the shareholders of Mikhail Lesin’s Gloria Market.
Ove Financial banked in Luxembourg, which was safe from the kind of turmoil that afflicted Cyprus. The company also used another Panama-based offshore incorporator called Morgan & Morgan. Complaints sprinkled through the email traffic indicate Bank Rossiya managers were less than happy with Mossack Fonseca’s service because the law firm took too long to move documents or did not prepare them exactly as specified.
The network would continue but without Mossack Fonseca or Sandalwood Continental. As a result, in 2013, Sandalwood shut down.
Putin’s associates made other changes to shore up the network. A new proxy took Roldugin’s place as owner of the company that had been involved in Kamaz. Roldugin hadn’t always been the most conscientious front man. At one point, a Bank Rossiya manager had complained to Mossack Fonseca in an email that it was a challenge to arrange for Roldugin to sign documents. This would no longer be a problem.
Around the same time, the members of the Ozero Cooperative began to transfer some of the massive wealth they had accumulated to their children. And Arkady Rotenberg made his son Igor the owner of some of his secret Mossack Fonseca companies, the leaked records show.
These generational transfers are signs of the rise of a new Russian aristocracy.
The Rotenbergs and other billionaires who have flourished under Putin’s protection are having an impact on the Russian economy.
The top 10 percent of wealth holders in Russia own 85 percent of all household wealth in the country, according to a 2014 Credit Suisse report. Meanwhile, 83 percent of the population has less than $10,000 in personal wealth. Inequality in Russia is so bad it deserves its own separate category, the report stated.
In 2014, Lesin resigned from Gazprom-Media. Russian press reports blamed a conflict between him and Bank Rossiya’s Kovalchuk. Lesin relocated to America, where he allegedly owned millions of dollars in property, holdings that had raised the suspicions of U.S. authorities.
In November 2015, Russian media reported that Lesin died of a heart attack in a hotel in Washington, D.C. Four months later, Washington’s chief medical examiner announced a cause of death that seemed anything but natural. The medical examiner said Lesin died of blunt force trauma to the head and had bruises on his neck, torso and limbs. Police are investigating the death.
How many secrets of the Putin-linked network Mikhail Lesin took to the grave may never be known.
Contributors to this story: Olesya Shmagun and Roman Anin

എന്താണ് ചെയ്യേണ്ടത്? പ്രൊഫ.യോഗേന്ദ്രയുടെ  പ്രൗഢ ലേഖനത്തിന്റെ  മലയാള പരിഭാഷ – ക്രിസ് 

Click next —->To Read the proud essay by Prof. Yogendra (English  text)

1.’ഇന്ത്യ എന്ന ആശയം’ എന്നത്തേയുംകാൾ ശക്തമായ  വെല്ലുവിളി നേരിടുകയാണ്. നാമറിയുന്ന ‘ഇന്ത്യൻ  റിപ്പബ്ളിക്ക്’ന് ,  തിരുത്താനാവാത്തവിധമുള്ള,  ആഘാത മേൽപ്പിക്കുന്നതിനെ  പ്രതിരോധിക്കുക, എന്ന  ശക്തമായ രാഷ്ട്രീയ ദൗത്യത്തിന് സമയമായിരിക്കുന്നു!. അതാകട്ടെ   നമ്മുടെ ‘യുഗധർമ്മം’.          എന്നാൽ ഇതുവരെയുള്ള  പ്രതികരണങ്ങൾ  തുലോം   ബൗദ്ധിക  മന്ദത കൊണ്ടും, രാഷ്ട്രീയ  പക്ഷാഘാതം (‘intellectual lethargy and political paralysis’)കൊണ്ടുമാണ്   അടയാളപ്പെടുത്തണ്ടതായി  വന്നിരിക്കുന്നത്!. ശരിയായ  പ്രതികരണം, വെല്ലുവിളി ആഴത്തിൽ മനസ്സിലാക്കി, ദീർഘ-വീക്ഷണത്തോടെയുള്ള, ഹ്രസ്വ-മദ്ധ്യകാല നയങ്ങളെ സംയോജിപ്പിക്കുന്ന പ്രവർത്തന പാത   തയ്യാറാക്കുന്നതിലൂടെ ഉരുവം ചെയ്യണ്ടതാണ്. അതാണ്  ഈ  ലേഖനം  കൊണ്ട്  ലക്ഷ്യമാക്കുന്നത്. 

2.             വെല്ലുവിളികൾ,  നാം കരുതുന്നതിൽ  കൂടുതൽ  ആഴത്തിലുള്ളതും  ഗൗരവമുള്ളതുമാണന്ന് വാദിച്ചുകൊള്ളട്ടെ!.  നിയമാനുസൃതമായ അധികാരത്തോടെ പ്രവർത്തിക്കുന്ന,  സർവ്വാധിപത്യ സ്വാഭാവം ആർജിച്ചുകൊണ്ടിരിക്കുന്ന, ഒരു ഭരണകൂടത്തെ ചെറുക്കുക,  എന്നതിൽ  കുറവൊന്നുമല്ല,  നമുക്ക്  അഭിമുഖീകരിക്കണ്ടത്. ഇൻഡ്യ എന്ന  ആശയത്തിനെതിരെയുള്ള  വെല്ലുവിളികളെ   പ്രതിരോധിക്കേണ്ട ഈ വിഷമസന്ധി  നമ്മൾ തന്നെയാണ്  സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ  അചിന്തനീയമായ  വിധത്തിലുള്ള  കൂടുതൽ  വിഭവ സമാഹരണം    കൂടിയേ കഴിയൂ.  വർത്തമാന കാല  വെല്ലുവിളികൾ കൂടുതൽ സൃഷ്ടിപരമായി പ്രതികരിക്കാൻ നമ്മളോട്  ആവശ്യപ്പെടുന്നു. വിരോധാഭാസമെന്നു പറയട്ടെ, ഈ പ്രതിസന്ധി ഒരു അവസരം കൂടിയാണ്!.

  3.  ആദ്യം, വെല്ലുവിളിയുടെ സ്വഭാവത്തെയും വ്യാപ്തിയെയും കുറിച്ചു  പരിശോധിക്കാം.  സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ, ‘നെല്ലിപ്പലകയിൽ’ എത്തിയോ?.  എന്നതിനെക്കുറിച്ച്  മറുവാദങ്ങൾ  ഉന്നയിക്കാനാകും,  എന്നാൽ ‘പ്രജാധിപത്യ രാഷ്ട്രമായ ഇന്ത്യ  എന്ന ആശയം’  നിലനിർത്തുന്നതിനായി,  നമ്മൾ ഏറ്റവും കൂടുതൽ അദ്ധ്വാനിക്കേണ്ട  സമയമാണിത് എന്ന വസ്തുത; തർക്കമറ്റതാണ്. 

4.ഇപ്പോഴത്തെ വെല്ലുവിളി അഭൂതപൂർവമാണെങ്കിലും, ‘ഇന്ത്യ’ എന്ന  ആശയത്തിന്റെ ഒന്നോ അതിലധികമോ ഘടകങ്ങൾ,   ഗുരുതരമായ വെല്ലുവിളി നേരിടുന്ന അവസ്ഥ മുൻപും ഉണ്ടായിട്ടുണ്ട്,  ഒന്നല്ല പലതവണ!. അടിയന്തരാവസ്ഥയുടെ  കറുത്ത നാളുകൾ, ഭൂരിപക്ഷ അതിക്രമങ്ങൾ – 1984 ലെ സിഖ് കൂട്ടക്കൊല – 2002 ലെ ഗുജറാത്ത് നരഹത്യ !.  കശ്മീരിലും, നാഗാലാൻഡിലും  നടന്ന  ജനാധിപത്യ  പരാജയങ്ങൾ!.  ‘അവസാനത്തെ വ്യക്തിയുടെ പോലും വികസനം ‘ എന്ന ആശയത്തെക്കുറിച്ചു   എന്തെങ്കിലും എഴുതാനില്ല,  കാരണം;  കൂടുതൽ പ്രയോഗിക്കപ്പെട്ടത്, അതിന്റെ ലംഘനങ്ങളാണ്.     

5.എന്നിരുന്നാലും  വർത്തമാനകാല  യാഥാർഥ്യങ്ങൾ,   ‘ഇന്ത്യ എന്ന ആശയത്തെ’ മുൻപില്ലാത്തവിധം, വെല്ലുവിളിക്കുകയാണ്, പല തലങ്ങളിൽ  നിന്നുതന്നെ. ഒന്ന്). എല്ലാ പ്രധാന ആശയങ്ങളും;  ജനാധിപത്യം, ബഹുത്വം, വികസനം,  ഇവയൊക്കെ;  ഒരേസമയം ശക്തമായ വെല്ലുവിളികളെ നേരിടുന്നു. രണ്ട്). ഈ വെല്ലുവിളി  എന്തെങ്കിലും വീഴ്ചകളോ  അല്ലെങ്കിൽ ദർശന-ലംഘനങ്ങളോ അല്ല, മറിച്ച് ഇന്ത്യ എന്ന ആശയത്തിന് എതിരായി ‘പഠിച്ച ദർശനങ്ങൾ’, തന്നെയാണ് !.  മൂന്ന്). ചരിത്രത്തിലാദ്യമായി  ഇത്തരം ആക്രമണങ്ങൾക്ക്  ജന-പിന്തുണയുണ്ട്.   ‘പ്രജാധിപത്യത്തെ പ്രജകൾ തന്നേ ഇല്ലായ്മചെയ്യുന്ന  യഥാർത്ഥ  അപകടാവസ്ഥ  ‘ (‘Real danger of the republic being undone by the public’). Ambedkar_quote 

             

  6. ഈ  വെല്ലുവിളികൾ  നാം  സമ്മതിച്ചുകൊടുക്കുവാൻ  താല്പര്യപ്പെടുന്നതിലധികം  ആഘാതങ്ങൾ  ഇതിനകം  വരുത്തിയിരിക്കുന്നു. ഈ ആക്രമണം,  ബഹുത്വത്തോടുള്ള   ഭരണഘടനാപരമായ പ്രതിബദ്ധതയെ  നന്നായി  ചുരുക്കുകയും, ജനാധിപത്യത്തിന്റെ ആഴത്തിലുള്ള  വേരോട്ടം  തടയുകയും,  വികസന പാതയെ കൂടുതൽ വികലമാക്കുകയും,  ചെയ്തു കഴിഞ്ഞു!.  ഇതു  നമ്മുടെ ജനാധിപത്യ- ഗോപുരങ്ങളുടെ,    ഘടനാപരമായ  ദീർഘകാല-ബലഹീനത തുറന്നുകാട്ടുക മാത്രമല്ല   അവയെ  ഏറ്റവും  മ്ലേച്ഛമായ  തലത്തിലേക്ക്  അപനിർമ്മിക്കുകയും ചെയ്തിരിക്കുന്നു!.  ജനാധിപത്യത്തിന്റെ ആഴങ്ങൾ  കൂട്ടാൻ സാധിക്കുമായിരുന്ന  1990-കളിലെ  ശ്രമങ്ങൾക്ക്  കനത്ത തിരിച്ചടികളാണ് ഏറ്റുകൊണ്ടിരിക്കുന്നത്!. 

 7.           ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ  രാഷ്ട്രീയമായി  പിടിച്ചെടുത്തിരിക്കുന്നു;  അവയുടെ അവയുടെ ഉന്നത  നടത്തിപ്പുകാരിൽ   നിന്ന്   ചെറിയ ചെറുത്തുനിൽപ്പുകൾ  പോലും അഭിമുഖീകരിക്കാതെതന്നെ!;  അഴിമതിക്കെതിരായ ഏജൻസികളിലെല്ലാം   ഏറാൻ മൂളികളെ കുത്തിനിറയ്ക്കുകയോ, നിലവിലുള്ളവരെ  മരവിപ്പിച്ചിരിത്തുകയോ, ചെയ്തിരിക്കുന്നു!.  ഉന്നത നീതിന്യായ കോടതികളിൽ ആശ്രിതരെ  ഭാഗികമായി അരിച്ചുകടത്തുകയും, ഭാഗികമായി  അനുസരണയുള്ളവരാക്കുകയും  ചെയ്തിരിക്കുന്നു!.  തീർച്ചയായും ഇതിനെതിരെ ചെറുത്തുനിൽപ്പിന്റെ  വെള്ളിരേഖകളും  കാണുന്നുണ്ട്. ശേഷന്റെ കാലത്തിനുശേഷം ഇലക്ഷൻ കമ്മീഷൻ  എന്നത്തേതിലുമധികമായി  ബലഹീനമാക്കപ്പെട്ടിരിക്കുന്നു;  രാജ്യസഭയെ  മറികടക്കാനുള്ള  കുതന്ത്രങ്ങളും  ഭരണക്കാർ  കണ്ടെത്തിയിരിക്കുന്നു; ദേശീയ  സുരക്ഷിതത്വസംവിധാനം, രഹസ്യാന്വേഷണവിഭാഗം, ഇവയെല്ലാം മുൻപില്ലാത്തവിധം  ഭരണകക്ഷിയുടെ  ഇംഗിത പ്രകാരം  വരുതിയിലാക്കപ്പെട്ടിരിക്കുന്നു!.  സുരക്ഷാ പരിപാലകരുടെ  നിയമ ബാഹ്യ പ്രവർത്തികൾ  എന്നത്തേതിലും നേരിയ തോതിൽ  മാത്രമാണ് സൂക്ഷ്മപരിശോധനകൾക്കു വിധേയമാകുന്നത്.  തെരുവിലെ വിജിലൻറ്റ് ഗ്രൂപ്പുകളും സോഷ്യൽ മീഡിയ ട്രോളുകളും രാഷ്ട്രീയ രക്ഷകർത്താക്കളുടെ തണലിൽ  വിലസുകയാണ്!. 

  8.          ‘വളർച്ച -മാത്രം’  എന്ന  സാമ്പത്തിക വികസന-രീതിശാസ്ത്രത്തിന്റെ,   നിർലഞ്ജമായ  അപഭ്രംശങ്ങൾ എങ്ങും അരങ്ങുവാഴുകയാണ്. ഉദാരവൽക്കരണ -ത്തിനുശേഷമുള്ള കാലഘട്ടത്തിൽ അവതരിപ്പിച്ച  ‘ക്ഷേമപദ്ധതികളിൽ’   ഭൂരിഭാഗവും   നിശബ്ദവും,  ഫലപ്രദവുമായിത്തന്നെ ചുരുട്ടിക്കൂട്ടപ്പെട്ടിരിക്കുന്നു !. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി  വളർന്നുവന്ന പാരിസ്ഥിതിക  സുരക്ഷാ  മാനദണ്ഡങ്ങളെ    ഒന്നിനുപുറകെ മറ്റൊന്നായി തകിടം  മറിച്ചിരിക്കുന്നു!.  ബഹുത്വത്തിന്റെ  നഗ്നമായ നിരാകരണമാണ് നാം കാണുന്നത്.  മുസ്ലിം  സമുദായത്തെ ഫലത്തിൽ,  രണ്ടാമത്തെ പൗരത്വത്തിലേയ്ക്ക് ചുരുക്കിക്കൊണ്ടിരിക്കുകയാണ്; പൗരന്മാർ  എന്ന നിലയിലുള്ള അവരുടെ നിയമപരമായ സാധുതയിൽ മാറ്റം  വരുത്താതെ തന്നെ!. SA_Leaders  

    9.    ഈ   മാറ്റങ്ങളെല്ലാം പൊതുജനങ്ങളുടെഅഭിപ്രായ പ്രകടനമെന്ന വർണരാശിയുടെ മാറ്റത്തിന്റെ  ഭാഗമായി,  ഭൂരിപക്ഷത്തിന്റെ  ആക്രാന്തങ്ങളെ മാനിക്കുന്നതിനായി  ഒരുക്കിയിരിക്കുന്നു. ‘മോദി കൾട്ട്  എന്ന അപ്രമാദിത്വ  തണൽ, ആക്രമണാത്മക കൂട്ടായ്മകൾ, വാർത്താമാദ്ധ്യമങ്ങളുടെ  പെരുപ്പിക്കൽ, സമൂഹ്യ  മാദ്ധ്യമങ്ങളിലൂടെയുള്ള  ചരടുവലികൾ, ഇവയുടെ  ഫലപ്രദമായ  പാരസ്പര്യം കൊണ്ടാണ് സാധിച്ചെടുത്തത്. നിർണ്ണായകമായ  സംഭവപരമ്പരകളുടെ ശൃഖല സൃഷ്ടിച്ചു, അക്രമോത്സുകമായ  ദേശീയ  ജൽപ്പനങ്ങൾ ഘോഷിച്ചുകൊണ്ട്  ചെറുത്തുനിൽപ്പുകളെ  നിശബ്ദരാക്കാൻ, അടയാളപ്പെടുത്തി  മാറ്റിനിർത്താൻ, ശ്രമിച്ചുകൊണ്ടിരിക്കുന്നു. എല്ലാത്തിനുമുപരി   മുഖ്യധാരാ മാദ്ധ്യമങ്ങളെ ഒന്നാകെ, സ്പിൻ ഡോക്ടറിങ്, താക്കോൽസ്ഥാനങ്ങളിൽ  ആശ്രിത  നിയമനങ്ങൾ, ഇവയൊക്കെ  നടത്തി  ഭരണകൂടത്തിന്റെ  രക്ഷാകർത്തത്തിൽ,  നിർലജ്ജമായായി,  പണം വാരി എറിഞ്ഞു, അപകീർത്തിപ്പെടുത്തുമെന്നു ഭീഷണിമുഴക്കി,  സർവ്വാധിപത്യ പാതയിൽ  മുന്നേറുകയാണ്. 

 10.എന്നാൽ, യഥാർത്ഥ വെല്ലുവിളി  ഇതിലും  ആഴമേറിയതാണ്. ഈ ആക്രമണം കുറേക്കാലം  കൂടി തുടരുകയാണെങ്കിൽ, ഒരു  വികലമായ ‘ഇൻഡ്യ’യായിരിക്കും  നിർമ്മിക്കപ്പെടുക!.  ഒരു പാഠപുസ്തക അർത്ഥത്തിൽ,  അവസാന ഉത്പന്നം ‘ഫാസിസം’ ആയിരിക്കണമെന്നില്ല,  അതിനേക്കാൾ  മോശമായ  ഒന്നായിരിക്കും!.  ഈ പരിണാമം,  സൃഷ്ഠിക്കുന്ന വൈകല്യത്തിന്റെ സവിശേഷതകൾ രൂപകൽപ്പന ചെയ്യുന്നത് പ്രയാസമേറിയതാണ്, പക്ഷെ ചില ഘടകങ്ങൾ മുൻകൂട്ടിക്കാണാൻ കഴിയും. രാഷ്ട്രീയ സംവിധാനം ‘മത്സരാധിഷ്ഠിതമായ ഏകാധിപത്യ’മായിരിക്കാം, അവിടെ പ്രാതിനിധ്യ  ജനാധിപത്യവും, പാർട്ടി  മത്സരവും, തിരഞ്ഞെടുപ്പിന്റെ ഉപകഥകളായി  പരിമിതപ്പെടും. തിരഞ്ഞെടുപ്പുകൾ,  ഒറ്റ കക്ഷിയുടെ വിജയത്തിന് അരങ്ങൊരുക്കുന്ന കളിക്കളമായി ചുരുങ്ങുകയാകും  ഫലം. തിരഞ്ഞെടുപ്പുകളുടെ ഇടവേളകളിലാവട്ടെ  ഒരു ഏകാധിപത്യ ഭരണ സമ്പ്രദായത്തിന്റെ സ്വഭാവത്തോടെ രാഷ്‌ട്രപതി ഭരണ മാതൃക ആകാനും സാദ്ധ്യതയുണ്ട്. സിവിൽ സ്വാതന്ത്ര്യങ്ങളുടെ മേൽ കടുത്ത  നിയന്ത്രണങ്ങളും, ഭരണഘടന ഉറപ്പുനൽകുന്ന  ജനാധിപത്യ  അവകാശങ്ങളുടെ  വ്യതിചലനങ്ങൾക്കെതിരെ,   ‘സഹനത്തിന്റെ പടിവാതിൽ’ കുറേക്കൂടി  ഉയർത്തി  സ്ഥാപിക്കേണ്ടതായും  വരും!.

  11.  അധികാര കേന്ദ്രീകരണം പല രൂപത്തിലും  നടപ്പാകും; സംസ്ഥാനങ്ങളുടെ അധികാരം  കേന്ദ്രത്തിലേക്കും, കേന്ദ്രത്തിൽ നിന്ന്  അതു ഭരണ കക്ഷിയിലേക്കും, ഭരണകക്ഷിയിൽ നിന്ന്  അത്  ഒരുവ്യക്തിയുടെ കൈയ്യിലേക്കും!. ‘വികസനമെന്നത്’ ഫലത്തിൽ  മൂലധന  വികസനം  തന്നെയാവും;  ജനത്തിനെ കബളിപ്പിക്കാനുള്ള  ചെപ്പടി  വിദ്യകൾ  കാണാമെങ്കിലും. പരിസ്ഥിതിയോട് ഒരു ദാക്ഷണ്യവും  പ്രതീക്ഷിക്കേണ്ട!. ബഹുത്വത്തിന്റെ  കാര്യം  പറഞ്ഞാൽ  മതാധിഷ്ഠിതമല്ലാതെ തന്നെയുള്ള ഭൂരിപക്ഷ-ആധിപത്യ  ഭരണവും,  അതോടൊപ്പം  മതേതര നിയമങ്ങളെ   ഒതുക്കിയെടുത്തുകൊണ്ട്, വിവിധ  മതവിഭാഗങ്ങളെ  ഫലപ്രദമായി വേർതിരിച്ചു  രേഖപ്പെടുത്തിയുള്ള  ഭരണമായിരിക്കും  വരും  നാളുകളിൽ!. പാർശ്വവല്കൃത  സമൂഹങ്ങളുടെ  അവകാശ  സംരക്ഷണ നിയമങ്ങളിൽ   അനുക്രമമായ കടന്നുകയറ്റങ്ങൾ  പ്രതീക്ഷിക്കാം( The existing system of affirmative action may be diluted in a series of small steps). ജനസമ്മതിയ്ക്കും  നിലനില്പിനുമായി  ഇടയ്ക്കിടയ്ക്ക്  നീതിപൂർവകമായ  ഇടക്കാല  തെരഞ്ഞെടുപ്പുകളും ഉണ്ടാവാം!. അനൗപചാരിക രീതിയിൽ  തന്നേ, മാദ്ധ്യമങ്ങളെ  പട്ടാളച്ചിട്ടയിൽ  വരുതിയ്ക്കു നിർത്തുക, വിമതശബ്ദങ്ങളെ  ഒതുക്കുക, തുടങ്ങി  ‘ആഭ്യന്തര ശത്രുക്കൾ’ ക്കെതിരെ യുള്ള  ‘കുരിശു യുദ്ധങ്ങൾ’; സാഹസിക  സൈനിക നടപടികൾ  ഇവ  പ്രതീക്ഷിക്കാം!. ചുരുക്കത്തിൽ  ഇന്ത്യ എന്ന ആശയത്തിന്റെ വികലമാക്കലുകളാണ്,  നാം  കാണാൻ  പോകുന്നത്.

          

YYAdv Prashanth Bhushan   

      12.    ഇത്തരം വെല്ലുവിളികൾ  അതോടൊപ്പം  അവസരങ്ങളെയും ഒരുക്കുന്നു!.  ഈ കടന്നാക്രമണങ്ങൾക്കെതിരെയുള്ള   പോരാട്ടം, എന്തെങ്കിലും തിരിച്ചുപിടിക്കാനോ, 2014 ന്  മുൻപുള്ള ഇന്ത്യയിലേക്ക്  മടങ്ങാനോ,  ഉള്ളതല്ല, അതു സാദ്ധ്യവുമല്ല!.  ഇത്  മാറ്റത്തിനുവേണ്ടിയുള്ള   പോരാട്ടം  കൂടിയാവണം. വിജയകരമായ പ്രതികരണം,  എന്നാൽ  വിവിധ തുറകളിലായി,  ധാരണയിൽ എത്തിയ  സമവാക്യങ്ങളെ,    പുനർ പരിശോധനയ്ക്ക്  വിധേയമാക്കാനും, പുതിയ തലങ്ങളിലേക്ക്   നയിക്കാനുമാവണം. നമ്മുടെ  കക്ഷി-രാഷ്ട്രീയ സമവാക്യങ്ങളിൽ,  അഴിച്ചുപണികൾ  നടത്താൻ  പാകമായിരിക്കുന്നു. ബദൽ-രാഷ്ട്രീയ  ധ്രുവീകരണം, രാഷ്ട്രീയ പാർട്ടികളുമായുള്ള  ബന്ധത്തിൽ  ‘വോട്ടുകുത്തികളുടെ’ പുനർവിന്ന്യാസം; തിരഞ്ഞെടുപ്പ് രീതികളുടെ  സമൂല  പരിഷ്കരണം;  രാഷ്ട്രീയപാർട്ടികളുടെ സാമ്പത്തിക  ബന്ധങ്ങളുടെ  പുനർനിർവചനം; ‘വികസന’   രീതിശാസ്ത്രങ്ങളുടെ  തിരുത്തലുകൾ; മതേതര പ്രയോഗങ്ങളുടെ  തെറ്റുതിരുത്തൽ;  സാമൂഹിക നീതിയുടെ  പുനരാഖ്യാനങ്ങൾ; പ്രതിബിംബങ്ങൾ,  ഇവയൊക്കെ  നിലവിലുള്ള  ജനാധിപത്യ  മര്യാദകൾക്കുള്ളിൽ  നിന്നു തന്നേ  ഇപ്പോൾ  സാദ്ധ്യമാണ് എന്നു കരുതാം.   

13.വർത്തമാനകാല  വെല്ലുവിളികൾ, പൊതു ധാരണകളേക്കാൾ   കൂടുതൽ  ആഴങ്ങളിലേക്ക്  നങ്കൂരമിട്ടവയാണ്.   നരേന്ദ്രമോദി  സംശയാതീതമായി തന്നേ  ഇത്തരം  വെല്ലുവിളികളുടെ  മുഖമാണ്; പക്ഷേ  അദ്ദേഹമല്ല,ശരിക്കുള്ള വെല്ലുവിളി!. സാന്ദർഭികമായി  ഇന്ത്യ എന്ന ആശയത്തിനെതിരായുള്ള ബഹുനിര നീക്കത്തിന്റെ  വിഭജനരേഖയിൽ വന്നുപെട്ടൊരു  സാധാരണ വ്യക്തി  മാത്രമാണ്അദ്ദേഹം;  പ്രതിനിധാനം  ചെയ്യുന്നതാവട്ടെ ,  ഒരുകൂട്ടം  നക്ഷത്രക്കൂട്ടങ്ങളുടെ ശക്തികേന്ദ്രത്തെയാണ്.  അതെല്ലാം  ആർ എസ് എസ് -ജനസംഘ് -ബിജെപി  വേരുകളിൽ  നിന്ന്  ഊർജം  ഉൾക്കൊള്ളുന്നവയല്ല.       

 14.   2014-ലെ അധികാരത്തിലേക്കുള്ള അദ്ദേഹത്തിന്റെ കയറ്റം സംബന്ധിച്ച് അനിശ്ചിതമായി ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും, മോദി  ഒരു യാദൃച്ഛികതയോ,  അപഭ്രംശമോ  അയിരുന്നില്ല. തിരഞ്ഞെടുപ്പ് ജയിച്ചു  അധികാരത്തിൽ  വന്ന  ഒരു  വ്യക്തിയെ  അല്ല,  നാം  പരാമർശിക്കുന്നത്.  അദ്ദേഹത്തിന്റെ  ജനപിന്തുണ,  അധികാരത്തിന്റെ  നാലാം  വർഷം ആദ്യ പ്രതിസന്ധികൾ  നൽകി തുടങ്ങിയിരിക്കുന്നു. ബിജെപി യുടെ വിജയവും, മോദിയുടെ ആരോഹണവും  നമ്മുടെ  സാമൂഹിക  അടിത്തറയിൽ വന്ന പുനർവിന്ന്യാസത്തെയാണ്‌ പൊതുബോധത്തിന്റെ  ഭ്രംശങ്ങളിൽ കൂടി  പ്രകടമാക്കപ്പെടുന്നത്. ഇന്ത്യ എന്ന ആശയത്തിനെതിരായി  കൃത്യമായി രൂപകല്പനചെയ്ത, ജനസമ്മതി ആർജിച്ച  ഒരു  ചിന്താധാരയുടെ  മൂർത്തീകരണമായാണ്, ഭരണകൂട അധികാരത്തേയും, കവല ചട്ടമ്പിത്തരത്തെയും സംയോജിപ്പിക്കുകയും, തിരഞ്ഞെടുപ്പ്- രാഷ്ട്രീയത്തിന്റെ  പിടിച്ചെടുക്കലുകളെയും,  ദാർശനിക നൈതികകളുടെ മുഖംമൂടികളെയും   സംയോജിപ്പിച്ച മുന്നേറ്റം  തന്നെയായിരുന്നു.

15. സ്വാതന്ത്ര്യാനന്തര കാലത്തെ   ഏതൊരു  ഭരണകക്ഷിക്കും ലഭിക്കാത്തവിധത്തിലുള്ള   നിയമനുസൃതവും,   നിയമ ബാഹ്യവുമായ, ശക്തികളുടെ  കനത്ത പിന്തുണ മോദി  ഭരണകൂടത്തിനുണ്ട്.  ജനാധിപത്യ മര്യാദകളെ  ലഘിച്ചുകൊണ്ടുതന്നെ  ഭരണഘടനാ-നിയമ  സംവിധാനത്തിനകത്തുനിന്ന്  പരമാവധി  ശക്തിയിൽ  ‘കാര്യങ്ങൾ’  നടപ്പാക്കും;  സൗഹൃദത്തിലല്ലാത്ത  സംസ്ഥാന  സർക്കാരുകളെ  പിരിച്ചു വിടും; സിബിഐ, സൈന്യം, ഇവയെ  യഥേഷ്ടം  ഉപയോഗിക്കും; നിയമബാഹ്യമായ പ്രവർത്തികൾക്ക്  അധികാരദുർവിനിയോഗം  നടത്തും; രാഷ്ട്രീയമായും  ആദർശപരമായും ഉള്ള  പ്രതിയോഗികളെ പീഡിപ്പിക്കുകയും  നിയമനടപടികൾക്ക് വിധേയരാക്കുകയും  ചെയ്യും; ഭീകര-വിരുദ്ധ  നിയമങ്ങൾ തന്നേ അതിനു  ഉപയോഗിക്കും; ഏറ്റവും  അപകടകരം  നിശബ്ദമായി, ദിവസേനയെന്നോണോം നടത്തുന്ന  സൂഷ്‌മപരിശോധനകളും, ഭീഷണികളും, നുഴഞ്ഞുകയറ്റങ്ങളുമാണ്.

16.ഈ സമ്മർദങ്ങളുടെ  നിയമസാധുത ബി.ജെ.പി   തിരഞ്ഞെടുപ്പ് വിജയങ്ങൾ  കൊണ്ടുതന്നെ നേടിയതാണ്. ഏകകക്ഷി ഭരണത്തിന്റെ  അപ്രമാദിത്തം  പക്ഷേ  കോൺഗ്രസ്  അതിന്റെ നല്ലകാലത്ത്  നേടിയിരുന്നതിന്  ഒപ്പമാകില്ല. പക്ഷേ 1980 കളിലെ  കോൺഗ്രെസ്സിനോടൊപ്പമെത്തിയിട്ടുണ്ട്. ബിഹാറിലും  ഡൽഹിയിലുമേറ്റ തിരിച്ചടികൾ  ഒഴിവാക്കിയാൽ,  2014 ലോകസഭാ  തിരഞ്ഞെടുപ്പിലെ  തകർപ്പൻ  വിജയത്തിനു ശേഷം  ബി.ജെ.പിയുടെ പ്രകടനം  വ്യാപകമായ  വളർച്ചയുടേതാണ്. അത്  ഇന്ത്യയുടെ  മുക്കിലും മൂലയിലും വരെ  പടർന്നിരിക്കുന്നു.  അതു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ. കേരളതീരം  മുതൽ  ബംഗാൾ  വരെ  അവർ ശക്തി പ്രാപിച്ചിരിക്കുന്നു. ഒരു തിരഞ്ഞെടുപ്പ് വിജയത്തോളോം  എത്തിയില്ലെങ്കിൽ  കൂടി!. സംഘടനാപരമായ  യന്ത്ര സംവിധാനം, തിരഞ്ഞെടുപ്പ് യന്ത്രം, പ്രചാരണ യന്ത്രം  എല്ലാം കൂടി അടുത്തകാലത്ത്    ബി.ജെ.പി അനിഷേധ്യ  ശക്തിയായി  തന്നേ  വളർന്നിരിക്കുന്നു. 

17.മോദിയുടെ ശക്തി   രാഷ്ട്രീയ മേൽക്കോയ്മയും, ഭയപ്പെടുത്തിയുള്ള ഭരണവും, കൊണ്ടുമാത്രം സാധിച്ചെടുക്കുന്നതാണ്  എന്നുകരുതുന്നത്  ശരിയല്ല. മോദി  ഭരണം ധാർമ്മികവും, സാംസ്കാരികവും, പ്രത്യയശാസ്ത്രപരവുമായ ജനസമ്മതി    നേടിയിട്ടുണ്ട്  എന്ന  പൊതു ബോദ്ധ്യം വിജയകരമായി നേടിയിട്ടുണ്ട്. ബിജെപിയുടെയും  മോദിയുടെയും  അഭിപ്രായ  സർവേകളിൽ  പ്രകടമാകുന്ന   ജനപിന്തുണ കാണിക്കുന്നത്, സർക്കാരിന്റെ  പ്രവർത്തനങ്ങളെക്കാൾ  കൂടുതൽ  ആഴത്തിലുള്ള  ഘടകങ്ങളുടെ  പൊതുജന സ്വീകാര്യതയാണ്. കഠിനാദ്ധ്വാനിയും, ഉറപ്പുള്ളവനും, നിസ്വാർത്ഥനും, ദേശീയ താൽപ്പര്യങ്ങൾ കൊണ്ട്  നയിക്കപ്പെടുന്നവനും  എന്ന  പ്രതിച്ഛായ  നമ്മളിൽ കൂടുതൽ പേരും  സമ്മതിച്ചുകൊടുക്കുന്നതിനേക്കാൾ  കൂടുതൽ ആൾക്കാർ  ഇതിനകം  സമ്മതിച്ചുകൊടുത്തിട്ടുണ്ട്!. 

18.പൊതുജനാഭിപ്രായത്തിന്റെ  വർണ്ണരാശി  പ്രത്യേയശാസ്ത്ര ഭാഗത്തേക്ക്  നീക്കുന്നതിന്  ബിജെപി യ്ക്ക്  കഴിഞ്ഞിട്ടുണ്ട്. അവർ  ദേശീയതയുടെയും, ഹിന്ദുത്വ ത്തിന്റെയും, സാസ്കാരിക പാരമ്പര്യത്തിന്റെയും മുഖ്യ ചിഹ്നങ്ങൾ കൈയ്യടക്കിയിരിക്കുന്നു . ‘ദേശവിരുദ്ധം’, ‘പാശ്ചാത്യവൽകൃതം’, ‘മതനിരപേക്ഷം’,’ആഭ്യന്തരശത്രുക്കൾ’  മുതലായ  സർവ്വനാമങ്ങൾക്കു സജീവമായ  അസ്തിത്വം  തന്നേ  സ്ഥാപിച്ചെടുത്തിരിക്കുന്നു!. ഗാന്ധി, നെഹ്‌റു, എന്തിന് സ്വാതന്ത്ര പൂർവ  കോൺഗ്രസ്സിനു പോലുമില്ലാത്തത്ര മറ്റൊരു തലത്തിലുള്ള നിയമസാധുത്വം,  അവർ ഇതിനകം  നേടിക്കഴിഞ്ഞു. എന്തിന്  ഒരു  ബിജെപിക്കാരൻ പറയും:-“ഞങ്ങൾ നൈതികമായ ഉന്നത നിലവാരത്തിലൊന്നുമല്ല. നരകത്തിൽ പോകാൻ പറ ആർക്കുവേണം  പരിശുദ്ധന്മാരെ”മറഞ്ഞിരിക്കുന്ന  സാമൂഹിക  അല്പത്തരത്തിന്  ഒരു  രാഷ്ട്രീയ  തുറവു  ലഭിച്ചിരിക്കുന്നു. 

19.              ബിജെപിയുടേത്  ‘സർവ്വാധിപത്യം’  ആണ്  എന്നുപറയാനാവില്ല; ഒരു  അധികാരവും സർവാധിപത്യമാവാനാവില്ലല്ലോ!. ഇന്ത്യൻ ഭരണകൂടത്തിന്റെ  ജനിതക കഴിവുകേടുകളും  നിസ്സഹായതയും  കൊണ്ടുതന്നെ ബി.ജെ.പി.യുടെ അധീശാധിപത്യ-ശ്രമം, അവർക്കുതന്നെ   നിരാശയുണ്ടാക്കുന്നതായിരിക്കും.  ഭൂമിശാസ്ത്രപരമായും സാമൂഹികവുമായ പരിമിതികളും പൂർണ്ണതോതിലുള്ള  തിരഞ്ഞെടുപ്പ് വിജയത്തിൽ നിന്നും അവരെ പിന്നോട്ടടിക്കുന്നു.  കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, പശ്ചിമബംഗാൾ, എന്നിവിടങ്ങളിലും   ത്രിപുര, മിസോറാം, മേഘാലയ, നാഗാലാൻഡ്, തുടങ്ങിയ ചെറു സംസ്ഥാനങ്ങളിലും,  തീർച്ചയായും  കാശ്മീർ താഴ്വരയിലും, ബിജെപി ഒരുശക്തിയേ  അല്ല. 

20.ഈ മേധാവിത്വം മുസ്ലിംങ്ങളേയും, പ്രധാനമായും ക്രിസ്ത്യാനികളേയും   ഒഴിവാക്കിക്കൊണ്ടുള്ളതന്നെയാണ്. ദളിതുകളെ ചില സ്ഥലങ്ങളിൽ  താൽക്കാലികമായി  കൂടെക്കൂട്ടിയിട്ടുണ്ട്, കർഷകരുടെയും,  യുവാക്കളുടെയും പങ്ക്  ഇപ്പോഴും നാമമാത്രമാണ്.  ഇംഗ്ലീഷിലും, ഇന്ത്യൻ ഭാഷകളിലും, ഉള്ള ‘ബൗദ്ധിക-മേലാളന്മാരുടെ(intellectual elite) ഇടയിൽ അവരുടെ  ദാർശനിക, പ്രത്യയശാസ്ത്ര ആധിപത്യത്തിന്,    ഇനിയും സ്വീകാര്യത ലഭിച്ചിട്ടില്ല. ഇതൊന്നും ബി.ജെ.പിയുടെ ആധിപത്യം എന്ന വസ്തുതയിൽ നിന്ന് ഒന്നും കുറവുചെയ്യുന്നില്ല;  മറിച്ചു  പ്രതിരോധങ്ങൾ  പടുത്തുയർത്താനുള്ള മേഖലകൾ  ചൂണ്ടിക്കാണിച്ചു  എന്നേയുള്ളൂ!.     

21.     ആധിപത്യത്തിലേക്കുള്ള മോഡിയുടെ ഉയർച്ചയ്ക്ക് ചരിത്രപരമായ കൂടുതൽ കാരണങ്ങളുണ്ട്. അതിവിടെ വിശദീകരിക്കുന്നില്ല. പക്ഷേ,  അതുമാത്രമായിരുന്നില്ല  സാദ്ധ്യതകൾ. രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും,  ഭാവനകളുടേയും  ദീർഘകാല പരാജയങ്ങൾ,   ആധുനികത മുതലാളിത്തത്തിന്റെ  ഘടനാപരമായ വൈകല്യങ്ങൾ,  ഇവയൊക്കെ  ഇത്തരം  സാഹചര്യങ്ങളുടെ  സൃഷ്ടിയ്ക്ക്  കാരണമായിട്ടുണ്ട്. ഒന്നാമതായി, നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങൾ എല്ലായ്പ്പോഴും ദുർബലമായിരുന്നു, പതിവനുസൃതമായ നിസ്സംഗതയും, ഇടയ്ക്കിടെയുള്ള  പിടിച്ചെടുക്കലുകളും മാത്രം; ഏറ്റവും  നല്ല  സമയങ്ങളിൽ പോലും,  നിയമ വ്യവസ്ഥയേയും, സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തേയും,  മാനിക്കാൻ  നമ്മൾ  മടികാണിച്ചിട്ടുണ്ട്;  ജനാധിപത്യ പ്രയോഗങ്ങൾക്ക്  ആഴത്തിൽ വേരുപിടിയ്ക്കാനുള്ള  സാഹചര്യങ്ങൾ  എത്തിയിരുന്നു, പ്രത്യേകിച്ച് ‘രണ്ടാം ജനാധിപത്യ മുന്നേറ്റത്തിന്റെ’ പശ്ചാത്തലത്തിൽ,  എന്നാൽ ജനാധിപത്യത്തിന്റെ ആഴത്തിലുള്ള നേട്ടങ്ങൾ ഏകീകരിക്കപ്പെട്ടില്ല. പഴയ രീതികൾ  അടിയുലഞ്ഞെങ്കിലും പുതിയവ   വേരുപിടിയ്കപെട്ടില്ല.

   22.  രണ്ടാമതായി, പരാജയപ്പെട്ട  സാമ്പത്തിക  വളർച്ചയ്ക്ക്,   ബഹുഭൂരിഭാഗം ജനസാമാന്യത്തിനും, ക്ഷേമമെത്തിക്കാൻ സാധിക്കാതെ  വന്നപ്പോൾ,  ‘ജനകീയ’ വാഗ്ദാനങ്ങൾ  നൽകി,  അവരെ  എളുപ്പത്തിൽ സംഘടിപ്പിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ മണ്ഡലം സൃഷ്ടിക്കപ്പെട്ടു. ഉദാരവൽക്കരണാനന്തര കാലഘട്ടത്തിൽ സമ്പൂർണ്ണ ദാരിദ്ര്യത്തിൽ നിന്ന് പുറത്തു വരുന്ന ഒരു സമൂഹത്തിൽ അസമത്വങ്ങളോടൊപ്പം, മാധ്യമ സാന്ദ്രതയും വർദ്ധിച്ചുവന്നപ്പോൾ, യാഥാർത്ഥ്യത്തെ യാഥാർത്ഥ്യമായി കാണാനും, സമന്വയിപ്പിക്കാനും,  കഴിയാത്ത ഒരു വലിയ  വിഭാഗം തന്നേ  സൃഷ്ടിക്കപ്പെട്ടു.   ഇവർ  അദ്ഭുത യജമാനൻമാർക്കും, വിദ്വേഷംത്തിന്റെ  വിത്തു വിതയ്ക്കുന്നവർക്കും,  എളുപ്പമുള്ള ഇരകളായി!.  

23. മൂന്നാമതായി, കൊളോണിയൽ ഭരണത്തിനുശേഷമുള്ള സമൂഹത്തിൽ   ആധുനികതയുടെ സാംസ്കാരികഘടകങ്ങൾ  താളഭംഗങ്ങൾ  തന്നേ  സൃഷ്ടിച്ചു.   ആധുനിക  ഇന്ത്യയുടെ  പൊള്ളയായ അനുകരണ സ്വഭാവം,  അസൂയയും, ഉത്കണ്ഠയും കൊണ്ട് അടയാളപ്പെടുത്താവുന്ന   ആഴമില്ലാത്ത പൊതു ഗോളങ്ങളെ സൃഷ്ടിച്ചു!. ആധുനിക ഇന്ത്യൻ പൗരൻ, നഗരവികസനത്തിലേക്ക് തള്ളിവിടപ്പെട്ടപ്പോൾ  സ്വത്വബോധത്തിനും,  ബഹുമാനത്തിനുമായി  പരക്കം പായലായി. പരാജയപ്പെട്ട ലിബറൽ, മതനിരപേക്ഷ, തത്വശാസ്ത്രത്തിന്,  ഈ ആവശ്യകത നിറവേറ്റാൻ കഴിയാതെ വന്നപ്പോൾ ഒരു വലിയ ശൂന്യതയാണ്  സൃഷ്ടിക്കപ്പെട്ടത്.  

24. നാലാമതായി, രാഷ്ട്രീയ പ്രവർത്തനത്തിന്റെ നിലവിലുള്ള ഉപകരണങ്ങൾ ദുർബലമാവുകയും, ആ  ശൂന്യതയിൽ മോദി അധിനിവേശം നടത്തുകയും ചെയ്തു. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിലായി, രാഷ്ട്രീയ പ്രക്ഷോഭണങ്ങൾ  ശോഷിക്കുകയും, ചിലയിടങ്ങളിൽ  അക്രമ മാർഗ്ഗങ്ങളിലേക്കു  ബഹിർഗമിക്കുകയും  ചെയ്തു. വിഭാഗീയമായ  ചില നേട്ടങ്ങൾ  ആർജിക്കാമെങ്കിലും,  പൊതു വിശ്വാസത്തിന്  ഉതകുന്നവയായില്ല;  ഇക്കാലഘട്ടത്തിൽ  രാഷ്ട്രീയ പാർട്ടികൾ  തെരഞ്ഞെടുപ്പ് യന്ത്രങ്ങളിലേക്കു തിരിഞ്ഞു; അവർക്കത് അനിവാര്യമായിരിക്കാം ; പക്ഷേ  സംഗതി  നിയമവിരുദ്ധം  തന്നെയാണ്.  

25.   അവസാനമായി, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ  രാഷ്ട്രീയ ചിന്തയുടെ പെട്ടെന്നുള്ള  മരണം,  രാഷ്ട്രീയത്തിൽ ബൌദ്ധിക വിഭവങ്ങളുടെ  അപര്യാപ്തത   സൃഷ്ടിച്ചു, ജനകീയ ഭാവനയിൽ നിന്ന് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പിരിഞ്ഞുപോക്കലാണ്  സൃഷ്ഠിക്കപ്പെട്ടത്. വസ്തുനിഷ്ഠ യാഥാർഥ്യങ്ങളുടെ  വിശകലന ചുമതല പിന്നെവന്നുപെട്ടത്‌ സർവ്വകലാശാലകളിലെ  വിദഗ്ദ്ധരുടെ കയ്യിലും, പിന്നെ ജനസാമാന്യത്തിന്റെ, യാഥാർത്ഥ്യ ങ്ങളുമായി  ബന്ധമില്ലാത്ത  മാദ്ധ്യമ ഉന്നതരിലുമാണ്!.  ശരിയായ പൊതുബോധം  രൂപപ്പെടുത്തേണ്ട  വെല്ലുവിളി  അങ്ങനെ  പൂർണ്ണമായും അവഗണിക്കപ്പെട്ടു. രംഗം കൈയ്യടക്കിയത് താഴെക്കിടയിലുള്ള  ‘മാധ്യമ വിചാര’ക്കാരാണ്; അവരാകട്ടെ പ്രചാരണ തന്ത്രങ്ങൾക്കും, വിദ്വേഷ ഭാഷണങ്ങൾക്കും,  മിഥ്യാ നിർമ്മാണത്തിനും,  വഴങ്ങുന്നവരും  ആയിരുന്നു.   

26. യുക്തിഭദ്രമായി  എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുന്നതിന്റെ  തുടക്കം,  എന്തു  ചെയ്യരുത്  എന്ന് തിരിച്ചറിയുമ്പോഴാണ്!. മോഡി വിമർശകർ  ഇതുവരെയും ഈ  അടിസ്ഥാന  പ്രമാണങ്ങൾ  അവഗണിച്ചിട്ടേയുള്ളു!. ഇതു നമ്മുടെ കാലഘട്ടത്തിന്റെ അടയാളമാണ് , പ്രജാധിപത്യത്തിനെ  വേരോടെ  പിഴുതെറിയാൻ ശ്രമിക്കുന്നവർ   ഊർജ്ജസ്വലരും, ജീവസ്സുറ്റ പുതുമയുള്ളവരുമായിരിക്കുമ്പോൾ,  അതിനെ  പ്രതിരോധിക്കാൻ  ശ്രമിക്കുന്നവർ,  പിന്തിരിപ്പന്മാരും, മുട്ടുമടക്കുന്നവരുമായിരിക്കുന്നു!. നിദ്രാലസരോ, തളർവാതം പിടിക്കപ്പെട്ടവരോ  അല്ലെങ്കിൽ കൂടി!. മോദി-വിമർശകർക്ക്  സംഗതിയുടെ ഗൗരവം  ഇനിയും  പിടികിട്ടിയിട്ടില്ല; അതിന്റെ  ആഴങ്ങൾ മനസ്സിലായിട്ടില്ല; മുട്ടുശാന്തികൾക്ക്  അപ്പുറം  മനസ്സിലാക്കുവാനുള്ള ത്രാണിയുമില്ല. ഗൗരവമായ വിമര്ശനങ്ങൾക്കുപകരമായി, ചരിത്രത്തോടുള്ള കോപപ്രകടനങ്ങളാണ് പ്രകടിപ്പിക്കുന്നത്, എന്നതിൽ അത്ഭുതമില്ല. വിദ്വേഷ വിപണനക്കാർക്കെതിരെ,  ഒരേയൊരു പ്രതികരണം  ഭയവിപണനക്കാരുടേതാണ്. ഈ  യുദ്ധം ദീർഘവീക്ഷണത്തോടെയുള്ള  പ്രവർത്തന രേഖ തയ്യാറാക്കുന്നതിനെ  തടയുന്നു.  

27.ഇതുവരെ, മോഡിയുടെ ഭരണകൂടം അതിന്റെ എതിരാളികളിൽ നിന്നും പ്രവചിക്കാവുന്ന നിരവധി പ്രതികരണങ്ങളെ ഉയർത്തിയിട്ടുണ്ട്;  പൊട്ടിത്തെറിയ്ക്കുന്ന  കുമിളയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്; ലളിതമായ മോദി-വിരുദ്ധത; അവരുടെ വീഴ്ചകൾ കണ്ട്  മുതലെടുക്കാനുള്ള  ശ്രമം  മാത്രം; വിപുലമായ  ബിജെപി വിരുദ്ധ കൂട്ടുകെട്ടുണ്ടാക്കാനുള്ള  ശ്രമം; ഈ തന്ത്രങ്ങളൊന്നും തന്നെ  വിജയിക്കാനുള്ള  സാദ്ധ്യതയും കാണുന്നില്ല.

28.  കോൺഗ്രസ് പാർട്ടിയുടെ  പ്രവർത്തനങ്ങളും അഥവാ  പ്രവർത്തനരാഹിത്യവും, ഒന്നാമത്തെ പ്രതികരണത്തെ  പ്രതിനിധാനം ചെയ്യുന്നു. അതായത് മോദി ഭരണകൂടം സ്വന്തം തെറ്റുകളുടെ  കുമിളകൾ  വീർപ്പിച്ചു  പൊട്ടിത്തെറിക്കട്ടെ!; അവരാദ്യം ഇറക്കിയ കള്ളങ്ങളുടെ വലിപ്പത്തോട് നന്ദി  രേഖപ്പെടുത്തിക്കൊണ്ടു തന്നെ!.  ഉത്തരവാദിത്തമില്ലാതെ, അസാദ്ധ്യമായ വാഗ്ദാനങ്ങൾ  അവർ നൽകി; എന്നത്  വസ്തുത തന്നെയാണ്!. ‘അച്ഛേ ദിൻ'(നല്ല-ദിവസങ്ങൾ) ഓരോ  അക്കൗണ്ടിലേക്കും,  15 ലക്ഷം  രൂപാ വീതം; യാഥാർത്ഥ്യമായ പ്രതീക്ഷകൾ  നൽകി;  പൊതുജനം  ഇതിന്റെ പൊള്ളത്തരം  എന്നേ തിരിച്ചറിഞ്ഞു!. ഇത് ഒരു അധികാര മോഹിയുടെ  വെറും  വാചകക്കസർത്താണെന്ന്  അവർക്കെന്നേ  ബോദ്ധ്യമായി.       

29. ഇപ്പോൾ  മോദി  ഭരണകൂടം   അബദ്ധങ്ങളുടെ കുന്നുതന്നെ  പണിതിരിക്കുകയാണ്, തൊട്ടു മുൻപുള്ള ഭരണാധികാരികളെ  വെല്ലുന്ന വിധത്തിൽ. സാമ്പത്തിക രംഗത്തെ  കെടുകാര്യസ്ഥത അതിശയിപ്പിക്കുന്നതാണ്; തിരുത്താനാവാത്തവിധമുള്ള സാമ്പത്തിക പരാജയങ്ങൾ; അനുകൂല കാലാവസ്ഥയിൽ പോലും വളർച്ചാനിരക്കിലെ  കൂപ്പുകുത്തലുകൾ; തൊഴിലവസരങ്ങളുടെ  ശുഷ്കത; കാർഷികരംഗത്തെ പ്രതിസന്ധികൾ; ഉല്പാദനനരംഗത്തെ മാന്ദ്യം. അപനാണയീകരണം എന്ന  അത്യാഹിതവും,  GST കെടുകാര്യസ്ഥതയും,  കയറ്റുമതിയെ ഗണ്യമായി ബാധിച്ചു.  മറ്റുരംഗങ്ങളിലെ  സർക്കാർ പരാജയങ്ങൾ,  ഇനി പുറത്തുവരാൻ  കാത്തിരിക്കുകയാണ്, അതാകട്ടെ  കൊട്ടിഘോഷിക്കപ്പെട്ട വിദേശ നയങ്ങളുമായും, ആഭ്യന്തര സുരക്ഷാ ഇടപാടുകളുമായും  ബന്ധപ്പെട്ടതാണ്.  

30.             എന്നാലും,  അബദ്ധങ്ങൾ  അബദ്ധങ്ങൾ  തന്നെയാണ്,  അത് അങ്ങനെതന്നെ  നോക്കി കാണുമ്പോൾ!. യാഥാർത്ഥ്യങ്ങളുടെയും, പൊതു ജനധാരണകളുടേയും, ഇടയിൽ   മദ്ധ്യസ്ഥതയുടെ പാളികൾ ഉണ്ടായിരിക്കും.  ‘അപനാണയീകരണ അത്യാപത്തിനെ’   ഹ്രസ്വകാല രാഷ്ട്രീയ ലാഭവിഹിതമായി മാറ്റാനുള്ള മോദി  ഭരണത്തിന്റെ  രാഷ്ട്രീയ ഉടായിപ്പ്, ഈ സുതാര്യസത്യത്തിന്റെ പാഠപുസ്തക ഉദാഹരണമാണ്.   ഇതുകൂടാതെ, കൂടുതൽ   മെച്ചപ്പെട്ട ബദൽ ഉണ്ടെന്ന്  ഉറപ്പുണ്ടെങ്കിൽ മാത്രമാണ് ഭരണസംബന്ധമായ അസ്വാസ്ഥ്യങ്ങൾക്ക് രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാവുക. ഒരു ബദലിനു സാധ്യത ഇല്ലെങ്കിൽ കൂടി , ഇപ്പോളുള്ളത്  ഏറ്റവും  മോശമാണ്  എന്നു  തിരിച്ചറിഞ്ഞുകഴിഞ്ഞാൽ – ‘ഈ ആഭാസനെ  പുറത്താക്കുക!’ എന്നവർ  ആക്രോശിക്കും. അത്തരം  അവസരങ്ങൾ  മുൻപ് ഉണ്ടായിട്ടുണ്ട്.   മോഡി ഭരണകൂടത്തിന്റെ ജനപ്രീതി ഇതിനകം തന്നെ ആ പതനം കൈവരിച്ചിട്ടുണ്ടെന്ന് ചിന്തിക്കുന്നത്  വിചിത്രമായിരിക്കും!.  

31.  ഒന്നും ചെയ്യാതിരിക്കുന്നതിൽ നിന്നും എന്തെങ്കിലും  ചെയ്തേക്കാമെന്ന്  പ്രതിപക്ഷം ബിരുദമെടുത്തു തുടങ്ങുമ്പോൾ മാത്രമാണ്, ലളിതമായ  ‘മോദിവിരുദ്ധത ‘ പ്രകടമാവുന്നത്. ഇത് മത്സരാധിഷ്ഠിത രാഷ്ട്രീയത്തിൽ ഒരു സാധാരണ പ്രതിരോധ തന്ത്രമാണ്, ഭരണ കക്ഷിയെ  എന്തിനുമേതിനും  വിമർശിക്കണമെന്നുമാത്രം  തീരുമാനിക്കുമ്പോൾ  അതിൽ  ചിലതെങ്കിലും  കുറിക്കു കൊള്ളും,  എന്നുകരുതുന്ന  ലളിത ബുദ്ധിയാണിത്. പ്രതിപക്ഷം  എന്ന  ആഡംബരത്തിൽ, സഹകരണവും സ്ഥിരതയും വിസ്മരിച്ചുകൊണ്ട്, നടത്തുന്ന പ്രതിപക്ഷ ഉഡായിപ്പുകൾ, പലപ്പോഴും വിപരീത ഫലങ്ങളാണ് സൃഷ്ടിക്കുന്നത്. വിദേശത്ത് സമയം ചെലവഴിക്കുന്നു,  എന്നുപറഞ്ഞു  പ്രധാനമന്ത്രിയെ വിമർശിക്കാൻ കഴിയും, പക്ഷേ അദ്ദേഹം അങ്ങനെ ചെയ്തില്ലെങ്കിൽ, തന്റെ അന്താരാഷ്ട്ര ഉത്തരവാദിത്തത്തെ അവഗണിക്കുന്നു  എന്നുപറഞ്ഞും ആരോപണം ഉന്നയിക്കാം.    

32.രാജ്യത്തിന്റെ എല്ലാ മേഖലകളിലുമായി   നടന്ന അത്യാഹിതങ്ങൾ,  റയിൽവേ അപകടങ്ങൾ, പോഷകാഹാരക്കുറവ്, കർഷക ആത്മഹത്യകൾ എന്നിവ ഇപ്പോൾ മോഡി ഭരണകൂടത്തിന് എതിരായി  ചൂണ്ടിക്കാണിക്കുമ്പോഴും ഇതേ  അബദ്ധമാണ്  പറ്റുന്നത്, ഇതൊക്കെ   എന്തോ  ആദ്യമായി സംഭവിക്കുന്നതുപോലെ !. ജി.എസ്.ടിയ്ക്ക് (ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്) രൂപീകരിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കോൺഗ്രസ് പാർട്ടി ഈ സർക്കാർ നടപ്പാക്കിയതിൽ നിന്ന് ഒട്ടുംതന്നെ വ്യത്യസ്തമല്ല, അതിന്റെ പ്രത്യാഘാതങ്ങൾക്ക് ബി.ജെ.പി. യാണ്  ഉത്തരവാദി  എന്നു പ്രചരിപ്പിക്കുമ്പോൾ ഇത്തരം ഹ്രസ്വദൃഷ്ടിയുള്ള  വിമർശനങ്ങൾ, വിമർശനങ്ങളുടെ  നൈതികതയാണ്  നഷ്ടപ്പെടുത്തുന്നത്;വിമർശനങ്ങൾക്കുവേണ്ടിയുള്ള വിമർശനം  എന്നേ  വ്യാഖ്യാനിക്കപ്പെടുകയുള്ളൂ ;യാഥാർഥ്യം  അറിയുമ്പോൾ പൊതുജന തിരിച്ചു  ചിന്തിക്കും!. ഇത്തരം തന്ത്രങ്ങൾ   പൊതുജന വിശ്വാസം  നഷ്ടപ്പെട്ടുകഴിഞ്ഞ  ഭരണത്തിനെതിരെ  ചിലപ്പോൾ  ഫലപ്രദമായേക്കും!.നിയമ സാധുതയും  ജനപിന്തുണയുമുള്ള  ഒരു  ഭരണകൂടത്തിനെതിരെ  പ്രയോഗിച്ചാൽ   അത് പ്രതിപക്ഷത്തിന്റെ  നിയമസാധുതയെ നശിപ്പിക്കാൻ മാത്രമേ  ഉതകൂ !.    

33.  കുറേക്കൂടി  സജീവവും  സ്ഥിരതയുള്ളതുമായാ  മോദി വിരുദ്ധ നിലപാടാകട്ടെ അവരുടെ നിലപാടുതറകളിൽ  എത്തിതന്നെയാണ്.  കഴിഞ്ഞ മൂന്നു വർഷങ്ങളിൽ, മോദി ഭരണത്തോടുള്ള  പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ എതിർപ്പ് അതിന്റെ സങ്കുചിത ദേശീയവാദ വാചാടോപം,   ന്യൂനപക്ഷവിരുദ്ധ നിലപാടുകൾ, വിജ്ഞാന വിരോധ-ചിന്താഗതി ഇവകളെ  കേന്ദ്രീകരിച്ചായിരുന്നു. അങ്ങനെ ഗോവധ-വിജിലൻസ്, തുടർന്നു വരുന്ന ആൾക്കൂട്ടത്തിന്റെ നിയമം നടപ്പാക്കൽ, സ്വതന്ത്രചിന്തകരെ വക വരുത്തിയതിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ കൈകാര്യചെയ്തത്, ഒരു ഏകീകൃത സിവിൽകോഡിനെതിരെയുള്ള  പ്രതിഷേധങ്ങൾ, ‘ശസ്ത്രക്രിയ-ദ്രുത-ആക്രമണങ്ങളെ’  ചോദ്യം ചെയ്യൽ, കാശ്മീർ താഴ്വരയിലെ  മറ്റുപലയിടങ്ങളിലേയും സുരക്ഷാ സേനകളുടെ ക്രൂരതകൾക്കെതിരെയുള്ള  വിമർശനം, ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെയും, റോമിയോ -വിരുദ്ധ ഗുണ്ടാ സംഘങ്ങൾക്കെതിരെയുള്ളനീക്കം, ഇതൊക്കെ  ഏറ്റെടുക്കേണ്ടത് തന്നെയാണ് ; പക്ഷേ, ത് അമിതാവേശത്തോടെ  മൊത്തത്തിലെടുക്കുമ്പോൾ,  സംഘ പരിവാറിന്റെ  കൈയിൽ തന്നേ ഫലത്തിൽ വടി കൊടുക്കുകയാണ് ;    അത്തരം വിമർശനങ്ങളെ മോദി ഭരണകൂടം  സ്വാഗതം  ചെയ്യുകയും ചെയ്യും!. അവർ ഉദ്ദേശിക്കുന്ന പ്രചാരണം തന്നെയാണത്; ന്യൂനപക്ഷങ്ങൾക്കെതിരെ ഭൂരിപക്ഷത്തിന്റെ സംഘ പരിവാർ മുഖം തന്നെയാണവർ  പരസ്യം ചെയ്യാൻ ആഗ്രഹിക്കുന്നത്. ന്യൂനപക്ഷ വിരുദ്ധതയുടെ കുറ്റാരോപണം  അവർ  ഭൂരിപക്ഷത്തിന്റെ ഒപ്പമാണെന്ന   എന്ന  കിന്നരിയായിരിക്കും ഫലത്തിൽ  ചാർത്തിക്കൊടുക്കുക .

34.ഒരു ഏകീകൃത സിവിൽ കോഡിനെതിരായ  പ്രതിഷേധം  ‘ന്യൂനപക്ഷ പ്രീണനത്തിന്റെ’ രാഷ്ട്രീയത്തെളിവായാണ്  ഫലത്തിൽ വെളിവാക്കപ്പെടുന്നത്. സങ്കുചിത ദേശീയവാദത്തിന് എതിരേ ഉയരുന്ന ചോദ്യങ്ങൾ  അവരുടെ  ദേശീയയതയുടെ  വിശ്വാസ പത്രമായാണ്  വിവക്ഷിക്കപ്പെടുക;   ഭരണകൂടത്തെ  അവരുടെ  സാസ്കാരിക  അജണ്ടകളിൽ  നേരിടാൻ പാടില്ല ,  എന്നല്ല,  അതിന് വേണ്ട  ദീർഘകാല നടപടികൾ  അന്വേഷിക്കുകയാണ് ;   ഈ  ലേഖനം  കൊണ്ടുദ്ദേശിക്കുന്നത്.  എന്നാൽ, ഈ പോരാട്ടത്തിൽ ബി.ജെ.പിയോട്  മത്സരിക്കാനുള്ള സാംസ്കാരിക ആയുധങ്ങൾ പ്രതിപക്ഷത്തിനില്ല  എന്നുതന്നെ  നാം സമ്മതിക്കണം.  മതിയായ  തയാറെടുപ്പുകളില്ലാതെ യുദ്ധരംഗത്തു  ചാടിയാൽ, പാകമാകാതെയുള്ള  ആക്രമണം വിപരീതഫലമാണുണ്ടാക്കാറ് (‘A premature battle on this ground can be counter productive’).  

   35. അവസാനമായി, ബി.ജെ.പി.വിരുദ്ധ മഹാസഖ്യമെന്ന  ഒറ്റമൂലിയിയാണ്, 2019 ലേ പൊതുതിരഞ്ഞെടുപ്പ്  അടുക്കുംതോറും പ്രതിപക്ഷം  പ്രതീക്ഷ  അർപ്പിക്കുന്നത്ഇതു  പഴയ  കോൺഗ്രസ് വിരുദ്ധത പോലെത്തന്നെയാണ് ഇത് ‘കൃത്യവിലോപ തന്ത്രം ’(default strategy),ആണെന്ന് തോന്നുന്നു;  ഒരു പക്ഷേ പ്രതിപക്ഷം  നിരങ്ങിയടുക്കുന്ന   നിസ്സഹായ പ്രതികരണമാവാം; യുക്തി, സ്വയം പ്രകടിതമാണ്. ഗണിതശാസ്ത്രപരമായി  ശരിയുമാണ്.  ബി.ജെ.പി ഇതര വോട്ടുകളുടെ കൂട്ടിച്ചേർക്കൽ 2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെ ഉയർന്ന വോട്ട് വിഹിതം നിലനിർത്തിയാൽപോലും ബി.ജെ.പി.ക്കു മുന്നിൽ പ്രതിപക്ഷ മുന്നണിക്ക് സഹായകമാകും. യുപി, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി.ജെ.പി. ഇതര കക്ഷികൾ വ്യത്യസ്തമായ, പൂർണ്ണമായ സമ്മദിദാനാ അടിത്തറ കൂടെയുണ്ടെങ്കിൽ, അത് കൈമാറ്റം ചെയ്യപ്പെടുമെങ്കിൽ, ഇത് നിർണ്ണായകമാകും. യഥാർത്ഥ കൂട്ടിച്ചേർക്കലിനു പുറമേ, ദേശീയ തലത്തിൽ ബി.ജെ.പിക്ക് എതിരെ  വിജയസാധ്യതയുള്ള  ബദൽ  നല്ലതുതന്നെയാണ്.   

36. എന്നാൽ,  യഥാർത്ഥ ജീവിതസാഹചര്യത്തിൽ ഇത്തരം പ്രതിപക്ഷ  ഐക്യം വിജയത്തിലേക്കു  വിവർത്തനം ചെയ്യണമെന്നില്ല;  കാരണം   1) വോട്ടിന്റെ എണ്ണത്തിലുള്ള കൂടിച്ചേരൽ അതിവായനയാണ്. അതോടൊപ്പം പ്രതിപക്ഷ ഐക്യം മിക്ക സംസ്ഥാനങ്ങളിലും അപ്രസക്തമാണ്. പലയിടത്തും അത്  കൊണ്ഗ്രെസ്സ് -ബിജെപി  ഏറ്റുമുട്ടൽ അതന്നെയാണ്; അവിടെയെങ്ങും ഒന്നുകിൽ  മറ്റു പ്രതിപക്ഷമില്ല . അല്ലെങ്കിൽ  ബിജെപി  ഒരു  ശക്തിയേയല്ല!.  വോട്ടിന്റെ  സങ്കലനത്തിലെ  യാത്രികലാഭം  അതിവായനയാണ്. ബിജെപി ഇതര  പാർട്ടികൾ  പരസ്പര  പൂരകങ്ങളല്ല (കർണാടകയിലെ  കോൺഗ്രസ്സും  JDS ഉം പോലെ ).  2)അതേപോലെ  കേരളത്തിലെയും  പശ്ചിമ-ബംഗാളിലെയും കോൺഗ്രസ്സും  സിപിഎം ഉം, ഉത്തരപ്രദേശിലെ  SP യും  BSP യും പോലെ, ഘടക കക്ഷിയുടെ  വോട്ടുകൾ  കൂട്ടുമുന്നണിയിലേക്ക്  മാറ്റാവുന്നവയല്ല.  മൂന്നാമതായി TRS, TDP, DMK, JKNC, BJD and BSP  (ടിആർഎസ്, ടിഡിപി, ഡിഎംകെ, ജെ.കെ.എൻ.സി, ബിജെഡി, ബിഎസ്പി ) ഇവർ  തിരഞ്ഞെടുപ്പിന്  മുൻപുതന്നെ എപ്പോഴാണ്   മറുകണ്ടം  ചാടുന്നതെന്നു  പ്രവചിക്കാൻ  ആവില്ല!.

37. പ്രതിപക്ഷ ഐക്യം സംബന്ധിച്ച ലളിത ഗണിതങ്ങളിൽ,   സങ്കലനത്തോടൊപ്പം ഗൗരവതരമായ  വ്യപകലനങ്ങളും ചേർക്കപ്പെടും. ഒന്ന്, പ്രധാന പാർടികളുടെ (ഉദാ: RJD, JDU ബീഹാർ, ഒഡീഷ, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളും, കോൺഗ്രസ്സും) ഒരു പാർട്ടിയെ അനുകൂലിക്കുന്ന നിലപാട്  പാർട്ടി വോട്ടർമാരെ തന്നേ  അനാഥരാക്കുന്ന  തോന്നലുകളാണ്  സൃഷ്ടിക്കാൻ  സാദ്ധ്യത. ഇത്തരം  ശൂന്യതകൾ   ബിജെപി യ്ക്ക്  മുതലെടുക്കാനാവും. രണ്ടാമത്  മോദിക്കെതിരായ  വെറും കൂട്ടുചേരൽ  ഒരു  സഹതാപതരംഗം പോലും  സൃഷ്ഠിക്കാം. ഇന്ദിരാഗാന്ധിക്കെതിരായി  1971 ൽ  മഹാസഖ്യമുണ്ടാക്കിയപ്പോൾ  അവർ പറഞ്ഞു – എല്ലാവരും പറയുന്നു  ഇന്ദിരയെ പുറത്താക്കാൻ  ഞാൻ  പറയുന്നു ‘ഗരീബി  ഹഡാവോ ‘ (ദാരിദ്ര്യത്തെ പുറത്താക്കാൻ ) ഇതാണ്  ബിജെപി വിരുദ്ധ മുന്നണിയുടെ  അടിസ്ഥാന  പ്രഹേളികകൾ. ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്ത മുഖ്യ പ്രതിപക്ഷ പാർട്ടികളുടെ   കൂട്ടായ്മ  തീർച്ചയായും 2019 ൽ   ഗുണം  ചെയ്യും . പക്ഷേ  ബിജെപി  വിരുദ്ധതയുടെ പേരിൽ  ‘ആഭാസകൂട്ടങ്ങളെ'(ragtag coalition) സംഘടിപ്പിച്ചാൽ  വിപരീത  ഫലമായിരിക്കും  ലഭിക്കുക .  ആശയപരമായ ദർശന- പരസ്പര്യം, വിശ്വാസ്യത ആർജ്ജിച്ച നേതൃത്തം, വ്യക്തമായ ചലനപാത,  ഇവയ്ക്ക്  പകരമാവില്ല ഒരു തിരഞ്ഞെടുപ്പു സഖ്യവും !.

38. അപ്പോൾ  എന്താണ്  ചെയ്യേണ്ടത്?.  ഒറ്റവാക്കിൽ പറഞ്ഞാൽ; ‘ചിന്തിക്കുക!.’ ഇത് നമ്മുടെ പ്രജാധിപത്യഭരണത്തിന്റെ അടിത്തറയിലേക്ക് ഗൗരവതരമായി കൊണ്ടുവരുവാൻ താല്പര്യമുണ്ടെങ്കിൽ, മുട്ടുശാന്തികൾക്ക് അപ്പുറമായി വിദഗ്ദ തന്ത്രങ്ങൾ കരുപ്പിടിപ്പിച്ച പ്രവർത്തനരേഖ, പാരസ്പര്യമുള്ള   സർവ്വാധിപത്യ വിരുദ്ധ ബദൽ ദർശനം!. ഇവ കരുപ്പിടിപ്പിക്കേണ്ടിയിരിക്കുന്നു!. തീർച്ചയായും 2019ലെ പൊതുതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുതന്നെ!. പക്ഷേ മോദിക്കുശേഷവും, 2019 ലെ പൊതുതിരഞ്ഞെടുപ്പിനുശേഷവുമുള്ള ആഴത്തിലുള്ള വെല്ലുവിളികളെ, മുന്നിൽ കണ്ടുകൊണ്ടുള്ള ചിന്തയ്ക്കും ഇടം നൽകേണ്ടതുണ്ട്.

39.      ഇവിടെ നിർദേശിച്ച വെല്ലുവിളികൾക്ക് എന്തെങ്കിലും സാംഗത്യം ഉണ്ടെങ്കിൽ, ഒരു രൂപത്തിലോ മറ്റേതെങ്കിലുമോ, അവ നമുക്കൊപ്പം കാണും, 2019 തിരഞ്ഞെടുപ്പുകളുടെ ഫലം എന്തായാലും!. അതിനാൽ, നമുക്ക് കൂടുതൽ സൂക്ഷ്മമായി അടയാളപ്പെടുത്തിയ കൂട്ടായ്മ ആവശ്യമാണ്. കർമ്മ പദ്ധതി വിവിധ തുറകളിലെ സമീപനങ്ങളുമായി പാരസ്പര്യം ഉള്ളതാവണം. പരിചിതമായ നീക്കങ്ങൾക്കൊപ്പം തന്നേ, പുതിയതും ആശ്ചര്യപ്പെടുത്തുന്നതുമായ മുന്നേറ്റങ്ങളും നടത്തേണ്ടതായുണ്ട്. തന്ത്രങ്ങൾ, ഉടൻ ഫലം തരുന്നതോടൊപ്പം ,മദ്ധ്യകാല- ദീർഘകാല നിലപാടുകൾക്ക് ഉതകുന്നതാവണം. അതിലടങ്ങിയിരിക്കുന്ന ദർശനം, നമ്മുടെ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനങ്ങളെ കാലികമായി പിന്തുടരുന്നതാവണം.

40.    ഒരു ഹ്രസ്വകാല വീക്ഷണത്തോടെ നമുക്ക് തുടങ്ങാം. ഇപ്പോൾ ലഭ്യമായ അവസരങ്ങളെ സംരക്ഷിക്കുന്നതിനും, ഭരണകൂട പ്രവർത്തികൾക്കെതിരെ പുതിയ പ്രതിരോധ സാദ്ധ്യതകൾ തുറക്കുന്നതിനുമാവണം ആ ശ്രമങ്ങൾ. സ്ഥാപന ഏജൻസികളുടെ സ്വയംഭരണത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് ഇപ്പോൾ തന്നേ അവസരങ്ങൾ ലഭ്യമാണ്. നേരത്തേ പറഞ്ഞതുപോലെ, ജുഡീഷ്യറി, മീഡിയ, യൂണിവേഴ്സിറ്റികൾ എന്നിവകളെ പൂർണമായി നിയന്ത്രിക്കുന്ന തലത്തിലേക്ക് ഭരണകൂടം ഇനിയുമെത്തിയിട്ടില്ല!. 1970 കളിൽ ഇന്ദിര ഗാന്ധിയുടെ കാലത്തിനുശേഷം മറ്റേതൊരു ഭരണത്തെക്കാളും ജുഡീഷ്യൽ സ്വാതന്ത്ര്യത്തെ തടയുന്നതിൽ മോദി ഭരണകൂടം വിജയിച്ചിട്ടുമുണ്ട്. മനസ്സാക്ഷി, നട്ടെല്ല് ,ഇവയുള്ള ജഡ്ജിമാരുടെ സാന്നിദ്ധ്യം, കീഴ്  വഴക്കങ്ങളുടേയും, നടത്തിപ്പുരീതികളുടേയും ആന്തരിക ശേഷി, നിലവിലുള്ള സ്വതന്ത്ര ഭരണഘടനാ സംവിധാനങ്ങളുടെ ആന്തരിക പ്രതിരോധ ശക്തി എന്നിവയിൽ ഊന്നി  കൂടുതൽ സ്ഥിരതയുള്ളൊരു പോരാട്ടത്തിന് നമുക്ക് ഒന്നിയ്ക്കാം!.   

41.   സ്വകാര്യ മാദ്ധ്യമങ്ങൾ കൂടുതൽ കൂടുതൽ വിട്ടുവീഴ്ച ചെയ്യുമ്പോൾ ശരാശരി പത്രപ്രവർത്തകൻ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു. ഭൂരിപക്ഷം അഭിപ്രായരൂപീകരണക്കാരും ഭരണത്തിന്റെ ഭാഗമായി നിലകൊള്ളുന്നവരല്ല . സത്യത്തിനുവേണ്ടി പോരാടുന്ന നിശ്ശബ്ദരായ സഖ്യശക്തികളാണ് . സോഷ്യൽ മീഡിയയെ ഭരിക്കുന്നതിൽ ഭരണകൂടത്തിന്റെ വിപുലമായ നിക്ഷേപം ഉണ്ടായിരുന്നിട്ടും, സമൂഹ മാദ്ധ്യമത്തിന്റെ അടിസ്ഥാനസ്വഭാവം, ബദൽ വ്യാഖ്യാനങ്ങൾക്ക് വഴികൾ ഒരുക്കുന്നവയാണ്. മിക്ക സർവകലാശാലാ ഭരണകർത്താക്കളും വളരെ എളുപ്പത്തിൽ  ഗുഹയിലാക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഫാക്കൽറ്റി പരിപഥത്തിലാണ് ഇപ്പോൾ  നിശബ്ദമാണെങ്കിൽ ക്കൂടി!. യഥാർത്ഥ പ്രതിരോധം വിദ്യാർത്ഥികളിൽ നിന്നും, സംഘടിത ഗ്രൂപ്പുകളുടെ രൂപത്തിൽ, ഒരു സമൂഹമായിട്ടാണ് വന്നുകൊണ്ടിരിക്കുന്നത്.

42.  ഈ മൂന്ന് മേഖലകളും അതീവ പ്രാധാന്യം ഉള്ളതാണ്, പ്രതേകിച്ചും മറ്റ് മേഖലകളേയും ജന വിഭാഗങ്ങളേയും സ്വാധീനീകരിക്കാൻ ശേഷിയുള്ളവ എന്നനിലയിൽ. ശരിയായി ആസൂത്രണം ചെയ്തു നടത്തുന്ന പ്രവർത്തനങ്ങൾക്ക് ബഹുമുഖ ഗുണഫലങ്ങളാണ് കൊണ്ടുവരാൻ കഴിയുക!. ഇത് സംഘടിത പ്രക്ഷോഭങ്ങളുടെ രൂപം സ്വീകരിക്കണമെന്നില്ല . നിശബ്ദമായ ഐക്യദാർഢ്യത്തിന്റെ സാങ്കേതികത ഇവിടെ ഫലപ്രദമാകാൻ സാദ്ധ്യതയുണ്ട്. അതേപോലെ, ഭരണഘടനാസ്ഥാപനങ്ങളുടെ സ്വയംഭരണത്തിനുവേണ്ടിയുള്ള നീക്കത്തിൽ മുൻ ഭരണകർത്താക്കൾ വരുത്തിയ വീഴ്ചകളെപ്പറ്റിക്കൂടി പറയുമ്പോൾ അവർക്ക് നിശ്ശബ്ദരായിരിക്കുക എന്നത് താങ്ങാനാവില്ല. ഇടത്തുപക്ഷത്തിനും കോൺഗ്രസ്സിനും ഈ വിഷയത്തിൽ മറുപടിപറയാൻ ബാദ്ധ്യതയുണ്ട്. 

43.   താഴത്തെ ശിഖരത്തിൽ നിന്നു തന്നേ, ആദ്യം കായ്‌ഫലം പറിക്കുക എന്നരീതിയിൽ മോഡി ഭരണത്തിന്റെ രാഷ്ട്രീയവും സാംസ്കാരികവുമായ കടന്നുകയറ്റങ്ങൾക്കെതിരെ, യുവജനങ്ങളേയും പാർശ്വവല്കൃത ജനസാമാന്യത്തെയും അണിനിരത്തുക എന്നത് പ്രഥമ പരിഗണന അർഹിക്കുന്ന കാര്യമാണ്. ജനക്കൂട്ടം നടത്തുന്ന തെരുവ് കൊലപാതകങ്ങൾക്കെതിരെ, ഗോസംരക്ഷണത്തിന്റെ പേരിൽ അരങ്ങേറുന്ന അതിക്രമങ്ങൾക്കെതിരെ, ‘ലവ് ജിഹാദ്’ മുറവിളികൾക്കെതിരെ, റോമിയോ വിരുദ്ധ ഗുണ്ടാ പ്രവർത്തികൾക്കെതിരെ, ജാതീയമായ ഉച്ചനീചത്വങ്ങക്കെതിരെയുള്ള ദളിതരുടെ ഉയർത്തെഴുനേൽപ്പിന്റെ കൂടെ, ഗൗരി ലങ്കേഷിനെപോലെയുള്ള സ്വാതന്ത്രചിന്തകരുടെ കൊലപാതകത്തിനെതിരെ ഉയരുന്ന ജനരോഷത്തിന്റെ കൂടെ, കൂട്ടായ്മകൾ സൃഷ്ഠിക്കേണ്ടതായുണ്ട്. പക്ഷേ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതായ വിഷയമാണിത് ; മറിച്ചായാൽ മുൻപ് പറഞ്ഞത് പോലെ വിപരീത ഫലമാവും സൃഷ്ഠിക്കപ്പെടുക. പ്രാദേശികമായും വിഭാഗീയമായും ഉയരുന്ന ഇത്തരം ചെറുത്തുനിൽപ്പുകളല്ല, സർവ്വാധികാര പ്രവണതയ്‌ക്കെതിരെയുള്ള പ്രതിരോധത്തിന്റെ ആണിക്കല്ല്. കാരണം അതിന് വിപുലമായ പൊതുസമ്മതി ലഭിക്കണമെന്നില്ല. പക്ഷേ അത്തരം പ്രതിരോധങ്ങളുടെ ശൃഖല വേണ്ട വിധത്തിൽ മതിയായ ശ്രദ്ധയോടെ കൂട്ടിയോജിപ്പിച്ചാൽ, നമ്മുടെ തനതായ രീതിയിലുള്ള സ്വതന്ത്രചിന്തയെ മുന്നോട്ടുനയിക്കാനും, നമ്മുടെ പ്രജാധിപത്യ സംവിധാനത്തെ സംരക്ഷിക്കുന്നതിൽ നിർണ്ണായകമായ സംഭാവനകൾ നല്കാനും ആവും.       

44.  എല്ലാ തലങ്ങളിലുമുള്ള അഴിമതി തുറന്നുകാട്ടുന്നതിനുള്ള നിരന്തരവും, വിശ്വസനീയവുമായ ശ്രമങ്ങൾ, മോദി ഭരണകൂടത്തിന്റെ സർവ്വാധികാര ശ്രമങ്ങളെ ചെറുക്കുന്നതിന് നിർണ്ണായകമായ ഘടകമാണ്. ലോക്പാൽ പ്രസ്ഥാനം, മുൻ ഭരണകൂടത്തിനെതിരായി ഒരു നൈതിക പ്രതിസന്ധി സൃഷ്ടിക്കുകയും, ബിജെപിയെ അധികാരത്തിലേക്ക് ഉയർത്തുന്നതിനുള്ള വഴിയൊരുക്കുകയൂം ചെയ്തതാണ്. എന്നിരുന്നാലും, കഴിഞ്ഞ മൂന്ന് വർഷത്തെ ഭരണചരിത്രത്തിൽ അഴിമതിക്കെതിരെയുള്ള നീക്കത്തിൽ അവർക്കൊന്നും അവകാശപ്പെടാനില്ല എന്നുമാത്രമല്ല, അഴിമതിവിരുദ്ധ നിയമങ്ങളുടേയും  സ്ഥാപനങ്ങളുടേയും  വീര്യം  കുറയ്ക്കുന്നതിനാണ്  ശ്രമിച്ചത്. അഴിമതിവിരുദ്ധ നിയമങ്ങൾ തിരുത്തുക, അഴിമതിക്കെതിരെ മുന്നറിയിപ്പ് നൽകുന്നവരെ സംരക്ഷിക്കാനുള്ള നിയമം നടപ്പാക്കാതിരിക്കുക, കേന്ദ്ര അഴിമതിവിരുദ്ധ സ്ഥാപനങ്ങളിൽ അഴിമതിയുമായി അനുരഞ്ജനം നടത്തുന്നവരെ ഉദ്യോഗസ്ഥരാക്കുക, ലോക് പാലിനെ നിയമിക്കാതിരിക്കുക, മുതലായവ ഉദാഹരണങ്ങൾ മാത്രം. 

45.      അടിസ്ഥാന തലത്തിൽ, ദൈനംദിന അഴിമതിയുടെ അനുഭവത്തിൽ, വ്യത്യസ്തത ഒന്നും തന്നേ ദൃശ്യമല്ല. അഴിമതി വിരുദ്ധരെ ശിക്ഷിക്കുക എന്നതിൽ പോലും എത്തിയിരിക്കുന്നു. ക്രമേണ ഈ ഗവൺമെന്റിനെതിരെയുള്ള വിവിധ അഴിമതി ആരോപണങ്ങൾ മീഡിയയുടെ മൗനത്തിന്റെ മതിലുകൾ തകർക്കാൻ തുടങ്ങിയിരിക്കുന്നു. ലോക്പാൽ പ്രസ്ഥാനത്തെ അഴിമതിവിരുദ്ധ സമരത്തിന്റെ ആവർത്തനത്തെ അതേപോലെ നമുക്ക് പ്രതീക്ഷിക്കരുതെന്നോർക്കുക, എന്നിരുന്നാലും മോദി ഭരണകൂടത്തിന്റെ ധാർമ്മികതയുടെ മൂടുപടം പിച്ചി ചീന്താൻ, നിരന്തരമായ, വിശ്വാസ്യമായ പ്രചാരണം നമുക്കു നടത്താൻ കഴിയും. 

46.   ആധിപത്യ വിരുദ്ധ സമരം, രണ്ട് പ്രധാന മണ്ഡലങ്ങളിലെ സജീവ സംഘാടനം കൊണ്ടു തന്നെ സാധിച്ചെടുക്കണം; ദുരിതമനുഭവിക്കുന്ന കർഷകരും, തൊഴിൽരഹിതരായ യുവാക്കളും!.  വർഗീയതയും ദേശീയതയും പോലെയല്ല, ഈ രണ്ട് പ്രശ്നങ്ങളിലും ഭരണകൂടം പിന്നോക്കം പോകുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. ഒന്ന്. കാർഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഒരു തെറ്റായ നയത്തിൽ നിന്നോ, അല്ലെങ്കിൽ മോശം നടപ്പാക്കലിലൂടെയോ ഉണ്ടാകുന്ന ഹ്രസ്വകാല ബുദ്ധിമുട്ടുകൾ അല്ല. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ പിന്തുടരുന്ന തെറ്റായ സാമ്പത്തിക നയങ്ങളുടെ സൃഷ്ഠിയാണ്‌ രണ്ടുപ്രശ്നങ്ങളും നിലവിലുള്ള ഭരണത്തിൻ കീഴിൽ  കൂടുതൽ വഷളായിട്ടുമുണ്ട്.   

  47. രണ്ട്. ഈ രണ്ട് പ്രശ്നങ്ങളും ഹ്രസ്വമായ സമയത്ത് പരിഹരിക്കുന്നതിന് ബുദ്ധിമുട്ടുകളും ഉണ്ട്; അടുത്ത ഒന്നര വർഷത്തിനുള്ളിൽ മോദി ഭരണകൂടത്തിന് ഒന്നിനും പരിഹാരമുണ്ടാക്കുവാൻ സാദ്ധ്യവുമല്ല . മൂന്നാമത്തേത്, മറ്റു പല പ്രശ്നങ്ങൾക്കും പുറമെ, കാർഷിക ദുരിതം, തൊഴിലില്ലായ്മ എന്നിവ വ്യക്തമായി തിരിച്ചറിയാവുന്ന സാമൂഹ്യഘടകങ്ങളുമായി ബന്ധപ്പെട്ടവയാണ് കർഷകരും യുവാക്കളും. രണ്ടുവിഭാഗങ്ങളെയും സമരസജ്ജരാക്കാൻ കഴിയുന്നതാണ്. വർഗീയ ധ്രൂവീകരണത്തിനു ബദലായി സംഘടിപ്പിക്കാവുന്ന മികച്ച മറുമരുന്നാണ്, ഈ രണ്ട് വലിയ വിഭാഗങ്ങളും. അന്തിമമായി, ഭരണകൂടത്തിന്റെ പ്രതിബദ്ധത ഈ രണ്ട് കാര്യങ്ങളിലും സംശയിക്കേണ്ടിയിരിക്കുന്നു. കർഷകരുടെ വോട്ടിന്റെ നല്ലപങ്ക്‌ ഇപ്പോൾ നേടിയെങ്കിലും, ബി.ജെ.പി. എല്ലായ്പ്പോഴും നഗര വ്യാപാരികളുടെ പാർട്ടിയായാണ്  കണ്ടിരിക്കുന്നത്. വലതു ഭാഗത്തേക്കാൾ കൂടുതൽ ഇടതുവശത്തേക്കാണ് യുവത്വം എപ്പോഴും ആകർഷിക്കപ്പെടുന്നത്. ഈ രണ്ടു ശക്തികളെയും സംഘടിപ്പിക്കുന്നതാണ് സർവാധിപത്യ ഭരണ ക്രമത്തെ ചെറുക്കുന്നതിനുള്ള യുക്തിഭദ്രമായ ബദൽ. 

   48.  ഏതെങ്കിലും വർഗ്ഗത്തിന്റെ വസ്തുനിഷ്ട താൽപ്പര്യം ആധിപത്യ വിരുദ്ധ-രാഷ്ട്രീയ പദ്ധതിയോട് പൂർണ്ണമായി ഒത്തുപോകുന്നെങ്കിൽ അത് കർഷകരുടേതു തന്നെയാണ്. പുതിയ ആധിപത്യ ഭരണ വർഗത്തിന്, സമ്പദ് വ്യവസ്ഥയിലെ ഘടനാപരമായ വൈരുദ്ധ്യങ്ങൾ കൊണ്ടുതന്നെ, കർഷകരെ ഉൾപ്പെടുത്താനും നിലനിർത്താനും ആവില്ല. കർഷകപ്രസ്ഥാനത്തിന്റെ ചരിത്രപരമായ ഒരു ഈ ഘട്ടത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ ‘ലക്ഷ്യ’വും’ ആത്മനിഷ്ഠ ‘സാഹചര്യവും ഒന്നിച്ചു വരുന്നതുകൊണ്ട് അർത്ഥമാക്കുന്നത്, ഹ്രസ്വ-ഇടക്കാല സാഹചര്യത്തിലേക്ക്, രാജ്യമെമ്പാടുമുള്ള പുരോഗമന പ്രസ്ഥാനങ്ങൾ, മോദി – ഭരണത്തിനെതിരായി ബഹുജന സഘാടനം നടത്താനുള്ള ഏറ്റവും വലിയ സാദ്ധ്യത കർഷകപ്രസ്ഥാനത്തെ കേന്ദ്രീകരിച്ചു തന്നെയാണ് എന്നതാണ്.

49.   കാർഷിക പ്രതിസന്ധി- സാമ്പത്തിക, പാരിസ്ഥിതിക, അസ്തിത്വ പ്രതിസന്ധികളുടെ സംയുക്തം – ദീർഘകാലമായി. സജീവമായുണ്ട് ,കഴിഞ്ഞ മൂന്ന് വർഷക്കാലത്തെ കാലാവസ്ഥ, വിപണി, നയപ്രശ്നങ്ങൾ ഇവമൂലം മൂലം കാർഷിക പ്രതിസന്ധി ഗുരുതരമായ സ്ഥിതിയിലേക്ക് നീങ്ങിയിട്ടുണ്ട് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രതികരണം കർഷകരുടെ യഥാർത്ഥ ആവശ്യങ്ങളുമായി ഒത്തുപോകുന്നതല്ല. ഗവൺമെൻറുകൾ പതിവുപോലെ അവരുടെ കച്ചവടങ്ങൾ കൊണ്ടുപോകുകയാണ്. രാഷ്ട്രീയ ഇച്ഛാശക്തിക്കു  പകരമായി    നയവൈകല്യങ്ങളും ഉത്തരാദിത്തരാഹിത്യവും കൊണ്ട്  . അതുകൊണ്ടു തന്നെയാണ് കർഷക പ്രക്ഷോഭണങ്ങൾ രാജ്യത്തെമ്പാടും പൊട്ടിമുളച്ചത്, കഴിഞ്ഞ ജൂൺ മുതൽ തന്നേ!. കർഷകരുടെ പ്രതിഷേധത്തിന് ബ്രഹത്തായ കൂട്ടായ്മതന്നെ ഇതിനകം സംഘടിപ്പിക്കപ്പെട്ടുകഴിഞ്ഞു, കർഷപ്രസ്ഥാനത്തിന്റെ ചരിത്രത്തിലേ തന്നേ ഒരു വഴിത്തിരിവായി. വളരെക്കാലത്തിനു ശേഷം, ഒരു അഖിലേന്ത്യാ കർഷക മുന്നേറ്റത്തിനു വേണ്ടിയുള്ള വേദി, ഒരുങ്ങി കഴിഞ്ഞു.

50.   ഈ സാദ്ധ്യത സാക്ഷാത്കരിക്കുന്നതിന്, ഇരുപതാം നൂറ്റാണ്ടിന്റെ പാരമ്പര്യമായിത്തന്നേ ലഭിച്ച രണ്ടു ധാരകളുടെ വിജയകരമായ സമന്വയമാണ് മൂർത്തീകരിക്കണ്ടത്. കാർഷികമേഖലയും കാർഷികേതര മേഖലയും തമ്മിലുള്ള സമ-മൂല്യത(parity). ചെറുകിട- ഭൂരഹിത കർഷകരും ,കുടിയാന്മാരും, കർഷകത്തൊഴിലാളികളും തമ്മിലുള്ള നീതിപൂർവമായ അവസര സമത്വം ,( inter-sectoral parity and intra-sector justice) വളർന്നു വരുന്നതും വ്യക്തമായി തെളിയുന്നതുമായ നഗര -ഗ്രാമ വിഭജനവും ചെറുകിട നാമമാത്ര- ഭൂരഹിത കർഷകരുടെ ഇടയിൽ വളരുന്ന ദരിതവൽക്കരണവും (rural-urban disparities, increasing pauperization of all sections of peasantry). സാമ്പത്തികമായി ഭേദപ്പെട്ട നിരയിലായിരുന്നവരും, വലുതും ചെറുതുമായ കർഷകരും, കർഷകത്തൊഴിലാളികളും എല്ലാം ഒരേപോലെ ദുരിതത്തിലാകുമ്പോൾ, ഒരു രാഷ്ട്രീയ ഐക്യത്തിനു തന്നെയുള്ള ഭൗതിക സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ രാഷ്ട്രീയ സാദ്ധ്യതയെ യാഥാർത്ഥ്യമാക്കുകയെന്നതാണ് നമുക്ക് ചെയ്യുവാനുള്ളത്.          

51. വിവിധ മേഖലകളിലുടനീളം കർഷക പ്രസ്ഥാനങ്ങളെ ഒന്നിപ്പിക്കാൻ വേണ്ടിയുള്ള ഒരു ചരിത്രപരമായ ദൗത്യം ഏറ്റെടുക്കുക എന്നതാണ് കരണീയം. വ്യത്യസ്ത കാർഷിക രീതികൾ, വ്യത്യസ്ത വർഗങ്ങൾ, സ്ത്രീ-പുരുഷ അസമത്വങ്ങൾ, വിവിധ പ്രത്യയശാസ്ത്ര ധാരകൾ , വൈരുദ്ധ്യമുള്ള അവകാശ പത്രികകൾ. പ്രത്യേകിച്ചും, ‘പച്ച’യും ‘ചുവന്ന’ പതാകകളും ഒരുമിച്ച് കൊണ്ടുവരുക, പാരിസ്ഥിതിക അതിക്രമങ്ങളും, ദളിത്, ആദിവാസി സമരങ്ങളേ, കർഷക സമരങ്ങളായി തന്നേ ഇഴചേർക്കുക, എല്ലാത്തുറകളിലുമുള്ള സ്ത്രീ-കർഷകരെ എല്ലാത്തരം വിഭജനങ്ങൾക്കും അതീതരായി മുൻനിരയിലെത്തിക്കുക!.      

52.ഇത് വെറും സൈദ്ധാന്തിക സാദ്ധ്യതയൊന്നുമല്ല: ഈ കൂടിച്ചേരൽ തുടങ്ങിയിരിക്കുന്നു. അഖിലേന്ത്യാ കർഷക ഏകോപന സമിതി (എ ഐ കെ എസ് സി സി The All India Kisan Sangharsh Coordination Committee -AIKSCC) . ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ചുവപ്പും പാരിസ്ഥിതിയുടെ പച്ചയും, ദളിത്, ആദിവാസി, വനിത -കർഷകരുടെ സംഘടനകൾ ഒരു കുടക്കീഴിൽ രാജ്യത്തുടനീളം തയ്യാറായിക്കഴിഞ്ഞു. എന്തിന് AIKSCC യ്ക്ക് പുറത്തുള്ളവർ പോലും, കാർഷികോല്പന്നങ്ങൾക്കു ന്യായമായ വില, കടക്കെണിയിൽ നിന്നും മോചനം, എന്നീ മുദ്രാവാക്യങ്ങളെ ഏറ്റുവിളിച്ചു തുടങ്ങി.  

53.    ഈ ഐക്യം, ഒരു പ്രത്യയശാസ്ത്ര വെല്ലുവിളി തന്നെയാണ്. പരമ്പരാഗത കർഷക പ്രസ്ഥാനങ്ങൾ, നാമമാത്ര കർഷകരും, വനിത-കർഷകരും, സാധാരണ ഇന്ത്യൻ കർഷകർ തന്നേയെന്ന് അംഗീകരിക്കേണ്ടതുണ്ട്. ഇടതുപക്ഷ കർഷകസംഘടനകൾ കർഷകരിലെ ‘വർഗ്ഗ’ വ്യത്യാസങ്ങൾ പ്രധാന വൈരുദ്ധ്യമായി കാണുന്ന പ്രവണതയെ മാറ്റിനിർത്തേണ്ടതുണ്ട്. കൃഷിക്കാരുടെ പ്രസ്ഥാനം, ട്രേഡ് യൂണിയൻ രീതിയിൽ, സാമ്പത്തിക നേട്ടങ്ങൾക്കു മാത്രമായി ചുരുക്കപ്പെടുന്ന അപകടം (‘economism’) തിരിച്ചറിയണം. അങ്ങനെ ഗ്രാമീണ ഇന്ത്യയെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രസ്ഥാനമാവാനുള്ള രാഷ്ട്രീയ വെല്ലുവിളി ഏറ്റെടുക്കണം. അത്തരം നീക്കത്തിനുമാത്രമേ സർവ്വാധിപത്യ വിരുദ്ധമായ പ്രസ്ഥാനമായി, പ്രജാധിപത്യ (റിപ്പബ്ലിക് ) ഇന്ത്യ എന്ന ആശയത്തെ ഉയർത്തി പിടിക്കാൻ ആവുകയുള്ളൂ.     

54. തൊഴിൽ രഹിതരായ യുവാക്കൾ വളരെ ശക്തരും, എന്നാൽ സർവ്വാധിപത്യ വിരുദ്ധ സമരത്തിൽ ബുദ്ധിമുട്ടുള്ള ഒരു ഘടകമായി ചരിത്രത്തിൽ അടയാളപ്പെടുത്തണ്ടതായ അവസ്ഥയിലാണ്  ഇന്ന് .യുവജന പ്രസ്ഥാനങ്ങൾക്ക്‌ കൂടുതൽ ശക്തിയും, സ്വാഭാവികമായ ശുദ്ധ ഊർജവും, വേഗതയും, ദൃശ്യതയും, കൊണ്ടുതന്നെ, സർവ്വാധിപത്യ വിരുദ്ധ രാഷ്ട്രീയം കൊണ്ടുവരുവാൻ കെൽപ്പുള്ളവരുമാണ്. എന്നിരുന്നാലും, ഇപ്പോൾ ഇത് വളരെ ദുർബലവും കർഷക പ്രസ്ഥാനത്തെക്കാൾ കൂടുതൽ വിഘടിതവുമാണ്. തൽഫലമായി, യുവാക്കളിലെ വിവിധ വിഭാഗങ്ങളെ ഒന്നിച്ചുകൊണ്ടുവരാൻ സാധിക്കുന്ന മേഖലകൾ കണ്ടെത്തുന്നതു പോലും ദുഷ്കരമാണ് .  

55.   കർഷകരുടെ കാര്യത്തിൽ എന്നപോലെ തന്നേ, വസ്തുനിഷ്ഠ സാഹചര്യങ്ങൾ പാകമാണ് എന്നാൽ തൊഴിലില്ലാതെയുള്ള ദീഘകാല മുരടിപ്പ് , തൊഴിൽ അവസരങ്ങളുടെ ദുർലഭ്യത, സംഘടിത മേഖലകളിലുള്ള കരാർ-വൽക്കരണം, സംഘടിത -അസംഘടിത മേഖലകളിലെ തൊഴിൽ സാഹചര്യങ്ങൾ തമ്മിലുള്ള കനത്ത അന്തരം, വിദ്യാഭ്യാസ സംവിധാനങ്ങളുടെ നൈപുണ്യവും, വിജ്ഞാനവും പകർന്നു കൊടുക്കുവാനുള്ള കഴിവിലെ പരാജയം, വിദ്യാഭ്യാസ അവസരങ്ങളുടെ വർദ്ധിച്ച അന്തരങ്ങൾ. 

56.    ‘ആത്മനിഷ്ഠ’ സാഹചര്യങ്ങളും, സമതുലിതവും, അനുകൂലവുമാണ്. പ്രതിസന്ധികൾ അവർ അനുഭവിച്ചറിയുകയും, ചെയ്യുന്നുണ്ട്: ഏത് അഭിപ്രായ വോട്ടെടുപ്പിലും, സർവേയിൽ പങ്കെടുക്കുന്ന യുവാക്കളോട് ചോദിക്കുന്ന പ്രശ്നങ്ങളുടെ പട്ടികയിൽ തൊഴിലില്ലായ്മ ഒന്നാമതാണ്. രാജ്യമെമ്പാടുമുള്ള കാമ്പസ് പ്രക്ഷോഭങ്ങളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള യുവാക്കളുടെ അസ്വസ്ഥതകൾക്ക് മതിയായ തെളിവുകൾ ഉണ്ട്. വ്യക്തമായും, ഈ ഭരണകൂടത്തിന്റെ സാംസ്കാരിക രാഷ്ട്രീയത്തിൽ യുവാക്കളിലെ ഒരു പ്രധാന വിഭാഗം അസ്വസ്ഥരാണ്.

57.    ഇപ്പോഴത്തെ യഥാർത്ഥ വെല്ലുവിളി, ഈ ലീനഊർജ്ജത്തെ സർവ്വാധിപത്യ വിരുദ്ധ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയർത്തുക എന്നതാണ്. കാമ്പസ് രാഷ്ട്രീയം, ആഴത്തിലുള്ള തണുത്തുറയലിലാണ്: തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി യൂണിയനുകൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരു അപവാദമാണെന്നതിനാൽ, വിദ്യാർത്ഥി-രാഷ്ട്രീയം ദീർഘകാലമായി, ഒരു അപഭ്രംശ ഉപകഥയിലാണ്. രാജ്യത്താകമാനമുള്ള ആയിരക്കണക്കിന് വിദ്യാർഥി സംഘടനകളിൽ, ശക്തവും പ്രത്യയശാസ്ത്രപരവുമായ ചിന്തകൾ ശുഷ്കമാണ്.         

 58.  തൊഴിലവസരങ്ങൾക്കായി ദേശവ്യാപക പ്രസ്ഥാനം ആരംഭിക്കാനാവുന്ന സ്വതന്ത്ര യുവജന സംഘടനകളുടെ എണ്ണം പരിമിതമാണ്, എന്നാൽ സ്ത്രീകൾ, ദളിത് യുവാക്കൾ , മുസ്ലീങ്ങൾ, മറ്റ് പാർശ്വവത്കൃത സമൂഹങ്ങൾ ഇവയിൽ നിന്ന് യുവജന നേതൃത്വത്തിന്റെ പുതിയ തലമുറ ഉയർന്നുവരുന്നുണ്ട് . എന്നാൽ ഈ നേതൃത്വത്തിന് മതിയായ വേദികൾ ഇല്ലെന്നുതന്നെ പറയാം. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനായുള്ള വിദ്യാഭ്യാസത്തിനും അന്തസ്സായ തൊഴിൽ സാഹചര്യത്തിനായും ദേശവ്യാപകമായ യുവജനപ്രസ്ഥാനം കെട്ടിപ്പടുക്കൽ, ഒരു ചരിത്രപരമായ സാദ്ധ്യതയും വെല്ലുവിളി യുമാണ്.   

59.      അവസാനമായി സർവ്വാധിപത്യ വിരുദ്ധ രാഷ്ട്രീയ വിജയം ഹൃസ്വ -മദ്ധ്യകാല പ്രവർത്തനത്തിൽ നിന്നും തന്ത്ര ങ്ങളിൽ നിന്നും ഉരുത്തിരിയുന്നതല്ല ! എന്നാലതിന്‌ ബദൽ ദർശനങ്ങളുടെ സാംഗത്യം, വാഗ്ദാനം ചെയ്യുവാനുള്ള കഴിവുണ്ട്. നമുക്ക് ദീർഘകാല തന്ത്രങ്ങൾ തന്നേ ആവശ്യമുണ്ട്. വെല്ലുവിളിയുടെ കാതൽതന്നെ ജനകീയ ഭാവനകളെ പിടിച്ചെടുക്കാൻ സാധിക്കുന്ന ,ഇന്ത്യയ്ക്കായുള്ള പുതിയ ദർശനത്തിന്റെ നിർമ്മിതിയാണ്. ഇതിന് സൂക്ഷ്മശ്രദ്ധ ചെലുത്തിയുള്ള വിശദീകരണങ്ങൾ ആവശ്യമുണ്ട്. പ്രജാധിപത്യത്തെ സംരക്ഷിക്കുവാൻ ധാർമ്മികവും, സാംസ്കാരികവും, ബൗദ്ധികവുമായ, പുതിയ വിഭവങ്ങൾ ആവശ്യമാണ്.   ദേശീയത, മതനിരപേക്ഷത, സംസ്കാരം എന്നീ വിഷയങ്ങളെ സംബന്ധിച്ചിടത്തോളം സർവ്വാധിപത്യത്തെ വിരുദ്ധ രാഷ്ട്രീയത്തിന് പുതുവായനകൾ ആവശ്യമുണ്ട് . സാമ്പ്രദായിക അനുസാരികൾ അപര്യാപ്തം എന്നതിനേക്കാൾ മറുപക്ഷത്തിന്‌ ശക്തി പകരുന്നതുമായിത്തീരാം .

60.   ഭാഗ്യവശാൽ, നമുക്ക് നേർത്ത വായുവിൽ നിന്ന് തുടങ്ങേണ്ട കാര്യമില്ല. സർവ്വാധിപത്യ വിരുദ്ധ പദ്ധതികൾക്കാവശ്യമായ നിരവധി വിഭവങ്ങൾ ലഭ്യമാണ്. ധാർമികവും ബൗദ്ധികവും സാംസ്കാരികവുമായ വിഭവങ്ങളുടെ അസാധാരണമായ ഒരു ശേഖരമാണ് നമ്മുടെ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ ചിന്ത. ഈ പാരമ്പര്യം നമ്മുടെ സാംസ്കാരിക പാരമ്പര്യങ്ങളുടെ തിരിച്ചറിവും ആധുനിക യൂറോപ്യൻ ചിന്തയുടെ പൈതൃകവും ലഭ്യമാക്കാൻ നമ്മെ സഹായിക്കും. എന്നാൽ 20-ാം നൂറ്റാണ്ടിലെ ആശയപരമായ ലേബലുകൾ അല്ലെങ്കിൽ ചിഹ്നങ്ങൾ ആരംഭ ഘട്ടത്തിൽ മാറ്റി വയ്ക്കാൻ നിർബന്ധിതമാവുന്നെങ്കിൽ മാത്രമേ നമുക്ക് ഈ പാരമ്പര്യത്തിൽ രൂപരേഖ തയാറാക്കാനാകൂ . ഇരുപതാം നൂറ്റാണ്ടിലെ പല ആശയപരമായ പോരാട്ടങ്ങളും; അക്രമത്തിനെതിരെ-അക്രമരാഹിത്യവും, സംസ്ഥാനത്തിനെതിരെ – വിപണിയും, ജാതി -vs വർഗ്ഗ (violence vs non-violence, state vs market, class vs caste) മുതലയായ്ക്ക്, ഇന്ന് അർത്ഥ ശോഷണം സംഭവിച്ചിരിക്കുന്നു. ആധുനിക ഇന്ത്യൻ രാഷ്ട്രീയ ചിന്തയുടെ എല്ലാ പ്രധാന ധാരകളിൽ നിന്നും നമുക്ക് പഠിക്കേണ്ടതുണ്ട്.         

61.പ്രത്യേകിച്ചും, ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ രാഷ്ട്രീയചിന്തയിൽ നാം രണ്ട് ധാരകളെ കൂട്ടിച്ചേർക്കേണ്ടതുണ്ട്: സോഷ്യലിസ്റ്റുകൾ, കമ്യൂണിസ്റ്റുകൾ, അംബേദ്കർ ചിന്ത, ഫെമിനിസ്റ്റുകൾ എന്നിവർ പ്രതിനിധാനം ചെയ്യുന്ന ആധുനിക സമത്വം,  ഗാന്ധിയൻ, സാർവോദയ പ്രവർത്തകർ , പരിസ്ഥിതി പ്രവർത്തകർ എന്നിവർ പ്രതിനിധാനം ചെയ്യുന്ന സ്വദേശ ധാര; 

62.    പുതിയ പ്രത്യയശാസ്ത്ര സംയോജനമാണ് നമുക്ക് വേണ്ടത്.ഈ രണ്ട് ധാരകളെയും, ‘സ്വരാജ്’ പോലെ കരുത്താർന്ന സങ്കൽപത്തിൽ കോർത്തിണക്കാനാവും.  ഈ ബദൽ പ്രത്യയശാസ്ത്ര ദർശനം ഏതെങ്കിലും ചിന്തകനിലോ പുസ്തകത്തിലോ കെട്ടിയിടാവുന്നതല്ല. പകരം, സർവ്വാധിപത്യ വിരുദ്ധ ചിന്തയുടെ മുഖ്യ ചിഹ്നമായി നമ്മുടെ ഭരണഘടന തീർന്നിരിക്കുന്നു!. അത്തരം ഒരു പ്രത്യയശാസ്ത്രം, മോദി ഭരണത്തിൻ കീഴിൽ, ഏകോപിത പദവിയിലേക്ക് ഉയർത്തിക്കൊണ്ടുവന്ന ചില സുപ്രധാന വിഷയങ്ങളെ പുനർനിർണയിക്കാൻ നമ്മെ പ്രാപ്തരാക്കും. സാമൂഹിക-സാമ്പത്തിക നീതിയുടെ പുനർവിശകലനം, ജാതി എന്ന കേവലമാനദണ്ഡവും, സംവരണം എന്ന കേവല പരിഹാരവുമായി ! സമത്വ-സാമ്പത്തിക പരിപാടികൾക്ക് ഉപരിയായി, വിപണിയുടെ ബുദ്ധിപൂർവമായ കൈകാര്യത്തിലൂടെ, പൊതുഭരണമെന്ന അപ്രായോഗികതയിൽ എല്ലാമർപ്പിക്കുന്നതിൽ നിന്നും വിമുക്തമായി ,പരിസ്ഥിതി പരിഗണനകളോട് ക്രിയാല്മകമായി പ്രതികരിച്ചുകൊണ്ട് ചില ശ്രമങ്ങൾ നടത്താം. എന്നാൽ അടിയന്തിര പ്രാധാന്യത്തോടെ നടത്തേണ്ട മുഖ്യ പുനർവിചിന്തനങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാം.     

63.   ദേശീയതയുടെ നഷ്ടപ്പെട്ട അടിത്തറകൾ വീണ്ടെടുക്കുന്നത് സർവ്വാധിപത്യ വിരുദ്ധ രാഷ്ട്രീയത്തിന്റെ മുഖ്യ അജണ്ടതന്നെയാണ്. നമ്മുടേത് പോലെയുള്ള കൊളനി വാഴ്ചയ്ക്കു ശേഷമുള്ള സമൂഹങ്ങളിലൊക്കെ ദേശീയത മുഖ്യ രാഷ്ട്രീയം നാണയം തന്നെയായി തുടരുകയാണ്. സംഘപരിവാർ ദേശീയതയുടെ പ്രതിനിധികളായി വേഷമിട്ടതു തന്നെയാണ് ‘ഇന്ത്യ എന്ന ആശയത്തിന് ‘ വെല്ലുവിളികൾ ഉയർത്തിയത്. സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യവും, ഇന്ത്യൻ ദേശീയതയുടെ വ്യക്തവും അക്രമണോൽസുകമല്ലാത്തതുമായ ധാരകളോടും കോളനി വാഴ്ചയ്ക്കെതിരെനടന്ന സമരങ്ങളോടുള്ള സമരസപ്പെടലും-സർവ്വാധിപത്യവിരുദ്ധ സമരത്തിന്റെ ഹൃദയം തന്നെയാണ്.   നമ്മുടെ  സാസ്കാരിക  പാരമ്പര്യത്തെ  ‘അന്ധമായ അക്രമ-ദേശവാദ’കാർക്കായി  വിട്ടുകൊടുക്കുന്നതിനു പകരം, ഇന്ത്യ  എന്ന  ആശയത്തെ  ഇന്ത്യൻ  ജനതയുടെ  ആന്തരിക ഐക്യത്തിന്റെയും  ഇതേപോലെ  കോളനി  വാഴ്ചകളിൽ  നിന്ന്  മോചിതരായ  രാജ്യങ്ങളോട്  ഐക്യപ്പെട്ടുകൊണ്ട്  ബാഹ്യമായും  പരിപോഷിപ്പിക്കേണ്ടതാണ്. സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യവും, ഇന്ത്യൻ ദേശീയതയുടെ വ്യക്തവും അക്രമണോൽസുകമല്ലാത്തതുമായ ധാരകളോടും കോളനി വാഴ്ചയ്ക്കെതിരെനടന്ന സമരങ്ങളോടുള്ള സമരസപ്പെടലും -സർവ്വാധിപത്യവിരുദ്ധ സമരത്തിന്റെ ഹൃദയം തന്നെയാണ് . നമ്മുടെ  സാസ്കാരിക  പാരമ്പര്യത്തെ  ‘അന്ധമായ അക്രമ-ദേശവാദ’കാർക്കായി  വിട്ടുകൊടുക്കുന്നതിനു പകരം, ഇന്ത്യ  എന്ന  ആശയത്തെ  ഇന്ത്യൻ  ജനതയുടെ  ആന്തരിക ഐക്യത്തിന്റെയും  ഇതേപോലെ  കോളനി  വാഴ്ചകളിൽ  നിന്ന്  മോചിതരായ  രാജ്യങ്ങളോട്  ഐക്യപ്പെട്ടുകൊണ്ട്  ബാഹ്യമായും  പരിപോഷിപ്പിക്കേണ്ടതാണ്.         

64.      അന്ധമായ കപട ദേശീയവാദത്തിന്റെ , ആഴമില്ലാത്ത ചിഹ്നങ്ങൾ വിമർശിക്കുന്നതിനുപകരം, ദേശീയതയുടെ  യുക്തിഭദ്രമായ   അളവുകോലുകൾ വികസിപ്പിക്കേണ്ടതുണ്ട്: ജാതി-മത പ്രാദേശിക  ഭേദങ്ങൾക്കതീതമായി  ,എല്ലാ ഇന്ത്യക്കാരുടെയും വേദനകളും പ്രശ്നങ്ങളും പങ്കിടുന്നതിന്; ദേശീയ പരമാധികാരത്തിന് ഊന്നൽ നൽകുന്നു  നവ-കൊളോണിയൽ  അധിനിവേശങ്ങൾക്കെതിരെ ഇന്ത്യക്കാരെ ഒന്നിപ്പിക്കാൻ; യഥാർഥ ദേശീയ സുരക്ഷാതാല്പര്യങ്ങളുടെ സംരക്ഷണത്തിനായി, നമ്മുടെ അയൽക്കാരെ ഭീഷണിപ്പെടുത്താതെ, ദേശീയതയുടെ പുതിയ  രൂപത്തിനും  അർത്ഥ തലങ്ങൾക്കും  ശ്രമിയ്ക്കാം – ‘രാഷ്ട്രഭക്തിക്ക്’ പകരം ‘ദേശ പ്രേമം’ എന്ന് ഒരുപക്ഷേ ഇതിനേ  വിശേഷിപ്പിക്കാം.   

 65.  നമ്മുടെ കാലഘട്ടത്തിന് അനുയോജ്യമായ സാംസ്‌കാരിക പാരമ്പര്യം വീണ്ടെടുക്കുന്നതിനുള്ള ഒരു ശ്രമം നടത്താം. പാശ്ചാത്യവൽക്കരിക്കപ്പെട്ട, ഇംഗ്ലീഷ് സംസാരിക്കുന്ന ബുദ്ധിജീവികൾ, ലിബറൽ, ഇടത് പുരോഗമന വിഭാഗങ്ങൾ ഉൾപ്പെടെ,  ഇന്ത്യ എന്ന ആശയത്തെ   അപകീർത്തിപ്പെടുത്തുന്നുവെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. മിക്ക ആധുനിക മതനിരപേക്ഷ ഇന്ത്യാക്കാരും,  സാംസ്കാരികവും മതപരവുമായ  പാരമ്പര്യങ്ങളോട്,  ഒരു തുറന്ന  ചർച്ചയിൽ  ഏർപ്പെടാൻ സന്നദ്ധരാകുകയും  വേണം. (ആധുനിക ഭാവനയ്ക്ക് അനുയോജ്യമായ ചില ഭാഗങ്ങളുടെയോ    ഉപകരണങ്ങളുടെയോ    തിരഞ്ഞെടുക്കപ്പെട്ട ഘടകങ്ങളെപ്പറ്റി മാത്രമല്ല ) നമ്മുടെ തന്നെ ആധുനികതയുടെ നിർമ്മാണ  സാമഗ്രികളായി,  സമഗ്രതയോടെ  വിലയിരുത്തണ്ടതാണ്. ഇത് നമ്മുടെ സാംസ്കാരിക പദാവലിയികളിലും, നയങ്ങളിലും    മാറ്റം വരുത്താൻ  പ്രാപ്തമാണ് . ഒരു ആധിപത്യ വിരുദ്ധ പദ്ധതി, ഇന്ത്യൻ ഭാഷകളുടെ, അത് , സംസ്കൃതം, തമിഴ്, പേർഷ്യൻ തുടങ്ങിയ ക്ലാസിക്കൽ ഭാഷകളും,  ഭരണഘടനാ പട്ടികയിൽ  ഇതേവരെ  ഉൾപ്പെടാത്ത ഭാഷകളും,  പ്രാധാന്യത്തോടും,  വൈവിധ്യത്തോടും  കൂടി അംഗീകരിച്ചാവണം. അതുപോലെതന്നെ വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ‘ഇന്ത്യവൽക്കരണം’,കാലിക  പശ്ചാത്തലത്തിൽ, നമ്മുടെ ആവശ്യങ്ങളും, ബൗദ്ധിക പാരമ്പര്യവും ഉൾക്കൊള്ളുന്നതാവണം.   

66.  ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ മേൽക്കോയ്മയ്ക്കെതിരായ ശക്തമായ എതിർപ്പ്, മതേതരത്വത്തിന്റെ രാഷ്ട്രീയത്തെ ഒരു പുനർചിന്തനത്തിന് വിധേയമാക്കി തന്നെയാവണം , അത് വെറും ന്യൂനപക്ഷ പ്രീണനത്തിൽ  നിന്നുമാകന്ന്   ഇന്ത്യയിലെ  വിവിധ മത പാരമ്പര്യങ്ങളുമായി ബന്ധപ്പെടുത്തിയാവണം. നിന്ദ്യവും, സാംസ്കാരികമായി  ഒഴിഞ്ഞതുമായ  പൊള്ളയായ  മതനിരപേക്ഷതയോട് തുറന്ന അവഗണനതന്നെയാണ്  അഭികാമ്യം . മതനിരപേക്ഷ രാഷ്ട്രീയം മുസ്ലീം നേതൃത്വത്തിന്റെ മാത്രമായ ചില  ആവശ്യങ്ങളിൽ നിന്നും അകന്നുപോകുന്നതോടൊപ്പം, അവരുടെ അരക്ഷിതത്വത്തിലും, അസന്തുഷ്ടത്തിലും, വിവേചനത്തിലും, അവർ അനുഭവിക്കുന്ന തൊഴിൽ, ഭവന, വിദ്യാഭ്യാസ രംഗങ്ങളിലെ വിവേചനങ്ങളെ   നാം പ്രതിരോധിക്കണം. നമ്മുടെ മതനിരപേക്ഷതയെന്നാൽ   പാരമ്പര്യങ്ങളെയോ, മതപരമായ സഹിഷ്ണതയേയോ, ഹിന്ദുക്കളുൾപ്പെടെയുള്ള ഏതെങ്കിലും മതത്തിന്റെ വികാരങ്ങളേയോ  വ്രണപ്പെടുത്തുന്ന വാചാടോപങ്ങളെ ശ്രദ്ധയോടും ഉത്തരവാദിത്തത്തോടുകൂടി ഒഴിവാക്കിയാണ് കാലികമാക്കേണ്ടത്.   

 67.       അവസാനമായി, സർവ്വാധിപത്യ വിരുദ്ധ  രാഷ്ട്രീയത്തിന്   പുതിയ രാഷ്ട്രീയ ഉപകരണം തന്നെ ആവശ്യമുണ്ട്. വ്യക്തമായും, വ്യവസ്ഥാപിത  രാഷ്ട്രീയ പാർട്ടികളൊന്നും തന്നെ ഈ ആവശ്യത്തിന് അനുയോജ്യമല്ല. എന്നാൽ ഒരു പുതിയ പാർട്ടി അല്ലെങ്കിൽ പുതിയ സഖ്യം സൃഷ്ടിക്കാനുള്ള ആവശ്യം മാത്രമല്ല. നമുക്ക് ഒരു പുതിയ തരം രാഷ്ട്രീയ രൂപീകരണം ആവശ്യമാണ്, അത് തീർച്ചയായും ഒരു  പാർട്ടിയെ  ഉൾക്കൊള്ളുന്നതാവും. പക്ഷേ  അത്  ഒരു ‘പാർട്ടി’  മാത്രമാവില്ല .വിവിധ സംഘടനകൾ ചെയ്യാൻ ഉദ്ദേശിക്കപ്പെട്ടിരിക്കുന്ന  പല പ്രവർത്തനങ്ങളും ഒരേസമയം  ഏകോപിപ്പിക്കാൻ  കഴിയുന്ന  രാഷ്ട്രീയ രൂപീകരണം തന്നെ  ആയിരിക്കണം.  തെരഞ്ഞെടുപ്പ് മത്സരങ്ങൾ തീർച്ചയായും അതിൽ പെട്ട ഒരു പ്രവർത്തനമായിരിക്കും, എന്നാൽ ഒരിക്കലും  അതുമാത്രമാവില്ല . പ്രക്ഷോഭങ്ങളും, സമരങ്ങളും സംഘടിപ്പിക്കേണ്ടതുണ്ട്. ഒരു ബദൽ വീക്ഷണം യാഥാർഥ്യമാക്കുന്നതിന്, പുതിയ ആശയങ്ങൾ, സിദ്ധാന്തങ്ങൾ, നയങ്ങൾ രൂപപ്പെടുത്തുന്നതിലൂടെ, അറിവിന്റെ രാഷ്ട്രീയത്തിൽ ഇടപെടുന്നതിനും, രാഷ്ട്രീയനാട്യങ്ങളുടെ  അന്തസത്തയോട്, അർത്ഥ പൂർണ്ണമായ  സംവേദത്തിനും പരസ്പര്യത്തിനുള്ള   ഇടം സൃഷ്ഠിക്കുകയും  വേണം .


Foot note from Kris: പ്രൊഫ .യോഗേന്ദ്രയുടെ  പ്രൗഢ ലേഖനം    ഫ്രഞ്ച്  വിപ്ലവകാലത്തു  വോൾട്ടയർ, റൂസ്സോ, മോണ്ടെസ്ക്  മുതലായവർ  നടത്തിയ  പ്രസംഗങ്ങളോടും, ഇമ്മാനുവൽ കാന്റ് 1784  എഴുതിയ What Is Enlightenment?എന്ന-ആഴത്തിലുള്ള വിശകലനത്തോടുമാണ്   താരതമ്യം,   ചെയ്യാൻ  തോന്നുന്നത്. ഇന്ത്യൻ  രാഷ്ട്രീയ  ചക്രവാളത്തിൽ  സത്യസന്ധതയുടെയും  ബൗദ്ധികതയുടെയും  യുഗപ്പിറവി  തന്നെയാണ്  പ്രൊഫ്. യോഗേന്ദ്രയുടെ  ശ്രമങ്ങൾ  ഉന്നം  വയ്ക്കുന്നത്  (Ref :Philosopher Immanuel Kant. In the December 1784 publication of the Berlinische Monatsschrift (Berlin Monthly), edited by Friedrich Gedike and Johann Erich Biester,)  Click here to read   ->  What Is Enlightenment? Immanuel Kant   

      കഴിഞ്ഞ ആഴ്ച  നേരിട്ടു  സംസാരിച്ചപ്പോഴും  ചർച്ചകളിൽ  സജീവമായി  പങ്കെടുത്തപ്പോഴും!     പ്രൊഫ.യോഗേന്ദ്രയുടെ  ആംഗലേയ  ഭാഷയിലുള്ള  ലേഖനം  താഴെ ലിങ്കിൽ  ഉണ്ട്. മൊഴിമാറ്റത്തിലും  ആശയങ്ങളിലുമുള്ള  വിമർശനങ്ങൾ , പോരായ്മകൾ  ദയവായി  മറുകുറിപ്പായി  മുഖപുസ്തകത്താളിൽ  പതിക്കണമെന്ന്  താഴ്മയായി  അപേക്ഷിക്കുന്നു.   ക്രിസ്.

Read the Original essay by Prof.Yogendra ->http://india-seminar.com/2017/699/699_yogendra_yadav.htm

എന്താണ് ചെയ്യേണ്ടത്? പ്രൊഫ.യോഗേന്ദ്രയുടെ  പ്രൗഢ ലേഖനത്തിന്റെ  മലയാള പരിഭാഷ – ക്രിസ് 

 

                ‘ഇന്ത്യ ‘എന്ന ആശയം എന്നത്തേയുംകാൾ ശക്തമായ  വെല്ലുവിളി നേരിടുകയാണ്. നാമറിയുന്ന ‘  ഇന്ത്യൻ  റിപ്പബ്ളിക്ക്’ന് തന്നെ  തിരുത്താനാവാത്തവിധമുള്ള  ആഘാത മേൽപ്പിക്കുന്നതിനെ  പ്രതിരോധിക്കുക, എന്ന  ശക്തമായ രാഷ്ട്രീയ ദൗത്യത്തിന് സമയമായിരിക്കുന്നു!.അതാകട്ടെ   നമ്മുടെ ‘യുഗധർമ്മം ‘ .എന്നാൽ ഇതുവരെയുള്ള  പ്രതികരണങ്ങൾ  തുലോം   ബൗദ്ധിക  മന്ദത കൊണ്ടും , രാഷ്ട്രീയ  പക്ഷാഘാതം (‘intellectual lethargy and political paralysis’) കൊണ്ടുമാണ്   അടയാളപ്പെടുത്തണ്ടതായി  വന്നിരിക്കുന്നത് !. ശരിയായ  പ്രതികരണം , വെല്ലുവിളി ആഴത്തിൽ മനസ്സിലാക്കി, ദീർഘകാല വീക്ഷണത്തോടെയുള്ള ഹ്രസ്വ-മദ്ധ്യകാല നയങ്ങളെ സംയോജിപ്പിക്കുന്ന പ്രവർത്തനപാത  തയ്യാറാക്കുന്നതിലൂടെ ഉരുവം ചെയ്യണ്ടതാണ് .  അതാണ്  ഈ  ലേഖനം കൊണ്ട്  ഉദ്ദേശിക്കുന്നത് .        

   വെല്ലുവിളികൾ,  നാം കരുതുന്നതിൽ  കൂടുതൽ  ആഴത്തിലുള്ളതും  ഗൗരവമുള്ളതുമാണന്ന് വാദിച്ചുകൊള്ളട്ടെ . നിയമാനുസൃതമായ അധികാരത്തോടെ പ്രവർത്തിക്കുന്ന, ഒരു സർവ്വാധിപത്യ ഭരണകൂടത്തെ ചെറുക്കുക  എന്നതിൽ  കുറവൊന്നുമല്ല  നമുക്ക്  അഭിമുഖീകരിക്കണ്ടത്. ഇൻഡ്യ എന്ന  ആശയത്തിനെതിരെയുള്ള  വെല്ലുവിളികളെ   പ്രതിരോധിക്കേണ്ട ഈ വിഷമസന്ധി  നമ്മൾ തന്നെയാണ്  സൃഷ്ടിച്ചത്!. അതുകൊണ്ടുതന്നെ  അചിന്തനീയമായ  വിധത്തിലുള്ള  കൂടുതൽ വിഭവസമാഹരണം   കൂടിയേ കഴിയൂ.  വർത്തമാന കാല  വെല്ലുവിളികൾ കൂടുതൽ സൃഷ്ടിപരമായി പ്രതികരിക്കാൻ നമ്മളോട്  ആവശ്യപ്പെടുന്നു. വിരോധാഭാസമെന്നു പറയട്ടെ, ഈ പ്രതിസന്ധി ഒരു അവസരം കൂടിയാണ്! . 

ആദ്യം, വെല്ലുവിളിയുടെ സ്വഭാവത്തെയും വ്യാപ്തിയെയും കുറിച്ചു  പരിശോധിക്കാം .  സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ജനാധിപത്യസ്വാതന്ത്ര്യത്തിന്റെ ‘നെല്ലിപ്പലകയിൽ ‘ എത്തിയോ?. എന്നതിനെക്കുറിച്ച്  മറുവാദങ്ങൾ  ഉന്നയിക്കാനാകും,  എന്നാൽ ‘പ്രജാധിപത്യ രാഷ്ട്രമായ ഇന്ത്യ  എന്ന ആശയം’  നിലനിർത്തുന്നതിനായി .  നമ്മൾ ഏറ്റവും കൂടുതൽ അദ്ധ്വാനിക്കേണ്ട  സമയമാണിത് എന്ന വസ്തുത, തർക്കമറ്റതാണ് .

 ഇപ്പോഴത്തെ വെല്ലുവിളി അഭൂതപൂർവമാണെങ്കിലും, ‘ഇന്ത്യ’ എന്ന  ആശയത്തിന്റെ ഒന്നോ അതിലധികമോ ഘടകങ്ങൾ   ഗുരുതരമായ വെല്ലുവിളി നേരിടുന്ന അവസ്ഥ മുൻപും ഉണ്ടായിട്ടുണ്ട്,  ഒന്നല്ല പലതവണ . അടിയന്തരാവസ്ഥയുടെ  കറുത്ത നാളുകൾ , ഭൂരിപക്ഷ അതിക്രമങ്ങൾ – 1984 ലെ സിഖ് കൂട്ടക്കൊല – 2002 ലെ ഗുജറാത്ത് നരഹത്യ !.  കശ്മീരിലും , നാഗാലാൻഡിലും  നടന്ന  ജനാധിപത്യ  പരാജയങ്ങൾ !  ‘അവസാനത്തെ വ്യക്തിയുടെ പോലും വികസനം ‘ എന്ന ആശയത്തെക്കുറിച്ചു   എന്തെങ്കിലും എഴുതാനില്ല  കാരണം  കൂടുതൽ പ്രായോഗിക്കമാക്കപ്പെട്ടത്.അതിന്റെ ലംഘനങ്ങൾ  ആണ്.  

എന്നിരുന്നാലും  വർത്തമാനകാല  യാഥാർഥ്യങ്ങൾ   ഇന്ത്യ ആശയത്തെ മുൻപില്ലാത്തവിധം,വെല്ലുവിളിക്കുകയാണ് , പല തലങ്ങളിൽ  നിന്നുതന്നെ. ഒന്ന്, എല്ലാ പ്രധാന ആശയങ്ങളും – ജനാധിപത്യം, ബഹുത്വം , വികസനം – ഇവയൊക്കെ  ഒരേസമയം ശക്തമായ വെല്ലുവിളികളെ നേരിടുന്നു . രണ്ട്, ഈ വെല്ലുവിളി  എന്തെങ്കിലും വീഴ്ചകളോ  അല്ലെങ്കിൽ ദർശന- ലംഘനങ്ങളോ അല്ല. മറിച്ച്, ഇന്ത്യ എന്ന ആശയത്തിന് എതിരായി ‘പഠിച്ച ദർശനങ്ങൾ ‘ തന്നെയാണ് !.  മൂന്ന്, ചരിത്രത്തിലാദ്യമായി  ഇത്തരം ആക്രമണങ്ങൾക്ക്  ജന-പിന്തുണയുണ്ട്!. ‘പ്രജാധിപത്യത്തെ പ്രജകൾ തന്നേ ഇല്ലായ്മചെയ്യുന്ന  യഥാർത്ഥ  അപകടാവസ്ഥ  ‘ (‘Real danger of the republic being undone by the public’.)

  

ഈ  വെല്ലുവിളികൾ  നാം  സമ്മതിച്ചുകൊടുക്കുവാൻ  താല്പര്യപ്പെടുന്നതിലധികം  ആഘാതങ്ങൾ  ഇതിനകം  വരുത്തിയിരിക്കുന്നു  . ഈ ആക്രമണം ബഹുത്വത്തോടുള്ള   ഭരണഘടനാപരമായ പ്രതിബദ്ധതയെ  നന്നായി ചുരുക്കുകയും  , ജനാധിപത്യത്തിന്റെ ആഴത്തിലുള്ള  വേരോട്ടം  തടയുകയും ,  വികസന പാതയെ കൂടുതൽ വികലമാക്കുകയും  ചെയ്തു കഴിഞ്ഞു .  ഇതു  നമ്മുടെ ജനാധിപത്യ- ഗോപുരങ്ങളുടെ,    ഘടനാപരമായ  ദീർഘകാല-ബലഹീനത തുറന്നുകാട്ടുക മാത്രമല്ല   അവയെ  ഏറ്റവും  മ്ലേച്ഛമായ  തലത്തിലേക്ക്  അപനിർമ്മിക്കുകയും ചെയ്തിരിക്കുന്നു !.  ജനാധിപത്യത്തിന്റെ ആഴങ്ങൾ  കൂട്ടാൻ സാധിക്കുമായിരുന്നു1990-കളിലെ  ശ്രമങ്ങൾക്ക്  കനത്ത തിരിച്ചടികളാണ് ഏറ്റുകൊണ്ടിരിക്കുന്നത്  !. 

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ  രാഷ്ട്രീയമായി പിടിച്ചെടുത്തിരിക്കുന്നു ,  അവയുടെ നടത്തിപ്പുകാരിൽ  നിന്ന്   ചെറിയ ചെറുത്തുനിൽപ്പുകൾ  പോലും അഭിമുഖീകരിക്കാതെതന്നെ!.  അഴിമതിക്കെതിരായ ഏജൻസികളിലെല്ലാം    ഏറാൻ മൂളികളെ കുത്തിനിറയ്ക്കുകയോ, നിലവിലുള്ളവരെ  മരവിപ്പിച്ചിരിത്തുകയോ ചെയ്തിരിക്കുന്നു!. ഉന്നത നീതിന്യായ കോടതികളിൽ ആശ്രിതരെ  ഭാഗികമായി അരിച്ചുകടത്തുകയും, ഭാഗികമായി  അനുസരണയുള്ളവരാക്കുകയും  ചെയ്തിരിക്കുന്നു . തീർച്ചയായും ഇതിനെതിരെ ചെറുത്തുനിൽപ്പിന്റെ  വെള്ളിരേഖകളും  കാണുന്നുണ്ട് . ശേഷന്റെ കാലത്തിനുശേഷം ഇലക്ഷൻ കമ്മീഷൻ  എന്നത്തേതിലുമധികമായി  ബലഹീനമാക്കപ്പെട്ടിരിക്കുന്നു .  രാജ്യസഭയെ  മറികടക്കാനുള്ള  കുതന്ത്രങ്ങളും  ഭരണക്കാർ  കണ്ടെത്തിയിരിക്കുന്നു . ദേശീയ  സുരക്ഷിതത്വസംവിധാനം ,രഹസ്യാന്വേഷണവിഭാഗം , ഇവയെല്ലാം മുൻപില്ലാത്തവിധം  ഭരണകക്ഷിയുടെ  ഇംഗിത പ്രകാരം വരുതിയിലാക്കപ്പെട്ടിരിക്കുന്നു!.  സുരക്ഷാ പരിപാലകരുടെ  നിയമബാഹ്യ പ്രവർത്തികൾ  എന്നത്തേതിലും നേരിയ തോതിൽ  മാത്രമാണ് സൂക്ഷ്മപരിശോധനകൾക്കു വിധേയമാകുന്നത് .  തെരുവിലെ വിജിലൻറ്റ് ഗ്രൂപ്പുകളും സോഷ്യൽ മീഡിയ ട്രോളുകളും രാഷ്ട്രീയ രക്ഷകർത്താക്കളുടെ തണലിൽ  വിലസുകയാണ്!.  

‘വളർച്ച -മാത്രം’  എന്ന  സാമ്പത്തിക വികസന- രീതിശാസ്ത്രത്തിന്റെ,   നിർലഞ്ജമായ  അപഭ്രംശങ്ങൾ എങ്ങും അരങ്ങുവാഴുകയാണ് . ഉദാരവൽക്കരണത്തിനുശേഷമുള്ള കാലഘട്ടത്തിൽ അവതരിപ്പിച്ച ‘ക്ഷേമപദ്ധതികൾ  നിശബ്ദവും  ഫലപ്രദവുമായിത്തന്നെ ‘ വിപരീതഫലങ്ങൾ   തന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി  വളർന്നുവന്ന പാരിസ്ഥിതിക  സുരക്ഷാ  മാനദണ്ഡങ്ങളെ    ഒന്നിനു പുറകെ മറ്റൊന്നായി തകിടം  മറിച്ചിരിക്കുന്നു !. ബഹുത്വത്തിന്റെ  നഗ്നമായ നിരാകരണമാണ് നാം കാണുന്നത്  മുസ്ലിം  സമുദായത്തെ യഥാർത്ഥത്തിൽ രണ്ടാമത്തെ പൗരത്വത്തിലേയ്ക്ക് ചുരുക്കിക്കൊണ്ടിരിക്കുകയാണ് , പൗരന്മാർ  എന്നനിലയിലുള്ള അവരുടെ നിയമപരമായ സാധുതയിൽ മാറ്റമില്ലാതെതന്നെ!.   

 

ഈ മാറ്റങ്ങളെല്ലാം പൊതുജനങ്ങളുടെ അഭിപ്രായ പ്രകടനത്തിന്റെ ഭാഗമായി  ഭൂരിപക്ഷത്തിന്റെ  ആക്രാന്തങ്ങളെ മാനിക്കുന്നതിനായി  ഒരുക്കിയിരിക്കുന്നു . ‘മോദി കൾട്ട്  എന്ന അപ്രമാദിത്വ  തണൽ , ആക്രമണാത്മക കൂട്ടായ്മകൾ , വാർത്താമാധ്യമങ്ങളുടെ  പെരുപ്പിക്കൽ , സമൂഹ്യ  മാദ്ധ്യമങ്ങളിലൂടെയുള്ള  ചരടുവലികൾ ഇവയുടെ  ഫലപ്രദമായ  പാരസ്പര്യം കൊണ്ടാണ് സാധിച്ചെടുത്തത് . നിർണ്ണായകമായ  സംഭവപരമ്പരകളുടെ  ശൃഗല സൃഷ്ഠിച്ചു , അക്രമോത്സുകമായ  ദേശീയ  ജൽപ്പനങ്ങൾ ഘോഷിച്ചുകൊണ്ട്  ചെറുത്തുനിൽപ്പുകളെ  നിശബ്ദരാക്കാൻ, അടയാളപ്പെടുത്തി  മാറ്റിനിർത്താൻ, ശ്രമിച്ചുകൊണ്ടിരിക്കുന്നു . എല്ലാത്തിനുമുപരി   മുഖ്യധാരാ മാദ്ധ്യമങ്ങളെ ഒന്നാകെ, സ്പിൻ ഡോക്ടറിങ്, താക്കോൽസ്ഥാനങ്ങളിൽ  ആശ്രിത  നിയമനങ്ങൾ, ഇവയൊക്കെ  നടത്തി  ഭരണകൂടത്തിന്റെ  രക്ഷാകർത്തത്തിൽ,  നിർലജ്ജമായായി ,പണം വാരി എറിഞ്ഞു, അപകീർത്തിപ്പെടുത്തുമെന്നു ഭീഷണിമുഴക്കി,  സർവ്വാധിപത്യ പാതയിൽ  മുന്നേറുകയാണ് .

 

എന്നാൽ, യഥാർത്ഥ വെല്ലുവിളി  ഇതിലും  ആഴമേറിയതാണ്. ഈ ആക്രമണം കുറേക്കാലം  കൂടി തുടരുകയാണെങ്കിൽ, ഒരു  വികലമായ ‘ഇൻഡ്യയായിരിക്കും  നിർമ്മിക്കപ്പെടുക !.  ഒരു പാഠപുസ്തക അർത്ഥത്തിൽ അവസാന ഉത്പന്നം ‘ഫാസിസം’ ആയിരിക്കണമെന്നില്ല,  അതിനേക്കാൾ  മോശമായ  ഒന്നായിരിക്കും . ഈ പരിണമിക്കുന്ന വൈകല്യത്തിന്റെ സവിശേഷതകൾ രൂപകൽപ്പന ചെയ്യുന്നത് പ്രയാസമേറിയതാണ് , പക്ഷെ ചില ഘടകങ്ങൾ മുൻകൂട്ടിക്കാണാൻ കഴിയും. രാഷ്ട്രീയ സംവിധാനം ‘മത്സരാധിഷ്ഠിതമായ ഏകാധിപത്യ”മായിരിക്കാം, അവിടെ പ്രാതിനിധ്യ  ജനാധിപത്യവും, പാർട്ടി  മത്സരവും, തിരഞ്ഞെടുപ്പിന്റെ ഉപകഥകളായി  പരിമിതപ്പെടും. തിരഞ്ഞെടുപ്പുകൾ, ഒറ്റ കക്ഷിയുടെ വിജയത്തിന് അരങ്ങൊരുക്കുന്ന കളിക്കളമായി ചുരുങ്ങുകയാകും  ഫലം . തിരഞ്ഞെടുപ്പുകളുടെ ഇടവേളകളിലാവട്ടെ  ഒരു ഏകാധിപത്യ ഭരണ സമ്പ്രദായത്തിന്റെ സ്വഭാവത്തോടെ രാഷ്‌ട്രപതി ഭരണ മാതൃക ആകാനും സാദ്ധ്യതയുണ്ട് . സിവിൽ സ്വാതന്ത്ര്യങ്ങളുടെ മേൽ കടുത്ത  നിയന്ത്രണങ്ങളും, ഭരണഘടനഉറപ്പുനൽകുന്ന  ജനാധിപത്യ  അവകാശങ്ങളുടെ  വ്യതിചലനങ്ങൾക്കെതിരെ,   സഹനത്തിന്റെ പടിവാതിൽ കുറേക്കൂടി  ഉയർത്തി  സ്ഥാപിക്കേണ്ടതായും  വരും . 
അധികാര കേന്ദ്രീകരണം പല രൂപത്തിലും  നടപ്പാകും ; സംസ്ഥാനങ്ങളുടെ അധികാരം  കേന്ദ്രത്തിലേക്കും ;കേന്ദ്രത്തിൽ നിന്ന്  അതു ഭരണ കക്ഷിയിലേക്കും ,ഭരണകക്ഷിയിൽ നിന്ന്  അത്  ഒരുവ്യക്തിയുടെ കൈയ്യിലേക്കും ; ‘വികസനമെന്നത് ‘ഫലത്തിൽ  മൂലധന  വികസനം  തന്നെയാവും  ജനത്തിനെ കബളിപ്പിക്കാനുള്ള  ചെപ്പടി  വിദ്യകൾ  കാണാമെങ്കിലും , പരിസ്ഥിതിയോട് ഒരു ദാക്ഷണ്യവും  പ്രതീക്ഷിക്കേണ്ട !.ബഹുത്വത്തിന്റെ  കാര്യം  പറഞ്ഞാൽ  മതാധിഷ്ഠിതമല്ലാതെ തന്നെയുള്ള ഭൂരിപക്ഷ  ആധിപത്യ  ഭരണവും,  അതോടൊപ്പം  മതേതരനിയമങ്ങളെ   ഒതുക്കിയെടുത്തുകൊണ്ട് , വിവിധ  മതവിഭാഗങ്ങളെ  ഫലപ്രദമായി  വേർതിരിച്ചു  രേഖപ്പെടുത്തിയുള്ള,  ഭരണമായിരിക്കും;  വരും  നാളുകളിൽ .പാർശ്വ വല്കൃത  സമൂഹങ്ങളുടെ  അവകാശ  സംരക്ഷണനിയമങ്ങളിൽ   അനുക്രമമായ കടന്നുകയറ്റങ്ങൾ  പ്രതീക്ഷിക്കാം( The existing system of affirmative action may be diluted in a series of small steps). ജനസമ്മതിയ്ക്കും  നിലനില്പിനുമായി  ഇടയ്ക്കിടയ്ക്ക്  നീതിപൂർവകമായ  ഇടക്കാല  തെരഞ്ഞെടുപ്പുകളും ഉണ്ടാവാം!. അനൗപചാരിക രീതിയിൽ  തന്നേ, മാദ്ധ്യമങ്ങളെ  പട്ടാളച്ചിട്ടയിൽ  വരുതിയ്ക്കു നിർത്തുക, വിമതശബ്ദങ്ങളെ  ഒതുക്കുക, തുടങ്ങി  ‘ആഭ്യന്തര ശത്രുക്കൾ ‘ ക്കെതിരെ യുള്ള  ‘കുരിശു യുദ്ധങ്ങൾ ‘;സാഹസിക  സൈനിക നടപടികൾ  ഇവ  പ്രതീക്ഷിക്കാം!. ചുരുക്കത്തിൽ  ഇന്ത്യ എന്ന ആശയത്തിന്റെ വികലമാക്കലുകളാണ് നാം  കാണാൻ  പോകുന്നത് . 
   ഇത്തരം വെല്ലുവിളികൾ  അതോടൊപ്പം  അവസരങ്ങളെയും ഒരുക്കുന്നു!.  ഈ കടന്നാക്രമണങ്ങൾക്കെതിരെയുള്ള   പോരാട്ടം,എന്തെങ്കിലും തിരിച്ചുപിടിക്കാനോ 2014 ന്  മുൻപുള്ള ഇന്ത്യയിലേക്ക്  മടങ്ങാനോ,  ഉള്ളതല്ല, അതു സാദ്ധ്യവുമല്ല. ഇത്  മാറ്റത്തിനുവേണ്ടിയുള്ള   പോരാട്ടം  കൂടിയാവണം . വിജയകരമായ പ്രതികരണം എന്നാൽ  വിവിധ തുറകളിലായി  ധാരണയിൽ എത്തിയ  സമവാക്ക്യങ്ങളെ   പുനർ പരിശോധനയ്ക്ക്  വിധേയമാക്കാനും, പുതിയതലങ്ങളിലേക്ക്  നയിക്കാനുമാവണം .നമ്മുടെ  കക്ഷി -രാഷ്ട്രീയ സമവാക്യങ്ങളിൽ  അഴിച്ചുപണികൾ  നടത്താൻ  പാകമായിരിക്കുന്നു . പകര-രാഷ്ട്രീയ  ധ്രുവീകരണം അനിവാര്യമായിരിക്കുന്നു. ജനാധിപത്യ സ്ഥാപനങ്ങളുടെ പുനർവിന്ന്യാസം; തിരഞ്ഞെടുപ്പ് രീതികളുടെ  സമൂല  പരിഷ്കരണം;  രാഷ്ട്രീയപാർട്ടികളുടെ സാമ്പത്തിക  ബന്ധങ്ങളുടെ  പുനർനിർവചനം; ‘വികസന’   രീതിശാസ്ത്രങ്ങളുടെ  തിരുത്തലുകൾ;; മതേതര പ്രയോഗങ്ങളുടെ  തെറ്റുതിരുത്തൽ;  സാമൂഹിക നീതിയുടെ  പുനരാഖ്യാനങ്ങൾ; പ്രതിബിംബങ്ങൾ .  ഇവയൊക്കെ  നിലവിലുള്ള  ജനാധിപത്യ  മര്യാദകൾക്കുള്ളിൽ  നിന്നു തന്നേ  ഇപ്പോൾ  സാദ്ധ്യമാണ് എന്നു കരുതാം. 
  വർത്തമാനകാല  വെല്ലുവിളികൾ, പൊതു ധാരണകളേക്കാൾ   കൂടുതൽ  ആഴങ്ങളിലേക്ക്  നങ്കൂരമിട്ടവയാണ് .   നരേന്ദ്രമോദി  സംശയാതീതമായി തന്നേ  ഇത്തരം  വെല്ലുവിളികളുടെ  മുഖമാണ്; പക്ഷേ  അദ്ദേഹമല്ല,  ശരിക്കുള്ള  വെല്ലുവിളി !.സാന്ദർഭികമായി  ഇന്ത്യ എന്ന ആശയത്തിനെതിരായുള്ള ബഹുനിര നീക്കത്തിന്റെ  വിഭജനരേഖയിൽ വന്നുപെട്ടൊരു  സാധാരണ വ്യക്തി  മാത്രമാണ്അദ്ദേഹം;  പ്രതിനിധാനം  ചെയ്യുന്നതാവട്ടെ  ഒരുകൂട്ടം  നക്ഷത്രക്കൂട്ടങ്ങളുടെ ശക്തികേന്ദ്രത്തെയാണ് .  അതെല്ലാം  ആർ എസ് എസ് -ജനസംഘ് -ബിജെപി  വേരുകളിൽ  നിന്ന്  ഊർജം  ഉൾക്കൊള്ളുന്നവയല്ല.     
    2014-ലെ അധികാരത്തിലേക്കുള്ള അദ്ദേഹത്തിന്റെ കയറ്റം സംബന്ധിച്ച് അനിശ്ചിതമായി ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും,മോദി  ഒരു യാദൃച്ഛികതയോ  അപഭ്രംശമോ  അയിരുന്നില്ല. തിരഞ്ഞെടുപ്പ് ജയിച്ചു  അധികാരത്തിൽ  വന്ന  ഒരു  വ്യക്തിയെ  അല്ല  നാം  പരാമർശിക്കുന്നത്. അദ്ദേഹത്തിന്റെ  ജനപിന്തുണ,  അധികാരത്തിന്റെ  നാലാം  വർഷം ആദ്യ പ്രതിസന്ധികൾ  നൽകി തുടങ്ങിയിരിക്കുന്നു . ബിജെപി യുടെ വിജയവും ,മോദിയുടെ അധികാരലബ്ദിയും നമ്മുടെ  സാമൂഹിക  അടിത്തറയിൽ വന്ന പുനർവിന്ന്യാസത്തെയാണ്‌ പൊതുബോധത്തിന്റെ  ഭ്രംശങ്ങളിൽ കൂടി  പ്രകടമാകുന്നത് . ഇന്ത്യ എന്ന ആശയത്തിനെതിരായി  കൃത്യമായി രൂപകല്പനചെയ്ത ജനസമ്മതി ആർജിച്ച  ഒരു  ചിന്താധാരയുടെ  മൂർത്തീകരണമായാണ്, ഭരണകൂട അധികാരത്തേയും , കവല ചട്ടമ്പിത്തരങ്ങളേയും സംയോജിപ്പിക്കുകയും, തിരഞ്ഞെടുപ്പ്- രാഷ്ട്രീയത്തിന്റെ  പിടിച്ചെടുക്കലുകളെയും  ദാർശനിക നൈതികകളുടെ മുഖംമൂടികളെയും   സംയോജിപ്പിച്ച മുന്നേറ്റം  തന്നെയായിരുന്നു .
സ്വാതന്ത്ര്യാനന്തര കാലത്തെ   ഏതൊരു  ഭരണകക്ഷിക്കും ലഭിക്കാത്തവിധത്തിലുള്ള   നിയമനുസൃതവും,   നിയമ ബാഹ്യവുമായ, ശക്തികളുടെ  കനത്ത പിന്തുണ മോദി  ഭരണകൂടത്തിനുണ്ട് .  ജനാധിപത്യ മര്യാദകളെ  ലഘിച്ചുകൊണ്ടുതന്നെ  ഭരണഘടനാ -നിയമ  സംവിധാനത്തിനകത്തുനിന്ന്  പരമാവധി  ശക്തിയിൽ  ‘കാര്യങ്ങൾ’  നടപ്പാക്കും .  സൗഹൃദത്തിലല്ലാത്ത  സംസ്ഥാന  സർക്കാരുകളെ  പിരിച്ചു വിടും !. സിബിഐ , സൈന്യം ഇവയെ  യഥേഷ്ടം  ഉപയോഗിക്കും . നിയമബാഹ്യമായ പ്രവർത്തികൾക്ക്  അധികാരദുർവിനിയോഗം  നടത്തും . രാഷ്ട്രീയമായും  ആദർശപരമായും ഉള്ള  പ്രതിയോഗികളെ പീഡിപ്പിക്കുകയും  നിയമനടപടികൾക്ക് വിധേയരാക്കുകയും  ചെയ്യും . ഭീകര -വിരുദ്ധ  നിയമങ്ങൾ തന്നേ അതിനു  ഉപയോഗിക്കും . ഏറ്റവും  അപകടകരം  നിശബ്ദമായി , ദിവസേനയെന്നോണോം നടത്തുന്ന  സൂഷ്‌മപരിശോധനകളും , ഭീഷണികളും, നുഴഞ്ഞുകയറ്റങ്ങളുമാണ് .
മോദിയുടെ ശക്തി   രാഷ്ട്രീയ മേൽക്കോയ്മയും  ,ഭയപ്പെടുത്തിയുള്ള ഭരണവും  കൊണ്ടുമാത്രം സാധിച്ചെടുക്കുന്നതാണ്  എന്നുകരുതുന്നത്  ശരിയല്ല . മോദി  ഭരണം   ധാർമ്മികവും, സാംസ്കാരികവും, പ്രത്യയശാസ്ത്രപരവുമായ ജനസമ്മതി    നേടിയിട്ടുണ്ട്  എന്ന  പൊതു ബോദ്ധ്യം വിജയകരമായി നേടിയിട്ടുണ്ട് . ബിജെപിയുടെയും , മോദിയുടെയും  അഭിപ്രായ  സർവേകളിൽ  പ്രകടമാകുന്ന   ജനപിന്തുണ കാണിക്കുന്നത് , സർക്കാരിന്റെ  പ്രവർത്തനങ്ങളെക്കാൾ  കൂടുതൽ  ആഴത്തിലുള്ള  ഘടകങ്ങളുടെ  പൊതുജന സ്വീകാര്യതയാണ് . കഠിനാദ്ധ്വാനിയും, ഉറപ്പുള്ളവനും, നിസ്വാർത്ഥനും , ദേശീയ താൽപ്പര്യങ്ങൾ കൊണ്ട്  നയിക്കപ്പെടുന്നവനും,  എന്ന  പ്രതിച്ഛായ  നമ്മളിൽ കൂടുതൽ പേരും  സമ്മതിച്ചുകൊടുക്കുന്നതിനേക്കാൾ  കൂടുതൽ ആൾക്കാർ  ഇതിനകം  സമ്മതിച്ചുകൊടുത്തിട്ടുണ്ട് !. 

 

പൊതുജനാഭിപ്രായത്തിന്റെ  വർണ്ണരാശി  പ്രത്യേയ ശാസ്ത്ര ഭാഗത്തേക്ക്  നീക്കുന്നതിന്  ബിജെപി യ്ക്ക്  കഴിഞ്ഞിട്ടുണ്ട് . അവർ  ദേശീയതയുടെയും, ഹിന്ദുത്വ ത്തിന്റെയും, സാസ്കാരിക പാരമ്പര്യത്തിന്റെയും    മുഖ്യ ചിഹ്നങ്ങൾ  കൈയ്യടക്കിയിരിക്കുന്നു. ‘ദേശവിരുദ്ധം’, ‘പാശ്ചാത്യവൽകൃതം’, ‘മതനിരപേക്ഷം’, ‘ആഭ്യന്തര ശത്രുക്കൾ’  മുതലായ  സർവ്വനാമങ്ങൾക്കു സജീവമായ  അസ്തിത്വം  തന്നേ  സ്ഥാപിച്ചെടുത്തിരിക്കുന്നു !. ഗാന്ധി ,നെഹ്‌റു,,  എന്തിന്  സ്വതന്ത്ര പൂർവ  കോൺഗ്രെസ്സിനുപോലുമില്ലാത്തത്ര മറ്റൊരു തലത്തിലുള്ള നിയമസാധുത്വം  അവർ ഇതിനകം  നേടിക്കഴിഞ്ഞു. എന്തിന്  ഒരു  ബിജെപി ക്കാരൻ പറയും “ഞങ്ങൾ നൈതികമായ ഉന്നത നിലവാരത്തിലൊന്നുമല്ല . നരകത്തിൽ പോകാൻ പറ ആർക്കുവേണം  പരിശുദ്ധന്മാരെ ” മറഞ്ഞിരിക്കുന്ന  സാമൂഹിക  അല്പത്തരത്തിന്  ഒരു  രാഷ്ട്രീയ  തുറവു  ലഭിച്ചിരിക്കുന്നു . 

ബിജെപിയുടേത്  സർവ്വാധിപത്യം ആണ്  എന്നുപറയാനാവില്ല; ഒരു  അധികാരവും സർവാധിപത്യമാവാനാവില്ലല്ലോ!. ഇന്ത്യൻ ഭരണകൂടത്തിന്റെ  ജനിതക കഴിവുകേടുകളും  നിസ്സഹായതയും  കൊണ്ടുതന്നെ ബി.ജെ.പി.യുടെ അധീശാധിപത്യം ശ്രമം അവർക്കുതന്നെ   നിരാശയുണ്ടാക്കുന്നതായിരിക്കും .ഭൂമിശാസ്ത്രപരമായും സാമൂഹികയുമായ പരിമിതികളും പൂർണ്ണതോതിലുള്ള  തിരഞ്ഞെടുപ്പ് വിജയത്തിൽ നിന്നും അവരെ പിന്നോട്ടടിക്കുന്നു.  കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, പശ്ചിമബംഗാൾ, എന്നിവിടങ്ങളിലും   ത്രിപുര, മിസോറാം, മേഘാലയ, നാഗാലാൻഡ്,തുടങ്ങിയ ചെറു സംസ്ഥാനങ്ങളിലും  തീർച്ചയായും  കാശ്മീർ താഴ്വരയിലും ബിജെപി ഒരുശക്തിയേ  അല്ല . 

 

ഈ മേധാവിത്വം മുസ്ലിം മത  വിശ്വാസികളെയും  പ്രധാനമായും  ക്രൈസ്തവിശ്വാസികളെയും  ഒഴിയാക്കിക്കൊണ്ടു  തന്നെയാണ് . ദളിതുകളെ ചില സ്ഥലങ്ങളിൽ  താൽക്കാലികമായി  കൂടെക്കൂട്ടിയിട്ടുണ്ട് , കർഷകരുടെയും  യുവക്കളുടെയും പങ്ക്  ഇപ്പോഴും ദുർബലമാണ്.  ഇംഗ്ലീഷിലും, ഇന്ത്യൻ ഭാഷകളിലും, ഉള്ള ബൗദ്ധികമായി ഉയർന്ന വിഭാഗത്തിന്റെ  ഇടയിൽ ( intellectual elite) അവരുടെ  ദാർശനിക, പ്രത്യയശാസ്ത്ര ആധിപത്യത്തിനു  സ്വീകാര്യത ഇനിയും  ലഭിച്ചിട്ടില്ല . ഇതൊന്നും ബി.ജെ.പിയുടെ ആധിപത്യം എന്ന വസ്തുതയിൽ നിന്ന് ഒന്നും കുറവുചെയ്യുന്നില്ല  മറിച്ചു   പ്രതിരോധങ്ങൾ  പടുത്തുയർത്താനുള്ള മേഖലകൾ  ചൂണ്ടിക്കാണിച്ചു  എന്നേയുള്ളൂ .

ആധിപത്യത്തിലേക്കുള്ള മോഡിയുടെ ഉയർച്ചയ്ക്ക് ചരിത്രപരമായ കൂടുതൽ കാരണങ്ങളുണ്ട്. അതിവിടെ വിശദീകരിക്കുന്നില്ല . പക്ഷേ  അതുമാത്രമായിരുന്നില്ല  സാദ്ധ്യതകൾ . രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും  ഭാവനകളുടേയും  ദീർഘകാല പരാജയങ്ങൾ,   ആധുനികത മുതലാളിത്തത്തിന്റെ  ഘടനാപരമായ വൈകല്യങ്ങൾ  ഇവയൊക്കെ  ഇത്തരം  സാഹചര്യങ്ങളുടെ  സൃഷ്ടിയ്ക്ക്  കാരണമായിട്ടുണ്ട് .   ഒന്നാമതായി, നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങൾ എല്ലായ്പ്പോഴും ദുർബലമായിരുന്നു, പതിവനുസൃതമായ നിസ്സംഗതയും ഇടയ്ക്കിടെ യുള്ള  പിടിച്ചെടുക്കലുകളും മാത്രം .ഏറ്റവും  നല്ല  സമയങ്ങളിൽ പോലും  നിയമ വ്യവസ്ഥയേയും ,സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തേയും   മാനിക്കാൻ  നമ്മൾ  മടികാണിച്ചിട്ടുണ്ട് .  ജനാധിപത്യ പ്രയോഗങ്ങൾക്ക്  ആഴത്തിൽ വേരുപിടിയ്ക്കാനുള്ള  സാഹചര്യങ്ങൾ  എത്തിയിരുന്നു , പ്രത്യേകിച്ച് ‘രണ്ടാം ജനാധിപത്യ മുന്നേറ്റത്തിന്റെ’ പശ്ചാത്തലത്തിൽ,  എന്നാൽ ജനാധിപത്യത്തിന്റെ ആഴത്തിലുള്ള നേട്ടങ്ങൾ ഏകീകരിക്കപ്പെട്ടില്ല . പഴയ രീതി  അടിയുലഞ്ഞെങ്കിലും പുതിയത്  വേരുപിടിച്ചില്ല .

 

രണ്ടാമതായി,  ബഹുഭൂരിഭാഗം ജനസാമാന്യത്തിനു  ക്ഷേമമെത്തിക്കാൻ സാമ്പത്തിക വളർച്ച പരാജയപ്പെട്ടപ്പോൾ  ജനകീയ വാഗ്ദാനങ്ങൾ  നൽകി  അവരെ  എളുപ്പത്തിൽ സംഘടിപ്പിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ മണ്ഡലം സൃഷ്ടിക്കപ്പെട്ടു . ഉദാരവൽക്കരണാനന്തര കാലഘട്ടത്തിൽ സമ്പൂർണ്ണ ദാരിദ്ര്യത്തിൽ നിന്ന് പുറത്തു വരുന്ന ഒരു സമൂഹത്തിൽ അസമത്വങ്ങളോടൊപ്പം  മാധ്യമ സാന്ദ്രതയും വർദ്ധിച്ചുവന്നപ്പോൾ ,  യാഥാർഥ്യത്തെ യാഥാർഥ്യവുമായി കാണാനും സമന്വയിപ്പിക്കാനും  കഴിയാത്ത ഒരു വലിയ  വിഭാഗം തന്നേ  സൃഷ്ടിക്കപ്പെട്ടു . ഈ അടിത്തറ അദ്ഭുത യജമാനൻമാർക്കും വിദ്വേഷംത്തിന്റെ  വിത്തു വിതയ്ക്കുന്നവർക്കും  എളുപ്പമുള്ള ഇരയായി .   മൂന്നാമതായി, കൊളോണിയൽ ഭരണത്തിനുശേഷമുള്ള സമൂഹത്തിൽ   ആധുനികതയുടെ സാംസ്കാരികഘടകങ്ങൾ  താളഭംഗങ്ങൾ  തന്നേ  സൃഷ്ടിച്ചു .  ആധുനിക  ഇന്ത്യയുടെ  പൊള്ളയായ അനുകരണ സ്വഭാവം  അസൂയയും ഉത്കണ്ഠയും കൊണ്ട് അടയാളപ്പെടുത്താവുന്ന   ആഴമില്ലാത്ത പൊതു ഗോളങ്ങളെ സൃഷ്ടിച്ചു. ആധുനിക ഇന്ത്യൻ പൌരൻ നഗരവികസനത്തിലേക്ക് തള്ളിവിടപ്പെട്ടപ്പോൾ  സ്വത്വബോധത്തിനും  ബഹുമാനത്തിനുമായി  പരക്കം പായലായി . ലിബറൽ, മതനിരപേക്ഷ, തത്വശാസ്ത്രത്തിന്റെ പരാജയം കൊണ്ട്  ഈ ആവശ്യകത നിറവേറപ്പെടാൻ കഴിയാതെവന്നപ്പോൾ ഒരു വലിയ ശൂന്യതയാണ്  സൃഷ്ടിക്കപ്പെട്ടത് . നാലാമതായി, രാഷ്ട്രീയ പ്രവർത്തനത്തിന്റെ നിലവിലുള്ള ഉപകരണങ്ങൾ ദുർബലമാവുകയും ആ  ശൂന്യതയിൽ മോദി അധിനിവേശം നടത്തുകയും   ചെയ്തു. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിലായി, രാഷ്ട്രീയ പ്രക്ഷോഭണങ്ങൾ  ശോഷിക്കുകയും ചിലയിടങ്ങളിൽ  അക്രമമാർഗ്ഗളിലേക്കു  ബഹിർഗമിക്കുകയും  ചെയ്തു . വിഭാഗീയമായ  ചില നേട്ടങ്ങൾ  ആർജിക്കാമെങ്കിലും  പൊതു വിശ്വാസത്തിന്  ഉതകുന്നവയായില്ല  ഇക്കാലഘട്ടത്തിൽ  രാഷ്ട്രീയ പാർട്ടികൾ  തെരഞ്ഞെടുപ്പ് യന്ത്രങ്ങളിലേക്കു തിരിഞ്ഞു !. അവർക്കത് അനിവാര്യമായിരിക്കാം  പക്ഷേ  സംഗതി  നിയമവിരുദ്ധം  തന്നെയാണ് . അവസാനമായി  , സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ  രാഷ്ട്രീയ ചിന്തയുടെ പെട്ടെന്നുള്ള  മരണം,  രാഷ്ട്രീയത്തിൽ ബൌദ്ധിക വിഭവങ്ങളുടെ  അപര്യാപ്തത   സൃഷ്ടിച്ചു , ജനകീയ ഭാവനയിൽ നിന്ന് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പിരിഞ്ഞുപോക്കലാണ്  സൃഷ്ഠിക്കപ്പെട്ടത് വസ്തുനിഷ്ഠ യാഥാർഥ്യങ്ങളുടെ  വിശകലന ചുമതല പിന്നെവന്നുപെട്ടത്‌ സർവ്വകലാശാലകളിലെ  വിദഗ്ദ്ധരുടെ കയ്യിലും , ജനസാമാന്യത്തിന്റെ യാഥാർഥ്യങ്ങളുമായി  ബന്ധമില്ലാത്ത  മാദ്ധ്യമ ഉന്നതരിലുമാണ് ! ശരിയായ പൊതുബോധം  രൂപപ്പെടുത്തേണ്ട  വെല്ലുവിളി  അങ്ങനെ  പൂർണ്ണമായും അവഗണിക്കപ്പെട്ടു . രംഗം കൈയ്യടക്കിയത് താഴെക്കിടയിലുള്ള  മാധ്യമ വിചാരക്കാരാണ്  അവരാകട്ടെ പ്രചാരണ തന്ത്രങ്ങൾക്കും ,വിദ്വേഷ ഭാഷണങ്ങൾക്കും  മിഥ്യാ നിർമ്മാണത്തിനും  വഴങ്ങുന്നവരും  ആയിരുന്നു .   യുക്തിഭദ്രമായി  എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുന്നതിന്റെ  തുടക്കം  എന്തു  ചെയ്യരുത്  എന്ന് തിരിച്ചറിയുമ്പോഴാണ്. മോഡി വിമർശകർ  ഇതുവരെയും ഈ  അടിസ്ഥാന  പ്രമാണങ്ങൾ  അവഗണിച്ചിട്ടേയുള്ളു ! ഇതു നമ്മുടെ കാലഘട്ടത്തിന്റെ അടയാളമാണ്  (ദുര്യോഗമാണ് ) , പ്രജാധിപത്യത്തിനെ  വേരോടെ  പിഴുതെറിയാൻ ശ്രമിക്കുന്നവർ   ഊർജ്ജസ്വലരും ,ജീവസ്സുറ്റ പുതുമയുള്ളവരുമായിരിക്കുമ്പോൾ  അതിനെ  പ്രതിരോധിക്കാൻ  ശ്രമിക്കുന്നവർ  പിന്തിരിപ്പന്മാരും, മുട്ടുമടക്കു ന്നവരുമായിരിക്കുന്നു , നിദ്രാലസരോ തളർവാതം പിടിക്ക പ്പെട്ടവരോ  അല്ലെങ്കിൽ കൂടി !. മോദി-വിമർശകർക്ക്  സംഗതിയുടെ ഗൗരവം  ഇനിയും  പിടികിട്ടിയിട്ടില്ല ; അതിന്റെ  ആഴങ്ങൾ മനസ്സിലായിട്ടില്ല ; മുട്ടുശാന്തികൾക്ക്  അപ്പുറം  മനസ്സിലാക്കുവാനുള്ള ത്രാണിയുമില്ല . ഗൗരവമായ വിമര്ശനങ്ങൾക്കുപകരമായി ,ചരിത്രത്തോടുള്ള കോപപ്രകടനങ്ങളാണ് പ്രകടിപ്പിക്കുന്നത് എന്നതിൽ അത്ഭുതമില്ല . വിദ്വേഷ വിപണനക്കാർക്കെതിരെ  ഒരേയൊരു പ്രതികരണം ഭയവിപണനക്കാരുടേതാണ്  . ഈ  യുദ്ധം ദീർഘവീക്ഷണത്തോടെയുള്ള  പ്രവർത്തന രേഖ തയ്യാറാക്കുന്നതിനെ  തടയുന്നു .
ഇതുവരെ, മോഡിയുടെ ഭരണകൂടം അതിന്റെ എതിരാളികളിൽ നിന്നും പ്രവചിക്കാവുന്ന നിരവധി പ്രതികരണങ്ങളെ ഉയർത്തിയിട്ടുണ്ട്;  പൊട്ടിത്തെറിയ്ക്കുന്ന  കുമിളയ്ക്ക് വേണ്ടി യുള്ള കാത്തിരിപ്പ്; ലളിതമായ മോദി -വിരുദ്ധത ; അവരുടെ വീഴ്ചകൾ കണ്ട്  മുതലെടുക്കാനുള്ള  ശ്രമം  മാത്രം ;വിപുലമായ  ബിജെപി വിരുദ്ധ കൂട്ടുകെട്ടുണ്ടാക്കാനുള്ള  ശ്രമം ;ഈ തന്ത്രങ്ങളൊന്നും തന്നെ  വിജയിക്കാനുള്ള  സാദ്ധ്യതയും കാണുന്നില്ല.കോൺഗ്രസ് പാർട്ടിയുടെ  പ്രവർത്തനങ്ങളും അഥവാ  പ്രവർത്തന രാഹിത്യവും ഒന്നാമത്തെ പ്രതികരണത്തെ  പ്രതിനിധാനം ചെയ്യുന്നു . അതായത് മോദി ഭരണകൂടം സ്വന്തം തെറ്റുകളുടെ  കുമിളകൾ  വീർപ്പിച്ചു  പൊട്ടിത്തെറിക്കട്ടെ ! അവരാദ്യം ഇറക്കിയ കള്ളങ്ങളുടെ വലിപ്പത്തോട്  നന്ദി  രേഖപ്പെടുത്തിക്കൊണ്ടു തന്നെ !.  ഉത്തരവാദിത്തമില്ലാതെ ,അസാദ്ധ്യമായ വാഗ്ദാനങ്ങൾ  അവർ നൽകി; എന്നത്  വസ്തുത തന്നെയാണ് !. അച്ഛേ ദിൻ; (നല്ല-ദിവസങ്ങൾ ) ഓരോ  അക്കൗണ്ടിലേക്കും  15 ലക്ഷം  രൂപാ വീതം !; അയഥാർഥ്യമായ പ്രതീക്ഷകൾ  നൽകി ; പൊതുജനം  ഇതിന്റെ പൊള്ളത്തരം  എന്നേ തിരിച്ചറിഞ്ഞു !. ഇത് അധികാരമോഹിയുടെ  വെറും  വാചകക്കസർത്താണെന്ന്  അവർക്കെന്നേ  ബോദ്ധ്യമായി .      ഇപ്പോൾ  മോദി  ഭരണകൂടം  ഒരു  അബദ്ധങ്ങളുടെ കുന്നുതന്നെ  പണിതിരിക്കുകയാണ്, തൊട്ടു മുൻപുള്ള ഭരണാധികാരികളെ  വെല്ലുന്ന വിധത്തിൽ. സാമ്പത്തിക രംഗത്തെ  കെടുകാര്യസ്ഥത അതിശയിപ്പിക്കുന്നതാണ് ; തിരുത്താനാവാത്തവിധമുള്ള സാമ്പത്തിക പരാജയങ്ങൾ ;അനുകൂല കാലാവസ്ഥയിൽ പോലുമുള്ള വളർച്ചാനിരക്കിലെ  കൂപ്പുകുത്തലുകൾ ;തൊഴിലവസരങ്ങളുടെ  ശുഷ്കത ,കാർഷികരംഗത്തെ പ്രതിസന്ധികൾ; ഉല്പാദനനരംഗത്തെ മാന്ദ്യം ;അപനാ ണയീകരണം എന്ന  അത്യാഹിതവും  GST കെടുകാര്യസ്ഥതയും ,  കയറ്റുമതിയെ ഗണ്യമായി ബാധിച്ചു .  മറ്റുരംഗങ്ങളിലെ  സർക്കാർ പരാജയങ്ങൾ  ഇനി പുറത്തുവരാൻ  കാത്തിരിക്കുകയാണ്, അതാകട്ടെ  കൊട്ടിഘോഷിക്കപ്പെട്ട വിദേശ നയങ്ങളുമായും ആഭ്യന്തര സുരക്ഷാ ഇടപാടുകളുമായി  ബന്ധപ്പെട്ടതാണ് .
എന്നാലും,  അബദ്ധങ്ങൾ  അബദ്ധങ്ങൾ  തന്നെയാണ്  അത് അങ്ങനെതന്നെ  നോക്കി കാണുമ്പോൾ . യാഥാർത്ഥ്യവും പൊതു ജന ധാരണകളുടേയും ഇടയിൽ  മധ്യസ്ഥതയുടെ പാളികൾ ഉണ്ടായിരിക്കും.  ‘അപനാണയീകരണ അത്യാപത്തിനെ’   ഹ്രസ്വകാല രാഷ്ട്രീയ ലാഭവിഹിതമായി മാറ്റാനുള്ള മോദി  ഭരണത്തിന്റെ  രാഷ്ട്രീയ ഉടായിപ്പ്, ഈ സുതാര്യസത്യത്തിന്റെ പാഠപുസ്തക ഉദാഹരണമാണ്.   ഇതുകൂടാതെ, കൂടുതൽ   മെച്ചപ്പെട്ട ബദൽ ഉണ്ടെന്ന്  ഉറപ്പുണ്ടെങ്കിൽ മാത്രമാണ് ഭരണസംബന്ധമായ അസ്വാസ്ഥ്യങ്ങൾക്ക് രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാവുക. ഒരു ബദലിനു സാധ്യത ഇല്ലെങ്കിൽ കൂടി ,ഇപ്പോളുള്ളത്  ഏറ്റവും  മോശമാണ്  എന്നു  തിരിച്ചറിഞ്ഞുകഴിഞ്ഞാൽ – ‘ഈ ആഭാസനെ  പുറത്താക്കുക ‘ എന്നവർ  ആക്രോശിക്കും . അത്തരം  അവസരങ്ങൾ  മുൻപ് ഉണ്ടായിട്ടുണ്ട് .   മോഡി ഭരണകൂടത്തിന്റെ ജനപ്രീതി ഇതിനകം തന്നെ ആ പതനം കൈവരിച്ചിട്ടുണ്ടെന്ന് ചിന്തിക്കുന്നത്  വിചിത്രമായിരിക്കും!.

ഒന്നും ചെയ്യാതിരിക്കുന്നതിൽ നിന്നും എന്തെങ്കിലും  ചെയ്തേക്കാമെന്ന്  പ്രതിപക്ഷം ബിരുദമെടുത്തു തുടങ്ങുമ്പോൾ മാത്രമാണ് , ലളിതമായ  ‘മോദിവിരുദ്ധത ‘ പ്രകടമാവുന്നത് . ഇത് മത്സരാധിഷ്ഠിത രാഷ്ട്രീയത്തിൽ ഒരു സാധാരണ പ്രതിരോധ തന്ത്രമാണ്, ഭരണ കക്ഷിയെ  എന്തിനുമേതിനും  വിമർശിക്കണമെന്നുമാത്രം  തീരുമാനിക്കുമ്പോൾ  അതിൽ  ചിലതെങ്കിലും  കുറിക്കു കൊള്ളും  എന്നുകരുതുന്ന  ലളിത ബുദ്ധിയാണ് . പ്രതിപക്ഷം  എന്ന  ആഡംബരത്തിൽ ,സഹകരണവും സ്ഥിരതയും വിസ്മരിച്ചുകൊണ്ട് നടത്തുന്ന പ്രതിപക്ഷ ഉഡായിപ്പുകൾ പലപ്പോഴും വിപരീത ഫലങ്ങളാണ് സൃഷ്ടിക്കുന്നത് .വിദേശത്ത് സമയം ചെലവഴിക്കുന്നു  എന്നുപറഞ്ഞു  പ്രധാനമന്ത്രിയെ വിമർശിക്കാൻ കഴിയും. അദ്ദേഹം അങ്ങനെ ചെയ്തില്ലെങ്കിൽ, തന്റെ അന്താരാഷ്ട്ര ഉത്തരവാദിത്തത്തെ അവഗണിക്കുന്നു  എന്നുപറഞ്ഞും ആരോപണം ഉന്നയിക്കാം.

അത്യാഹിതങ്ങൾ,  റയിൽവേ അപകടങ്ങൾ, പോഷകാഹാരക്കുറവ്, കർഷക ആത്മഹത്യകൾ എന്നിവ ഇപ്പോൾ മോഡി ഭരണകൂടത്തിന് എതിരായി  ചൂണ്ടിക്കാണിക്കുമ്പോഴും ഇതേ  അബദ്ധമാണ്  പറ്റുന്നത് . ജി.എസ്.ടിയ്ക്ക് (ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്) രൂപീകരിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കോൺഗ്രസ് പാർട്ടി ഈ സർക്കാർ നടപ്പാക്കിയതിൽ നിന്ന് ഒട്ടുംതന്നെ വ്യത്യസ്തമല്ല, അതിന്റെ പ്രത്യാഘാതങ്ങൾക്ക് ബി.ജെ.പി. യാണ്  ഉത്തരവാദി  എന്നു പ്രചരിപ്പിക്കുമ്പോൾ ഇത്തരം ഹ്രസ്വദൃഷ്ടിയുള്ള  വിമർശനങ്ങൾ വിമർശനങ്ങളുടെ  നൈതികതയാണ്  നഷ്ടപ്പെടുത്തുന്നത്; യാഥാർഥ്യം  അറിയുമ്പോൾ പൊതുജന തിരിച്ചു  ചിന്തിക്കും!. ഇത്തരം  ആരോപണങ്ങൾ  പൊതുജന വിശ്വായുക്തിഭദ്രമായി  എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുന്നതിന്റെ  തുടക്കം  എന്തു  ചെയ്യരുത്  എന്ന് തിരിച്ചറിയുമ്പോഴാണ്. മോഡി വിമർശകർ  ഇതുവരെയും ഈ  അടിസ്ഥാന  പ്രമാണങ്ങൾ  അവഗണിച്ചിട്ടേയുള്ളു ! ഇതു നമ്മുടെ കാലഘട്ടത്തിന്റെ അടയാളമാണ്  (ദുര്യോഗമാണ് ) , പ്രജാധിപത്യത്തിനെ  വേരോടെ  പിഴുതെറിയാൻ ശ്രമിക്കുന്നവർ   ഊർജ്ജസ്വലരും ,ജീവസ്സുറ്റ പുതുമയുള്ളവരുമായിരിക്കുമ്പോൾ  അതിനെ  പ്രതിരോധിക്കാൻ  ശ്രമിക്കുന്നവർ  പിന്തിരിപ്പന്മാരും, മുട്ടുമടക്കു ന്നവരുമായിരിക്കുന്നു , നിദ്രാലസരോ തളർവാതം പിടിക്ക പ്പെട്ടവരോ  അല്ലെങ്കിൽ കൂടി !. മോദി-വിമർശകർക്ക്  സംഗതിയുടെ ഗൗരവം  ഇനിയും  പിടികിട്ടിയിട്ടില്ല ; അതിന്റെ  ആഴങ്ങൾ മനസ്സിലായിട്ടില്ല ; മുട്ടുശാന്തികൾക്ക്  അപ്പുറം  മനസ്സിലാക്കുവാനുള്ള ത്രാണിയുമില്ല . ഗൗരവമായ വിമര്ശനങ്ങൾക്കുപകരമായി ,ചരിത്രത്തോടുള്ള കോപപ്രകടനങ്ങളാണ് പ്രകടിപ്പിക്കുന്നത് എന്നതിൽ അത്ഭുതമില്ല . വിദ്വേഷ വിപണനക്കാർക്കെതിരെ  ഒരേയൊരു പ്രതികരണം ഭയവിപണനക്കാരുടേതാണ്  . ഈ  യുദ്ധം ദീർഘവീക്ഷണത്തോടെയുള്ള  പ്രവർത്തന രേഖ തയ്യാറാക്കുന്നതിനെ  തടയുന്നു .
ഇതുവരെ, മോഡിയുടെ ഭരണകൂടം അതിന്റെ എതിരാളികളിൽ നിന്നും പ്രവചിക്കാവുന്ന നിരവധി പ്രതികരണങ്ങളെ ഉയർത്തിയിട്ടുണ്ട്;  പൊട്ടിത്തെറിയ്ക്കുന്ന  കുമിളയ്ക്ക് വേണ്ടി യുള്ള കാത്തിരിപ്പ്; ലളിതമായ മോദി -വിരുദ്ധത ; അവരുടെ വീഴ്ചകൾ കണ്ട്  മുതലെടുക്കാനുള്ള  ശ്രമം  മാത്രം ;വിപുലമായ  ബിജെപി വിരുദ്ധ കൂട്ടുകെട്ടുണ്ടാക്കാനുള്ള  ശ്രമം ;ഈ തന്ത്രങ്ങളൊന്നും തന്നെ  വിജയിക്കാനുള്ള  സാദ്ധ്യതയും കാണുന്നില്ല.കോൺഗ്രസ് പാർട്ടിയുടെ  പ്രവർത്തനങ്ങളും അഥവാ  പ്രവർത്തന രാഹിത്യവും ഒന്നാമത്തെ പ്രതികരണത്തെ  പ്രതിനിധാനം ചെയ്യുന്നു . അതായത് മോദി ഭരണകൂടം സ്വന്തം തെറ്റുകളുടെ  കുമിളകൾ  വീർപ്പിച്ചു  പൊട്ടിത്തെറിക്കട്ടെ ! അവരാദ്യം ഇറക്കിയ കള്ളങ്ങളുടെ വലിപ്പത്തോട്  നന്ദി  രേഖപ്പെടുത്തിക്കൊണ്ടു തന്നെ !.  ഉത്തരവാദിത്തമില്ലാതെ ,അസാദ്ധ്യമായ വാഗ്ദാനങ്ങൾ  അവർ നൽകി; എന്നത്  വസ്തുത തന്നെയാണ് !. അച്ഛേ ദിൻ; (നല്ല-ദിവസങ്ങൾ ) ഓരോ  അക്കൗണ്ടിലേക്കും  15 ലക്ഷം  രൂപാ വീതം !; അയഥാർഥ്യമായ പ്രതീക്ഷകൾ  നൽകി ; പൊതുജനം  ഇതിന്റെ പൊള്ളത്തരം  എന്നേ തിരിച്ചറിഞ്ഞു !. ഇത് അധികാരമോഹിയുടെ  വെറും  വാചകക്കസർത്താണെന്ന്  അവർക്കെന്നേ  ബോദ്ധ്യമായി .      ഇപ്പോൾ  മോദി  ഭരണകൂടം  ഒരു  അബദ്ധങ്ങളുടെ കുന്നുതന്നെ  പണിതിരിക്കുകയാണ്, തൊട്ടു മുൻപുള്ള ഭരണാധികാരികളെ  വെല്ലുന്ന വിധത്തിൽ. സാമ്പത്തിക രംഗത്തെ  കെടുകാര്യസ്ഥത അതിശയിപ്പിക്കുന്നതാണ് ; തിരുത്താനാവാത്തവിധമുള്ള സാമ്പത്തിക പരാജയങ്ങൾ ;അനുകൂല കാലാവസ്ഥയിൽ പോലുമുള്ള വളർച്ചാനിരക്കിലെ  കൂപ്പുകുത്തലുകൾ ;തൊഴിലവസരങ്ങളുടെ  ശുഷ്കത ,കാർഷികരംഗത്തെ പ്രതിസന്ധികൾ; ഉല്പാദനനരംഗത്തെ മാന്ദ്യം ;അപനാ ണയീകരണം എന്ന  അത്യാഹിതവും  GST കെടുകാര്യസ്ഥതയും ,  കയറ്റുമതിയെ ഗണ്യമായി ബാധിച്ചു .  മറ്റുരംഗങ്ങളിലെ  സർക്കാർ പരാജയങ്ങൾ  ഇനി പുറത്തുവരാൻ  കാത്തിരിക്കുകയാണ്, അതാകട്ടെ  കൊട്ടിഘോഷിക്കപ്പെട്ട വിദേശ നയങ്ങളുമായും ആഭ്യന്തര സുരക്ഷാ ഇടപാടുകളുമായി  ബന്ധപ്പെട്ടതാണ് .
എന്നാലും,  അബദ്ധങ്ങൾ  അബദ്ധങ്ങൾ  തന്നെയാണ്  അത് അങ്ങനെതന്നെ  നോക്കി കാണുമ്പോൾ . യാഥാർത്ഥ്യവും പൊതു ജന ധാരണകളുടേയും ഇടയിൽ  മധ്യസ്ഥതയുടെ പാളികൾ ഉണ്ടായിരിക്കും.  ‘അപനാണയീകരണ അത്യാപത്തിനെ’   ഹ്രസ്വകാല രാഷ്ട്രീയ ലാഭവിഹിതമായി മാറ്റാനുള്ള മോദി  ഭരണത്തിന്റെ  രാഷ്ട്രീയ ഉടായിപ്പ്, ഈ സുതാര്യസത്യത്തിന്റെ പാഠപുസ്തക ഉദാഹരണമാണ്.   ഇതുകൂടാതെ, കൂടുതൽ   മെച്ചപ്പെട്ട ബദൽ ഉണ്ടെന്ന്  ഉറപ്പുണ്ടെങ്കിൽ മാത്രമാണ് ഭരണസംബന്ധമായ അസ്വാസ്ഥ്യങ്ങൾക്ക് രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാവുക. ഒരു ബദലിനു സാധ്യത ഇല്ലെങ്കിൽ കൂടി ,ഇപ്പോളുള്ളത്  ഏറ്റവും  മോശമാണ്  എന്നു  തിരിച്ചറിഞ്ഞുകഴിഞ്ഞാൽ – ‘ഈ ആഭാസനെ  പുറത്താക്കുക ‘ എന്നവർ  ആക്രോശിക്കും . അത്തരം  അവസരങ്ങൾ  മുൻപ് ഉണ്ടായിട്ടുണ്ട് .   മോഡി ഭരണകൂടത്തിന്റെ ജനപ്രീതി ഇതിനകം തന്നെ ആ പതനം കൈവരിച്ചിട്ടുണ്ടെന്ന് ചിന്തിക്കുന്നത്  വിചിത്രമായിരിക്കും!.

ഒന്നും ചെയ്യാതിരിക്കുന്നതിൽ നിന്നും എന്തെങ്കിലും  ചെയ്തേക്കാമെന്ന്  പ്രതിപക്ഷം ബിരുദമെടുത്തു തുടങ്ങുമ്പോൾ മാത്രമാണ് , ലളിതമായ  ‘മോദിവിരുദ്ധത ‘ പ്രകടമാവുന്നത് . ഇത് മത്സരാധിഷ്ഠിത രാഷ്ട്രീയത്തിൽ ഒരു സാധാരണ പ്രതിരോധ തന്ത്രമാണ്, ഭരണ കക്ഷിയെ  എന്തിനുമേതിനും  വിമർശിക്കണമെന്നുമാത്രം  തീരുമാനിക്കുമ്പോൾ  അതിൽ  ചിലതെങ്കിലും  കുറിക്കു കൊള്ളും  എന്നുകരുതുന്ന  ലളിത ബുദ്ധിയാണ് . പ്രതിപക്ഷം  എന്ന  ആഡംബരത്തിൽ ,സഹകരണവും സ്ഥിരതയും വിസ്മരിച്ചുകൊണ്ട് നടത്തുന്ന പ്രതിപക്ഷ ഉഡായിപ്പുകൾ പലപ്പോഴും വിപരീത ഫലങ്ങളാണ് സൃഷ്ടിക്കുന്നത് .വിദേശത്ത് സമയം ചെലവഴിക്കുന്നു  എന്നുപറഞ്ഞു  പ്രധാനമന്ത്രിയെ വിമർശിക്കാൻ കഴിയും. അദ്ദേഹം അങ്ങനെ ചെയ്തില്ലെങ്കിൽ, തന്റെ അന്താരാഷ്ട്ര ഉത്തരവാദിത്തത്തെ അവഗണിക്കുന്നു  എന്നുപറഞ്ഞും ആരോപണം ഉന്നയിക്കാം.

അത്യാഹിതങ്ങൾ,  റയിൽവേ അപകടങ്ങൾ, പോഷകാഹാരക്കുറവ്, കർഷക ആത്മഹത്യകൾ എന്നിവ ഇപ്പോൾ മോഡി ഭരണകൂടത്തിന് എതിരായി  ചൂണ്ടിക്കാണിക്കുമ്പോഴും ഇതേ  അബദ്ധമാണ്  പറ്റുന്നത് . ജി.എസ്.ടിയ്ക്ക് (ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്) രൂപീകരിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കോൺഗ്രസ് പാർട്ടി ഈ സർക്കാർ നടപ്പാക്കിയതിൽ നിന്ന് ഒട്ടുംതന്നെ വ്യത്യസ്തമല്ല, അതിന്റെ പ്രത്യാഘാതങ്ങൾക്ക് ബി.ജെ.പി. യാണ്  ഉത്തരവാദി  എന്നു പ്രചരിപ്പിക്കുമ്പോൾ ഇത്തരം ഹ്രസ്വദൃഷ്ടിയുള്ള  വിമർശനങ്ങൾ വിമർശനങ്ങളുടെ  നൈതികതയാണ്  നഷ്ടപ്പെടുത്തുന്നത്; യാഥാർഥ്യം  അറിയുമ്പോൾ പൊതുജന തിരിച്ചു  ചിന്തിക്കും!. ഇത്തരം  ആരോപണങ്ങൾ  പൊതുജന വിശ്വാസം  നഷ്ടപ്പെട്ടുകഴിഞ്ഞ  ഭരണത്തിനെതിരെ  ചിലപ്പോൾ  ഫലപ്രദമായേക്കും ! .ഇപ്പോൾ  ഇത്  പ്രതിപക്ഷത്തിന്റെ  നിയമസാധുതയെ നശിപ്പിക്കാൻ മാത്രമേ  ഉതകൂ !.

കുറേക്കൂടി  സജീവവും  സ്ഥിരതയുള്ളതുമായാ  മോദി വിരുദ്ധ നിലപാടാകട്ടെ അവരുടെ  പരാജയങ്ങൾ  തുറന്നുകാട്ടിയുള്ളതുതന്നെയാണ്.  കഴിഞ്ഞ മൂന്നു വർഷങ്ങളിൽ, മോദി ഭരണത്തിൽ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ എതിർപ്പ് അതിന്റെ സങ്കുചിത ദേശീയവാദ വാചാടോപത്തെക്കുറിച്ചും ന്യൂനപക്ഷവിരുദ്ധ നിലപാടുകളെക്കുറിച്ചുമാണ് . ഗോവധ -വിജിലൻസ് തുടർന്നുവരുന്ന’ ആൾക്കൂട്ടത്തിന്റെ നിയമനടപ്പാക്കൽ , സ്വതന്ത്രചിന്തകരെ വക വരുത്തിയതിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ കൈകാര്യചെയ്തത്     , ഒരു ഏകീകൃത സിവിൽകോഡിനെതിരെയുള്ള  പ്രതിഷേധങ്ങൾ , ‘ശസ്ത്രക്രിയ- ദ്രുത-ആക്രമണങ്ങളെ  ‘ ചോദ്യം ചെയ്യൽ, കാശ്മീർ താഴ്വരയിലെ  മറ്റുപലയിടങ്ങളിലേയും സുരക്ഷാ സേനകളുടെ ക്രൂരതകൾക്കെതിരെയുള്ള  വിമർശനം , ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെയും, റോമിയോ -വിരുദ്ധ ഗുണ്ടാ സംഘങ്ങൾക്കെതിരെ യുള്ളനീക്കം ഇതൊക്കെ  ഏറ്റെടുക്കേണ്ടത് തന്നെയാണ് . പക്ഷേ  അത്  സംഘ പരിവാറിന്റെ  കൈയിൽ തന്നേ  വടി എത്തിക്കുകയാണ്  ഫലത്തിൽ  അത്തരം വിമർശനങ്ങളെ മോദി ഭരണകൂടം  സ്വാഗതം  ചെയ്യുകയും ചെയ്യും -അവർ ഉദ്ദേശിക്കുന്ന പ്രചാരണം തന്നെയാണത് -ന്യൂനപക്ഷങ്ങൾക്കെതിരെ ഭൂരിപക്ഷ ത്തിന്റെ സംഘ പരിവാർ മുഖം തന്നെയാണവർ  പരസ്യം ചെയ്യാൻ ആഗ്രഹിക്കുന്നത് .
ഒരു ഏകീകൃത സിവിൽ കോഡിനെതിരായ  പ്രതിഷേധം  ‘ന്യൂനപക്ഷ പ്രീണനത്തിന്റെ’ രാഷ്ട്രീയത്തിന്റെ തെളിവാണ്.സങ്കുചിത   ദേശീയവാദത്തിന് ,ഭരണകൂടത്തെ ചോദ്യം ചെയ്യുന്നത് അതിന്റെ ദേശീയതയുടെ പുനർ നിർണയത്തിന് തുടക്കം കുറിക്കുന്നു. ഭരണകൂടത്തിനെ  അതിന്റെ സാംസ്കാരിക അജണ്ടയിൽ നേരിടാൻ പാടില്ല എന്നല്ല.  നിരവധി ദീർഘകാല നടപടികൾ ഈ ലേഖനത്തിലൂടെ മുന്നോട്ടുവയ്ക്കുന്നു . എസം  നഷ്ടപ്പെട്ടുകഴിഞ്ഞ  ഭരണത്തിനെതിരെ  ചിലപ്പോൾ  ഫലപ്രദമായേക്കും ! .ഇപ്പോൾ  ഇത്  പ്രതിപക്ഷത്തിന്റെ  നിയമസാധുതയെ നശിപ്പിക്കാൻ മാത്രമേ  ഉതകൂ !.

കുറേക്കൂടി  സജീവവും  സ്ഥിരതയുള്ളതുമായാ  മോദി വിരുദ്ധ നിലപാടാകട്ടെ അവരുടെ  പരാജയങ്ങൾ  തുറന്നുകാട്ടിയുള്ളതുതന്നെയാണ്.  കഴിഞ്ഞ മൂന്നു വർഷങ്ങളിൽ, മോദി ഭരണത്തിൽ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ എതിർപ്പ് അതിന്റെ സങ്കുചിത ദേശീയവാദ വാചാടോപത്തെക്കുറിച്ചും ന്യൂനപക്ഷവിരുദ്ധ നിലപാടുകളെക്കുറിച്ചുമാണ് . ഗോവധ -വിജിലൻസ് തുടർന്നുവരുന്ന’ ആൾക്കൂട്ടത്തിന്റെ നിയമനടപ്പാക്കൽ , സ്വതന്ത്രചിന്തകരെ വക വരുത്തിയതിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ കൈകാര്യചെയ്തത്     , ഒരു ഏകീകൃത സിവിൽകോഡിനെതിരെയുള്ള  പ്രതിഷേധങ്ങൾ , ‘ശസ്ത്രക്രിയ- ദ്രുത-ആക്രമണങ്ങളെ  ‘ ചോദ്യം ചെയ്യൽ, കാശ്മീർ താഴ്വരയിലെ  മറ്റുപലയിടങ്ങളിലേയും സുരക്ഷാ സേനകളുടെ ക്രൂരതകൾക്കെതിരെയുള്ള  വിമർശനം , ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെയും, റോമിയോ -വിരുദ്ധ ഗുണ്ടാ സംഘങ്ങൾക്കെതിരെ യുള്ളനീക്കം ഇതൊക്കെ  ഏറ്റെടുക്കേണ്ടത് തന്നെയാണ് . പക്ഷേ  അത്  സംഘ പരിവാറിന്റെ  കൈയിൽ തന്നേ  വടി എത്തിക്കുകയാണ്  ഫലത്തിൽ  അത്തരം വിമർശനങ്ങളെ മോദി ഭരണകൂടം  സ്വാഗതം  ചെയ്യുകയും ചെയ്യും -അവർ ഉദ്ദേശിക്കുന്ന പ്രചാരണം തന്നെയാണത് -ന്യൂനപക്ഷങ്ങൾക്കെതിരെ ഭൂരിപക്ഷ ത്തിന്റെ സംഘ പരിവാർ മുഖം തന്നെയാണവർ  പരസ്യം ചെയ്യാൻ ആഗ്രഹിക്കുന്നത് .
ഒരു ഏകീകൃത സിവിൽ കോഡിനെതിരായ  പ്രതിഷേധം  ‘ന്യൂനപക്ഷ പ്രീണനത്തിന്റെ’ രാഷ്ട്രീയത്തിന്റെ തെളിവാണ്.സങ്കുചിത   ദേശീയവാദത്തിന് ,ഭരണകൂടത്തെ ചോദ്യം ചെയ്യുന്നത് അതിന്റെ ദേശീയതയുടെ പുനർ നിർണയത്തിന് തുടക്കം കുറിക്കുന്നു. ഭരണകൂടത്തിനെ  അതിന്റെ സാംസ്കാരിക അജണ്ടയിൽ നേരിടാൻ പാടില്ല എന്നല്ല.  നിരവധി ദീർഘകാല നടപടികൾ ഈ ലേഖനത്തിലൂടെ മുന്നോട്ടുവയ്ക്കുന്നു . എന്നാൽ, ഈ പോരാട്ടത്തിൽ ബി.ജെ.പിയോട്  മത്സരിക്കാനുള്ള സാംസ്കാരിക ആയുധങ്ങൾ പ്രതിപക്ഷത്തിനില്ല  എന്നുതന്നെ  നാം സമ്മതിക്കണം.  മതിയായ  തയാറെടുപ്പുകളില്ലാതെ യുദ്ധരംഗത്തു  ചാടിയാൽ -പാകമാകാതെയുള്ള  ആക്രമണം വിപരീതഫലമാണുണ്ടാകാറ് (‘A premature battle on this ground can be counterproductive’).

അവസാനമായി, ബി.ജെ.പി.വിരുദ്ധ മഹാസഖ്യമെന്ന  ഒറ്റമൂലിയിയാണ് പ്രതിപക്ഷം 2019 ലേ പൊതുതിരഞ്ഞെടുപ്പ്  അടുക്കുംതോറും ഇതു  പഴയ  കോൺഗ്രസ് വിരുദ്ധത പോലെത്തന്നെയാണ് ഇത് ‘കൃത്യ വിലോപ തന്ത്ര’ (default strategy,) മാണെന്ന് തോന്നുന്നു  ഒരുപക്ഷേ പ്രതിപക്ഷം  നിരങ്ങിയടുക്കുന്ന  നിസ്സഹായ പ്രതികരണമാവാം .യുക്തി സ്വയം പ്രകടിതണ്. ഗണിതശാസ്ത്രപരമായി  ശരിയുമാണ്  ബി.ജെ.പി ഇതര വോട്ടുകളുടെ കൂട്ടിച്ചേർക്കൽ 2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെ ഉയർന്ന വോട്ട് വിഹിതം നിലനിർത്തിയാൽപോലും ബി.ജെ.പി.ക്കു മുന്നിൽ പ്രതിപക്ഷ മുന്നണിക്ക് സഹായകമാകും. യുപി, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി.ജെ.പി. ഇതര കക്ഷികൾ വ്യത്യസ്തമായ, പൂർണ്ണമായ സമ്മദിദാനാ അടിത്തറ കൂടെയുണ്ടെങ്കിൽ, അത് കൈമാറ്റം ചെയ്യപ്പെടുമെങ്കിൽ, ഇത് നിർണ്ണായകമാകും. യഥാർത്ഥ കൂട്ടിച്ചേർക്കലിനു പുറമേ, ദേശീയ തലത്തിൽ ബി.ജെ.പിക്ക് എതിരെ  വിജയസാധ്യതയുള്ള  ബദൽ  നല്ലതുതന്നെയാണ്.

എന്നാൽ,  യഥാർത്ഥ ജീവിതസാഹചര്യത്തിൽ ഇത്തരം പ്രതിപക്ഷ  ഐക്യം വിജയത്തിലേക്കു  വിവർത്തനം ചെയ്യണമെന്നില്ല . ഒന്ന്, വോട്ടിന്റെ ഒരു സംഖ്യയിൽ നിന്നുള്ള ആനുകൂല്യങ്ങൾ കൂടുതലായി. ഒന്നാമതായി, വൻകിട സംസ്ഥാനങ്ങളിൽ പ്രതിപക്ഷ ഐക്യം അപ്രസക്തമാണ്.  

ആധിപത്യത്തിലേക്കുള്ള മോഡിയുടെ ഉയർച്ചയ്ക്ക് ചരിത്രപരമായ കൂടുതൽ കാരണങ്ങളുണ്ട്. അതിവിടെ വിശദീകരിക്കുന്നില്ല .പക്ഷേ  അതുമാത്രമായിരുന്നില്ല  സാദ്ധ്യതകൾ . രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും  ഭാവനകളുടേയും  ദീർഘകാല പരാജയങ്ങൾ,   ആധുനികത മുതലാളിത്തത്തിന്റെ  ഘടനാപരമായ വൈകല്യങ്ങൾ  ഇവയൊക്കെ  ഇത്തരം  സാഹചര്യങ്ങളുടെ  സൃഷ്ടിയ്ക്ക്  കാരണമായിട്ടുണ്ട് .   ഒന്നാമതായി, നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങൾ എല്ലായ്പ്പോഴും ദുർബലമായിരുന്നു, പതിവനുസൃതമായ നിസ്സംഗതയും ഇടയ്ക്കിടെ യുള്ള  പിടിച്ചെടുക്കലുകളും മാത്രം .ഏറ്റവും  നല്ല  സമയങ്ങളിൽ പോലും  നിയമ വ്യവസ്ഥയേയും ,സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തേയും   മാനിക്കാൻ  നമ്മൾ  മടികാണിച്ചിട്ടുണ്ട് .  ജനാധിപത്യ പ്രയോഗങ്ങൾക്ക്  ആഴത്തിൽ വേരുപിടിയ്ക്കാനുള്ള  സാഹചര്യങ്ങൾ  എത്തിയിരുന്നു , പ്രത്യേകിച്ച് ‘രണ്ടാം ജനാധിപത്യ മുന്നേറ്റത്തിന്റെ’ പശ്ചാത്തലത്തിൽ,  എന്നാൽ ജനാധിപത്യത്തിന്റെ ആഴത്തിലുള്ള നേട്ടങ്ങൾ ഏകീകരിക്കപ്പെട്ടില്ല  .പഴയ രീതി  അടിയുലഞ്ഞെങ്കിലും പുതിയത്  വേരുപിടിച്ചില്ല .രണ്ടാമതായി,  ബഹുഭൂരിഭാഗം ജനസാമാന്യത്തിനു  ക്ഷേമമെത്തിക്കാൻ സാമ്പത്തിക വളർച്ച പരാജയപ്പെട്ടപ്പോൾ  ജനകീയ വാഗ്ദാനങ്ങൾ  നൽകി  അവരെ  എളുപ്പത്തിൽ സംഘടിപ്പിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ മണ്ഡലം സൃഷ്ടിക്കപ്പെട്ടു . ഉദാരവൽക്കരണാനന്തര കാലഘട്ടത്തിൽ സമ്പൂർണ്ണ ദാരിദ്ര്യത്തിൽ നിന്ന് പുറത്തു വരുന്ന ഒരു സമൂഹത്തിൽ അസമത്വങ്ങളോടൊപ്പം  മാധ്യമ സാന്ദ്രതയും വർദ്ധിച്ചുവന്നപ്പോൾ ,  യാഥാർഥ്യത്തെ യാഥാർഥ്യവുമായി കാണാനും സമന്വയിപ്പിക്കാനും  കഴിയാത്ത ഒരു വലിയ  വിഭാഗം തന്നേ  സൃഷ്ടിക്കപ്പെട്ടു . ഈ അടിത്തറ അദ്ഭുത യജമാനൻമാർക്കും വിദ്വേഷംത്തിന്റെ  വിത്തു വിതയ്ക്കുന്നവർക്കും  എളുപ്പമുള്ള ഇരയായി .   മൂന്നാമതായി, കൊളോണിയൽ ഭരണത്തിനുശേഷമുള്ള സമൂഹത്തിൽ   ആധുനികതയുടെ സാംസ്കാരികഘടകങ്ങൾ  താളഭംഗങ്ങൾ  തന്നേ  സൃഷ്ടിച്ചു .  ആധുനിക  ഇന്ത്യയുടെ  പൊള്ളയായ അനുകരണ സ്വഭാവം  അസൂയയും ഉത്കണ്ഠയും കൊണ്ട് അടയാളപ്പെടുത്താവുന്ന   ആഴമില്ലാത്ത പൊതു ഗോളങ്ങളെ സൃഷ്ടിച്ചു. ആധുനിക ഇന്ത്യൻ പൌരൻ നഗരവികസനത്തിലേക്ക് തള്ളിവിടപ്പെട്ടപ്പോൾ  സ്വത്വബോധത്തിനും  ബഹുമാനത്തിനുമായി  പരക്കം പായലായി . ലിബറൽ, മതനിരപേക്ഷ, തത്വശാസ്ത്രത്തിന്റെ പരാജയം കൊണ്ട്  ഈ ആവശ്യകത നിറവേറപ്പെടാൻ കഴിയാതെവന്നപ്പോൾ ഒരു വലിയ ശൂന്യതയാണ്  സൃഷ്ടിക്കപ്പെട്ടത് . നാലാമതായി, രാഷ്ട്രീയ പ്രവർത്തനത്തിന്റെ നിലവിലുള്ള ഉപകരണങ്ങൾ ദുർബലമാവുകയും ആ  ശൂന്യതയിൽ മോദി അധിനിവേശം നടത്തുകയും   ചെയ്തു. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിലായി, രാഷ്ട്രീയ പ്രക്ഷോഭണങ്ങൾ  ശോഷിക്കുകയും ചിലയിടങ്ങളിൽ  അക്രമമാർഗ്ഗളിലേക്കു  ബഹിർഗമിക്കുകയും  ചെയ്തു . വിഭാഗീയമായ  ചില നേട്ടങ്ങൾ  ആർജിക്കാമെങ്കിലും  പൊതു വിശ്വാസത്തിന്  ഉതകുന്നവയായില്ല  ഇക്കാലഘട്ടത്തിൽ  രാഷ്ട്രീയ പാർട്ടികൾ  തെരഞ്ഞെടുപ്പ് യന്ത്രങ്ങളിലേക്കു തിരിഞ്ഞു !. അവർക്കത് അനിവാര്യമായിരിക്കാം  പക്ഷേ  സംഗതി  നിയമവിരുദ്ധം  തന്നെയാണ് . അവസാനമായി  , സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ  രാഷ്ട്രീയ ചിന്തയുടെ പെട്ടെന്നുള്ള  മരണം,  രാഷ്ട്രീയത്തിൽ ബൌദ്ധിക വിഭവങ്ങളുടെ  അപര്യാപ്തത   സൃഷ്ടിച്ചു , ജനകീയ ഭാവനയിൽ നിന്ന് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പിരിഞ്ഞുപോക്കലാണ്  സൃഷ്ഠിക്കപ്പെട്ടത് വസ്തുനിഷ്ഠ യാഥാർഥ്യങ്ങളുടെ  വിശകലന ചുമതല പിന്നെവന്നുപെട്ടത്‌ സർവ്വകലാശാലകളിലെ  വിദഗ്ദ്ധരുടെ കയ്യിലും , ജനസാമാന്യത്തിന്റെ യാഥാർഥ്യങ്ങളുമായി  ബന്ധമില്ലാത്ത  മാദ്ധ്യമ ഉന്നതരിലുമാണ് ! ശരിയായ പൊതുബോധം  രൂപപ്പെടുത്തേണ്ട  വെല്ലുവിളി  അങ്ങനെ  പൂർണ്ണമായും അവഗണിക്കപ്പെട്ടു . രംഗം കൈയ്യടക്കിയത് താഴെക്കിടയിലുള്ള  മാധ്യമ വിചാരക്കാരാണ്  അവരാകട്ടെ പ്രചാരണ തന്ത്രങ്ങൾക്കും ,വിദ്വേഷ ഭാഷണങ്ങൾക്കും  മിഥ്യാ നിർമ്മാണത്തിനും  വഴങ്ങുന്നവരും  ആയിരുന്നു .   യുക്തിഭദ്രമായി  എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുന്നതിന്റെ  തുടക്കം  എന്തു  ചെയ്യരുത്  എന്ന് തിരിച്ചറിയുമ്പോഴാണ്. മോഡി വിമർശകർ  ഇതുവരെയും ഈ  അടിസ്ഥാന  പ്രമാണങ്ങൾ  അവഗണിച്ചിട്ടേയുള്ളു ! ഇതു നമ്മുടെ കാലഘട്ടത്തിന്റെ അടയാളമാണ്  (ദുര്യോഗമാണ് ) , പ്രജാധിപത്യത്തിനെ  വേരോടെ  പിഴുതെറിയാൻ ശ്രമിക്കുന്നവർ   ഊർജ്ജസ്വലരും ,ജീവസ്സുറ്റ പുതുമയുള്ളവരുമായിരിക്കുമ്പോൾ  അതിനെ  പ്രതിരോധിക്കാൻ  ശ്രമിക്കുന്നവർ  പിന്തിരിപ്പന്മാരും, മുട്ടുമടക്കു ന്നവരുമായിരിക്കുന്നു , നിദ്രാലസരോ തളർവാതം പിടിക്ക പ്പെട്ടവരോ  അല്ലെങ്കിൽ കൂടി !. മോദി-വിമർശകർക്ക്  സംഗതിയുടെ ഗൗരവം  ഇനിയും  പിടികിട്ടിയിട്ടില്ല ; അതിന്റെ  ആഴങ്ങൾ മനസ്സിലായിട്ടില്ല ; മുട്ടുശാന്തികൾക്ക്  അപ്പുറം  മനസ്സിലാക്കുവാനുള്ള ത്രാണിയുമില്ല . ഗൗരവമായ വിമര്ശനങ്ങൾക്കുപകരമായി ,ചരിത്രത്തോടുള്ള കോപപ്രകടനങ്ങളാണ് പ്രകടിപ്പിക്കുന്നത് എന്നതിൽ അത്ഭുതമില്ല . വിദ്വേഷ വിപണനക്കാർക്കെതിരെ  ഒരേയൊരു പ്രതികരണം ഭയവിപണനക്കാരുടേതാണ്  . ഈ  യുദ്ധം ദീർഘവീക്ഷണത്തോടെയുള്ള  പ്രവർത്തന രേഖ തയ്യാറാക്കുന്നതിനെ  തടയുന്നു . 

ഇതുവരെ, മോഡിയുടെ ഭരണകൂടം അതിന്റെ എതിരാളികളിൽ നിന്നും പ്രവചിക്കാവുന്ന നിരവധി പ്രതികരണങ്ങളെ ഉയർത്തിയിട്ടുണ്ട്;  പൊട്ടിത്തെറിയ്ക്കുന്ന  കുമിളയ്ക്ക് വേണ്ടി യുള്ള കാത്തിരിപ്പ്; ലളിതമായ മോദി -വിരുദ്ധത ; അവരുടെ വീഴ്ചകൾ കണ്ട്  മുതലെടുക്കാനുള്ള  ശ്രമം  മാത്രം ;വിപുലമായ  ബിജെപി വിരുദ്ധ കൂട്ടുകെട്ടുണ്ടാക്കാനുള്ള  ശ്രമം ;ഈ തന്ത്രങ്ങളൊന്നും തന്നെ  വിജയിക്കാനുള്ള  സാദ്ധ്യതയും കാണുന്നില്ല.കോൺഗ്രസ് പാർട്ടിയുടെ  പ്രവർത്തനങ്ങളും അഥവാ  പ്രവർത്തന രാഹിത്യവും ഒന്നാമത്തെ പ്രതികരണത്തെ  പ്രതിനിധാനം ചെയ്യുന്നു . അതായത് മോദി ഭരണകൂടം സ്വന്തം തെറ്റുകളുടെ  കുമിളകൾ  വീർപ്പിച്ചു  പൊട്ടിത്തെറിക്കട്ടെ ! അവരാദ്യം ഇറക്കിയ കള്ളങ്ങളുടെ വലിപ്പത്തോട്  നന്ദി  രേഖപ്പെടുത്തിക്കൊണ്ടു തന്നെ !.  ഉത്തരവാദിത്തമില്ലാതെ ,അസാദ്ധ്യമായ വാഗ്ദാനങ്ങൾ  അവർ നൽകി; എന്നത്  വസ്തുത തന്നെയാണ് !. അച്ഛേ ദിൻ; (നല്ല-ദിവസങ്ങൾ ) ഓരോ  അക്കൗണ്ടിലേക്കും  15 ലക്ഷം  രൂപാ വീതം !; അയഥാർഥ്യമായ പ്രതീക്ഷകൾ  നൽകി ; പൊതുജനം  ഇതിന്റെ പൊള്ളത്തരം  എന്നേ തിരിച്ചറിഞ്ഞു !. ഇത് അധികാരമോഹിയുടെ  വെറും  വാചകക്കസർത്താണെന്ന്  അവർക്കെന്നേ  ബോദ്ധ്യമായി .      ഇപ്പോൾ  മോദി  ഭരണകൂടം  ഒരു  അബദ്ധങ്ങളുടെ കുന്നുതന്നെ  പണിതിരിക്കുകയാണ്, തൊട്ടു മുൻപുള്ള ഭരണാധികാരികളെ  വെല്ലുന്ന വിധത്തിൽ. സാമ്പത്തിക രംഗത്തെ  കെടുകാര്യസ്ഥത അതിശയിപ്പിക്കുന്നതാണ് ; തിരുത്താനാവാത്തവിധമുള്ള സാമ്പത്തിക പരാജയങ്ങൾ ;അനുകൂല കാലാവസ്ഥയിൽ പോലുമുള്ള വളർച്ചാനിരക്കിലെ  കൂപ്പുകുത്തലുകൾ ;തൊഴിലവസരങ്ങളുടെ  ശുഷ്കത ,കാർഷികരംഗത്തെ പ്രതിസന്ധികൾ; ഉല്പാദനനരംഗത്തെ മാന്ദ്യം ;അപനാ ണയീകരണം എന്ന  അത്യാഹിതവും  GST കെടുകാര്യസ്ഥതയും ,  കയറ്റുമതിയെ ഗണ്യമായി ബാധിച്ചു .  മറ്റുരംഗങ്ങളിലെ  സർക്കാർ പരാജയങ്ങൾ  ഇനി പുറത്തുവരാൻ  കാത്തിരിക്കുകയാണ്, അതാകട്ടെ  കൊട്ടിഘോഷിക്കപ്പെട്ട വിദേശ നയങ്ങളുമായും ആഭ്യന്തര സുരക്ഷാ ഇടപാടുകളുമായി  ബന്ധപ്പെട്ടതാണ് . 

             എന്നാലും,  അബദ്ധങ്ങൾ  അബദ്ധങ്ങൾ  തന്നെയാണ്  അത് അങ്ങനെതന്നെ  നോക്കി കാണുമ്പോൾ . യാഥാർത്ഥ്യവും പൊതു ജന ധാരണകളുടേയും ഇടയിൽ  മധ്യസ്ഥതയുടെ പാളികൾ ഉണ്ടായിരിക്കും.  ‘അപനാണയീകരണ അത്യാപത്തിനെ’   ഹ്രസ്വകാല രാഷ്ട്രീയ ലാഭവിഹിതമായി മാറ്റാനുള്ള മോദി  ഭരണത്തിന്റെ  രാഷ്ട്രീയ ഉടായിപ്പ്, ഈ സുതാര്യസത്യത്തിന്റെ പാഠപുസ്തക ഉദാഹരണമാണ്.   ഇതുകൂടാതെ, കൂടുതൽ   മെച്ചപ്പെട്ട ബദൽ ഉണ്ടെന്ന്  ഉറപ്പുണ്ടെങ്കിൽ മാത്രമാണ് ഭരണസംബന്ധമായ അസ്വാസ്ഥ്യങ്ങൾക്ക് രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാവുക. ഒരു ബദലിനു സാധ്യത ഇല്ലെങ്കിൽ കൂടി ,ഇപ്പോളുള്ളത്  ഏറ്റവും  മോശമാണ്  എന്നു  തിരിച്ചറിഞ്ഞുകഴിഞ്ഞാൽ – ‘ഈ ആഭാസനെ  പുറത്താക്കുക ‘ എന്നവർ  ആക്രോശിക്കും . അത്തരം  അവസരങ്ങൾ  മുൻപ് ഉണ്ടായിട്ടുണ്ട് .   മോഡി ഭരണകൂടത്തിന്റെ ജനപ്രീതി ഇതിനകം തന്നെ ആ പതനം കൈവരിച്ചിട്ടുണ്ടെന്ന് ചിന്തിക്കുന്നത്  വിചിത്രമായിരിക്കും!.

 

 ഒന്നും ചെയ്യാതിരിക്കുന്നതിൽ നിന്നും എന്തെങ്കിലും  ചെയ്തേക്കാമെന്ന്  പ്രതിപക്ഷം ബിരുദമെടുത്തു തുടങ്ങുമ്പോൾ മാത്രമാണ് , ലളിതമായ  ‘മോദിവിരുദ്ധത ‘ പ്രകടമാവുന്നത് . ഇത് മത്സരാധിഷ്ഠിത രാഷ്ട്രീയത്തിൽ ഒരു സാധാരണ പ്രതിരോധ തന്ത്രമാണ്, ഭരണ കക്ഷിയെ  എന്തിനുമേതിനും  വിമർശിക്കണമെന്നുമാത്രം  തീരുമാനിക്കുമ്പോൾ  അതിൽ  ചിലതെങ്കിലും  കുറിക്കു കൊള്ളും  എന്നുകരുതുന്ന  ലളിത ബുദ്ധിയാണ് . പ്രതിപക്ഷം  എന്ന  ആഡംബരത്തിൽ ,സഹകരണവും സ്ഥിരതയും വിസ്മരിച്ചുകൊണ്ട് നടത്തുന്ന പ്രതിപക്ഷ ഉഡായിപ്പുകൾ പലപ്പോഴും വിപരീത ഫലങ്ങളാണ് സൃഷ്ടിക്കുന്നത് .വിദേശത്ത് സമയം ചെലവഴിക്കുന്നു  എന്നുപറഞ്ഞു  പ്രധാനമന്ത്രിയെ വിമർശിക്കാൻ കഴിയും. അദ്ദേഹം അങ്ങനെ ചെയ്തില്ലെങ്കിൽ, തന്റെ അന്താരാഷ്ട്ര ഉത്തരവാദിത്തത്തെ അവഗണിക്കുന്നു  എന്നുപറഞ്ഞും ആരോപണം ഉന്നയിക്കാം.

 

അത്യാഹിതങ്ങൾ,  റയിൽവേ അപകടങ്ങൾ, പോഷകാഹാരക്കുറവ്, കർഷക ആത്മഹത്യകൾ എന്നിവ ഇപ്പോൾ മോഡി ഭരണകൂടത്തിന് എതിരായി  ചൂണ്ടിക്കാണിക്കുമ്പോഴും ഇതേ  അബദ്ധമാണ്  പറ്റുന്നത് . ജി.എസ്.ടിയ്ക്ക് (ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്) രൂപീകരിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കോൺഗ്രസ് പാർട്ടി ഈ സർക്കാർ നടപ്പാക്കിയതിൽ നിന്ന് ഒട്ടുംതന്നെ വ്യത്യസ്തമല്ല, അതിന്റെ പ്രത്യാഘാതങ്ങൾക്ക് ബി.ജെ.പി. യാണ്  ഉത്തരവാദി  എന്നു പ്രചരിപ്പിക്കുമ്പോൾ ഇത്തരം ഹ്രസ്വദൃഷ്ടിയുള്ള  വിമർശനങ്ങൾ വിമർശനങ്ങളുടെ  നൈതികതയാണ്  നഷ്ടപ്പെടുത്തുന്നത്; യാഥാർഥ്യം  അറിയുമ്പോൾ പൊതുജന തിരിച്ചു  ചിന്തിക്കും!. ഇത്തരം  ആരോപണങ്ങൾ  പൊതുജന വിശ്വാസം  നഷ്ടപ്പെട്ടുകഴിഞ്ഞ  ഭരണത്തിനെതിരെ  ചിലപ്പോൾ  ഫലപ്രദമായേക്കും ! .ഇപ്പോൾ  ഇത്  പ്രതിപക്ഷത്തിന്റെ  നിയമസാധുതയെ നശിപ്പിക്കാൻ മാത്രമേ  ഉതകൂ !.

 

കുറേക്കൂടി  സജീവവും  സ്ഥിരതയുള്ളതുമായാ  മോദി വിരുദ്ധ നിലപാടാകട്ടെ അവരുടെ  പരാജയങ്ങൾ  തുറന്നുകാട്ടിയുള്ളതുതന്നെയാണ്.  കഴിഞ്ഞ മൂന്നു വർഷങ്ങളിൽ, മോദി ഭരണത്തിൽ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ എതിർപ്പ് അതിന്റെ സങ്കുചിത ദേശീയവാദ വാചാടോപത്തെക്കുറിച്ചും ന്യൂനപക്ഷവിരുദ്ധ നിലപാടുകളെക്കുറിച്ചുമാണ് . ഗോവധ -വിജിലൻസ് തുടർന്നുവരുന്ന’ ആൾക്കൂട്ടത്തിന്റെ നിയമനടപ്പാക്കൽ , സ്വതന്ത്രചിന്തകരെ വക വരുത്തിയതിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ കൈകാര്യചെയ്തത്     , ഒരു ഏകീകൃത സിവിൽകോഡിനെതിരെയുള്ള  പ്രതിഷേധങ്ങൾ , ‘ശസ്ത്രക്രിയ- ദ്രുത-ആക്രമണങ്ങളെ  ‘ ചോദ്യം ചെയ്യൽ, കാശ്മീർ താഴ്വരയിലെ  മറ്റുപലയിടങ്ങളിലേയും സുരക്ഷാ സേനകളുടെ ക്രൂരതകൾക്കെതിരെയുള്ള  വിമർശനം , ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെയും, റോമിയോ -വിരുദ്ധ ഗുണ്ടാ സംഘങ്ങൾക്കെതിരെ യുള്ളനീക്കം ഇതൊക്കെ  ഏറ്റെടുക്കേണ്ടത് തന്നെയാണ് . പക്ഷേ  അത്  സംഘ പരിവാറിന്റെ  കൈയിൽ തന്നേ  വടി എത്തിക്കുകയാണ്  ഫലത്തിൽ  അത്തരം വിമർശനങ്ങളെ മോദി ഭരണകൂടം  സ്വാഗതം  ചെയ്യുകയും ചെയ്യും -അവർ ഉദ്ദേശിക്കുന്ന പ്രചാരണം തന്നെയാണത് -ന്യൂനപക്ഷങ്ങൾക്കെതിരെ ഭൂരിപക്ഷ ത്തിന്റെ സംഘ പരിവാർ മുഖം തന്നെയാണവർ  പരസ്യം ചെയ്യാൻ ആഗ്രഹിക്കുന്നത് .

ഒരു ഏകീകൃത സിവിൽ കോഡിനെതിരായ  പ്രതിഷേധം  ‘ന്യൂനപക്ഷ പ്രീണനത്തിന്റെ’ രാഷ്ട്രീയത്തിന്റെ തെളിവാണ്.സങ്കുചിത   ദേശീയവാദത്തിന് ,ഭരണകൂടത്തെ ചോദ്യം ചെയ്യുന്നത് അതിന്റെ ദേശീയതയുടെ പുനർ നിർണയത്തിന് തുടക്കം കുറിക്കുന്നു. ഭരണകൂടത്തിനെ  അതിന്റെ സാംസ്കാരിക അജണ്ടയിൽ നേരിടാൻ പാടില്ല എന്നല്ല.  നിരവധി ദീർഘകാല നടപടികൾ ഈ ലേഖനത്തിലൂടെ മുന്നോട്ടുവയ്ക്കുന്നു . എന്നാൽ, ഈ പോരാട്ടത്തിൽ ബി.ജെ.പിയോട്  മത്സരിക്കാനുള്ള സാംസ്കാരിക ആയുധങ്ങൾ പ്രതിപക്ഷത്തിനില്ല  എന്നുതന്നെ  നാം സമ്മതിക്കണം.  മതിയായ  തയാറെടുപ്പുകളില്ലാതെ യുദ്ധരംഗത്തു  ചാടിയാൽ -പാകമാകാതെയുള്ള  ആക്രമണം വിപരീതഫലമാണുണ്ടാകാറ് (‘A premature battle on this ground can be counterproductive’).

 
 
 
 
അവസാനമായി, ബി.ജെ.പി.വിരുദ്ധ മഹാസഖ്യമെന്ന  ഒറ്റമൂലിയിയാണ് പ്രതിപക്ഷം 2019 ലേ പൊതുതിരഞ്ഞെടുപ്പ്  അടുക്കുംതോറും ഇതു  പഴയ  കോൺഗ്രസ് വിരുദ്ധത പോലെത്തന്നെയാണ് ഇത് ‘കൃത്യ വിലോപ തന്ത്ര’ (default strategy,) മാണെന്ന് തോന്നുന്നു  ഒരുപക്ഷേ പ്രതിപക്ഷം  നിരങ്ങിയടുക്കുന്ന  നിസ്സഹായ പ്രതികരണമാവാം .യുക്തി സ്വയം പ്രകടിതണ്. ഗണിതശാസ്ത്രപരമായി  ശരിയുമാണ്  ബി.ജെ.പി ഇതര വോട്ടുകളുടെ കൂട്ടിച്ചേർക്കൽ 2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെ ഉയർന്ന വോട്ട് വിഹിതം നിലനിർത്തിയാൽപോലും ബി.ജെ.പി.ക്കു മുന്നിൽ പ്രതിപക്ഷ മുന്നണിക്ക് സഹായകമാകും. യുപി, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി.ജെ.പി. ഇതര കക്ഷികൾ വ്യത്യസ്തമായ, പൂർണ്ണമായ സമ്മദിദാനാ അടിത്തറ കൂടെയുണ്ടെങ്കിൽ, അത് കൈമാറ്റം ചെയ്യപ്പെടുമെങ്കിൽ, ഇത് നിർണ്ണായകമാകും. യഥാർത്ഥ കൂട്ടിച്ചേർക്കലിനു പുറമേ, ദേശീയ തലത്തിൽ ബി.ജെ.പിക്ക് എതിരെ  വിജയസാധ്യതയുള്ള  ബദൽ  നല്ലതുതന്നെയാണ്.
 
 
 
എന്നാൽ,  യഥാർത്ഥ ജീവിതസാഹചര്യത്തിൽ ഇത്തരം പ്രതിപക്ഷ  ഐക്യം വിജയത്തിലേക്കു  വിവർത്തനം ചെയ്യണമെന്നില്ല . ഒന്ന്, വോട്ടിന്റെ ഒരു സംഖ്യയിൽ നിന്നുള്ള ആനുകൂല്യങ്ങൾ കൂടുതലായി. ഒന്നാമതായി, വൻകിട സംസ്ഥാനങ്ങളിൽ പ്രതിപക്ഷ ഐക്യം അപ്രസക്തമാണ്. ഈ സംസ്ഥാനങ്ങൾ ഒന്നുകിൽ സാക്ഷീകരിക്കുന്നു

 
 (പ്രൊഫ .യോഗേന്ദ്ര  യുടെ  പ്രൗഢ  ലേഖനത്തിന്റെ  ശേഷം  ഭാഗം  ഞാൻ  പഠിച്ചുകൊണ്ടിരിക്കുകയാണ്  ഫ്രഞ്ച്  വിപ്ലവകാലത്തു  വോൾട്ടയർ ,റൂസ്സോ ,മോണ്ടെസ്ക്  മുതലായവർ  നടത്തിയ  പ്രസംഗങ്ങളോടാണ്  താരതമ്യം  ചെയ്യാൻ തോന്നുന്നത് , കഴിഞ്ഞ ആഴ്ച  നേരിട്ടു  സംസാരിച്ചപ്പോഴും  ചർച്ചകളിൽ  സജീവമായി  പങ്കെടുത്തപ്പോഴും !   അടുത്ത  ഭാഗം  നാളെത്തന്നെ  പ്രസിദ്ധീകരിക്കുന്നതാണ് –ക്രിസ്  , പ്രൊഫ .യോഗേന്ദ്രയുടെ  ആംഗലേയ  ഭാഷയിലുള്ള  ലേഖനം  താഴെ ലിങ്കിൽ  ഉണ്ട് . മൊഴിമാറ്റത്തിലും  ആശയങ്ങളിലുമുള്ള  വിമർശനങ്ങൾ , പോരായ്മകൾ  ദയവായി  മറുകുറിപ്പായി  മുഖപുസ്തകത്താളിൽ  പതിക്കണമെന്ന്  താഴ്മയായി  അപേക്ഷിക്കുന്നു . )                   Read the Original essay by Prof.Yogendra ->http://india-seminar.com/2017/699/699_yogendra_yadav.htm

Save Western Ghats and Climate of Keralam.

Paschima Ghatta Reksha Yathra – To save  Western Ghats and   Kerala Farmers.                                                                 by  Prof.Gopalakrishna Panicker (Kris)

Read the Malayalam version in

1)പശ്ചിമ ഘട്ട രക്ഷായാത്രയും , പരിസ്ഥിതി രാഷ്ട്രീയത്തിന്റെ ദാർശനിക മാനങ്ങളും 

2)പശ്ചിമഘട്ട രക്ഷായാത്രയും, സംഘാടനത്തിൽ വേണ്ട തിരുത്തലുകളും!.

3)വല്ലാർ പാടവും പിന്നെ വിഴിഞ്ഞവും വികസനം അല്ല വിനാശമാണ് !

Also  read

4)  Why I oppose Vizhinjam Port —- Prof.Gopalakrishna Panicker 

5)ഹിന്ദു -ഫാസിസവും ജാതി വ്യവസ്ഥയും

  1. ‘Paschima Ghatta Reksha Yathra’ (PGRY) is an initiative to  Save The Western Ghats , kerala climate  and farmers!. Started from ‘Vellarikkunde’ near Kerala- Karnataka border on 16/08/2017. Taking nearly 47 days, excluding the Onam Holidays and Gandhi Jayanthi on October 2nd. Reached 137 centres; spread over, all the 14 districts of Kerala, where people’s resistances are in progress. Average four meetings per day;  Interacting with   nearly 200 people in every  meetings!; Total of  200X 4X 47 = 37600 and thousands of others watching us through social media;  including you !; Reading this blog!.  The concluding session was  on October 17th 2017 . Yathra was inaugurated by respected Prafulla Samantara, He was again  with us in Trivandrum spending two memorable  days!.  Our  first demand,  is ‘implement Prof.Gadgil Commitee Report.

 

 

 

 

2.We have  prepared good number of booklets and articles in Malayalam. Praesidium consists of five state committee members of Paschima Ghatta Samrakshana Ekopana Samithi [PGSES],  was  entrusted with the job of leading the ‘ ‘Paschima Ghatta Reksha Yathra’. Consensus regarding the meeting arrangements  were  that  PGRY team members,  should take only ten to fifteen minutes for addressing the public, briefly describing our mission and vision. Maximum time should be spent in  interacting  with the  leaders of various movements. An introduction and concluding reply by two leaders, in rotation, while others discussing the organisational matters, required SWOT Analysis (Strengths, Weaknesses, Opportunities and Threats)of  problems of the  movement, required piece meal social engineering  with the  leaders, preferably over a cup of tea!. In between there can be the  street play, music performance by the team lead  by Thankachan Karumadi, the presentations by local organisers, describing their problems, relevant questions, challenges, hopes, strengths and weakness. Naturally it was compromised very many times!;  the  infantile disorders as expected!.

3 This blog is intended to give a deeper epistemological foundation of our Mission and Vision . The English version, with much more details; having it’s continuity with my previous blogs in Malayalam includes detailed analysis with references, contains the essence of feedbacks  from hundreds of discussions carried out. We are happy to get strong criticism from the academics and the wise,  from diverse disciplines. It is the only way we can make ourself better!

4. Always in History, there were series of continuities and brakes, with unpredictable interludes in between! Realizing the continuity with the ‘Indian renaissance movement’ , during the first few decades of the last century, lead by Great Ayyankali, Sreenarayana Guru ,Dr.B.R Ambadker, Periyor Ramaswami and good many green movements like ‘Save Western Ghats Rally in 1984, Silent valley movement, Paschimagatta samvada yathra’ in 2014 etc.

5.We have organised ‘PGRY’ with some qualitative changes in structure, presentation, strategy and paradigm, reading the ‘text relevant to the context’. Respecting great leaders advocating  liberal democracy; Contextualizing their  difference; enable us to espouse pluralism in strength and style.

6 The most important single slogan, we uphold is; ‘Impliment Prof.Madha Gadgil committe Report’  as it brilliantly stress the need for decentralisation, democratic principles and concept of ‘Swaraj’. Empowering the local people to have their say in protecting the environment, diversity and harmony among different species and even within each species including the human race and even between individuals with logical sufficiency and moral responsibility.

7. Other liberal democratic socio-political demands like secularism, farmers issue, land for the landless farmers, protection of natural habitat of the marginalised people like Adivasi, Dalits and fisher folks, almost like the demand for protecting the endangered species, got woven in to the very fabric of our foundational principles.

8.As we are entering to the next phase of our ‘historic mission’, it is worth to do some ‘Introspection, consolidation of gains in terms of it’s effect on social thinking, synergy, enthusiasm and hopes created among the leaders and cadres of different movements in different stages of progress and do the required corrections in strategy, method and Paradigm!

dr-b-r-ambedkar-quotes-wallpaper blogimage1

9 We have given priority in visiting centres were people’s resistance against Land Mafia and Mining Mafia are taking shape, where marginalised farmers are facing expulsion from their ancestral abode . Now watch few vedios and photos from the Yathra ->madayippara1_nkambala highschoolmeeting in pattampibabuji_Madayil_nIMG_20170824_185042TMSathyan_Madayigkpin Madayi

 

10. Kite above in the picture below seems to be a symbol , trying to snatch  some body , will it succeed? . Answer seems to be Yes ! and it snatched at-least one(or more)! to the opposite camp! supporting Vizhinjam Project. The kiteand_leaders of PGRY

 

11 .Respecting decentralisation and pluralism. PGRY is suppose to be lead by a ‘Praesidium’ and in search of more competent leaders from every districts!. Inviting them with due respect to the leadership!. As we know from experience that a single unquestionable leader is prone, to get corrupted , compromised! or even get assassinated!(If the words, deeds and thoughts of the  leader is in, harmony with the foundational principles of the organization!) .

12.We have joined hundreds of genuine democratic movements against corruption, the unholy nexus of ruling and opposition parties in Centre and States orchestrated by crony capitalists and Mafia!. In fact these are the common denominators against which the aggrieved common people are fighting. There were systematic attempts from the ruling echelons of power during different régimes to subvert Prof. Gadgil’s report, Rajamanikyam report and sincere attempts made by former environment minister, Jayaram Remesh. Let us see whether alternatives are possible!. For that purpose, one has to go to the root of the problem by learning its Chemistry, Dynamics and Evolution.

13.According to genetic and fossil evidences, Homo sapiens evolved in to anatomically modern humans solely in Africa, between 200,000 and 210,000 years ago, for almost the whole of human history, before the neolithic revolution nearly 10,000 years ago, our ancestors lived as Hunter gatherers . We know that there are still tribes in deep Amazon forests, Africa, Andaman etc. where respectful tribes are living happily in ‘Hunter gatherer stage’. Just listen to the world views of 100 individuals in your own locality, or study the postings and response of all your social media friends!. They espouse different philosophies or world views emerged during the hunter gather stage to the present!; With all those tribal taboos, superstitions, mindset of savagery, animal instincts and few with civility and openness that we are advocating now!. The proud ‘Bush men’ is an iconic example; The Bushmen are the indigenous peoples of southern Africa. Largely hunter-gatherers, their territory spans several ‘NATIONS’!. They have called the region home for tens of thousands of years. The tribes are well-known for the profound connection they have with their land, for their intimate knowledge of the natural world, and the delicate balance they have maintained for millennia with the environment. Unfortunately we can’t undo history and it never repeats!. Mankind has lived by hunting (or fishing) and gathering edible items and scavenging!. Our ancestors, the hunter-gatherers, lived naturally.

14. After the Neolithic Revolution, especially the practice of monoculture; cultivating a single crop in large areas, has done some damage to the harmony and diversity of nature, but was not at all significant then, and our ancestors learned to live with that and always migrated to new places!.

15.The Industrial Revolution with new manufacturing processes in the period from about 1760 to 1840. Gradually brought new economic order, echelons of power , socio -political super structures; Modern mutations of tribal taboos with notions of state nations, linguistic, communal ,caste, and ethnic divisions with help of media to promote business interest. The damage become severe . We are facing now the ‘ecological catastrophe under the effective explosions of industrial civilization’. Just imagine, how with out the  help of large scale transportations and communication systems, such  big ‘sate-nations’ would be  possible?.

16. Almost all available ancient scriptures, have expressed worship of nature!. Saint Francis of Assisi considered all creations – animals, plants, natural forces, Sun, Moon as our brothers and sisters. ‘Pantheism’  evolved as a belief that ‘Nature is God’. Some schools of Pantheists do not even believe in an anthropomorphic God. Three celebrated attributes, Omniscience,Omnipresence and Omnipotence as per monotheistic religion are fitting very well to nature the Supreme!. Pantheism holds broad ranges of doctrines, popularized in western culture, as a Theology, Philosophy or Theosophy based on the work of the 17th-century philosopher Baruch Spinoza, (Ref:His book Ethics published in 1677). Romanticism was the literary counterpart of the same .

17.In “Tintern Abbey” Wordsworth’s expresses his pantheistic views : 

 …..Of something far more deeply inter fused,

Whose dwelling is the light of setting suns, 

And the round ocean and the living air,

And the blue sky, and in the mind of man….

18. Shelley’s “Ode to the West Wind” and “Mount Blanc” , the Second generation of romantic poets- John Keats,Lord Byron etc, in English and in good many other languages and cultures succeeding or preceding the tradition of romantic aesthetics.

19.Later ‘Elegies on Mother Earth and Nature’ appeared, world wide. In my own language ‘Malayalam’, good number of such poems were widely read and appreciated . During our ‘Reksha Yathra’ (PGRY) itself, poems of great O.N.V Kurup and Injakkadu Balachandran were recited, repeatedly and quoted in public speeches.

20. While appreciating the emotional content, intellectual honesty, effectiveness and poetic sensibility, just like any other form of art or literature, we can’t refrain from pointing out that ,”It is not sufficient even though necessary”. We also need rational and logical arguments to build the socio-political alternative to protect diversity and harmony of nature and humanity. It needs deeper frames of Natural Science, Social Sciences, Knowledge and Epistemology available during every epoch with the required prudence!. Data–>Information–>Knowledge–>Wisdom, is the trajectory to become wise, in due course to arrive at meaning full problem solving end, to give the best results at least partially in every epoch, providing matured and ‘civilised’ better world view!.

21.In that frame, great contribution from Chief of Seattle with his two letters addressed to the President of the United States, Mr Franklin Pierce, in1852 is remarkable and Inspiring!. It has the required emotional content, deep agony against the threat of getting displaced from their habitat!; and logical sufficiency and continues to inspire generations to come.

.chifof seatil

22.Few Quotes from Chief Seattle/


“The President in Washington sends word that he wishes to buy our land. But how can you buy or sell the sky? The land? The idea is strange to us. If we do not own the freshness of the air and the sparkle of the water, how can you sell them? Every part of this earth is sacred to my people. Every shining pine needle, every humming insect. All are holy in the memory and experience of my people……..
We are part of the earth and it is part of us. The perfumed flowers are our sisters. The bear, the deer, the great eagle, these are our brothers. The rocky crests, the juices in the meadow, the body heat of a pony, and man, all belong to the same family…..
This we know: The earth does not belong to man, man belongs to the earth. All things are connected like the blood that unites us all. Man did not weave the web of life; he is merely a strand of it. Whatever he does to the web, he does to himself…..
When the last red man has vanished with his wilderness and his memory is only the shadow of a cloud moving across the prairie, will these shores and forests still be here? Will there be any of the spirit of my people left?….
…We love this earth as a newborn loves its mother’s heartbeat. So if we sell you our land, love it as we have loved it. ….
As we are a part of the land, you too are part of the land. This earth is precious to us. It is also precious to you. One thing we know: There is only one God. No man, be Red Man or White Man, can be apart. We are all brothers.”

23.”Native American isn’t blood. It is what is in the heart. The love for the land, the respect for it, those who inhabit it, and the respect and acknowledgement of the spirits and elders. That is what it is to be Indian.”…
“We are all one Tribe, the Human Tribe… ” 
“Yonder sky that has wept tears of compassion upon my people for centuries untold, and which to us appears changeless and eternal, may change. Today is fair, tomorrow it may be overcast with clouds. My words are like the stars that never change. …..White Men, these shores will swarm with the invisible dead of my tribe, and when your children’s children think themselves alone in the field, the store, the shop, upon the highway, or in the silence of the pathless woods, they will not be alone. In all the earth there is no place dedicated to solitude. At night when the streets of your cities and villages are silent and you think them deserted, they will throng with the returning hosts that once filled them and still love this beautiful land. The White Man will never be alone.

Let him be just, and deal kindly with my people, for the dead are not powerless. Dead, did I say? There is no death, only a change of worlds.”

/End quotes. Read the full text of Chief Seattle’s letter…>

http://www.ascensionnow.co.uk/chief-seattles-letter-to-the-american-president-1852.html

 

24 .Next phase of systematic and scientific approach came from Rachel Louise Carson, an American marine biologist, author, and conservationist whose book ‘Silent Spring’ and other writings are credited with advancing the global environmental movement.

As an aquatic biologist and nature writer in the 1950s. ‘The Sea Around Us’ won her a U.S. National Book Award, The Edge of the Sea, and the reissued version of her first book, Under the Sea Wind, This sea trilogy explores the whole of ocean life from the shores to the depths.

Late in the 1950s, Carson turned her attention to conservation, especially some problems that she believed were caused by synthetic pesticides. The result was the book Silent Spring (1962), which brought environmental concerns to an unprecedented share!. and appreciation . Although Silent Spring was met with fierce opposition by chemical companies, it spurred a reversal in national pesticide policy, which led to a nationwide ban on DDT and other pesticides. It also inspired a grass-root environmental movement world wide. Carson was posthumously awarded the Presidential Medal of Freedom

..Image (below) — Rachel Louise Carson (May 27, 1907 – April 14, 1964)

RachelCarson1

25.Another remarkable attempt to protect environment with logical sufficiency, passion and wisdom came from Swamy Nithychaithanya Yathi , disciple of Sri Narayayana Guru, a stalwart of ‘Kerala renaissance movement’. He has raised voice against the ‘Quarry mining ‘ way back in 1975!. We have visited his native place, Kalanjoor in Pathanamthitta district of Kerala. Ironically the whole area is a hell now with hundreds of quarries!. A former minister of Kerala is said to be the owner of those quarries.

Swamy Nithychaithanya Yathi->Yathi

26 Greatest contribution and sincere effort later came from Pope Francis. His second encyclical ‘Laudato si’ (“Praise be to you”) with a sub title “On Care For Our Common Home”. Is the ‘ Magna Carta’ to Lovers of nature and Humanity. The Pope criticises consumerism and irresponsible development, laments environmental degradation and global warming, and calls all people of the world to take “swift and unified global action”.The encyclical, dated 24 May 2015, published on 18 June 2015 accompanied by a news conference. The Vatican released the document in Italian, German, English, Spanish, French, Polish, Portuguese and Arabic alongside the original Latin.

Please read Laudatosi at –>https://laudatosi.com/watch

27.In spite of all these honest, logical and humanitarian attempts, why the authorities are still carrying on with this unethical, suicidal attempts to destroy our home , great habitat of billions of wonderful specious .

To understand this curious fact, we have to turn back the pages of History, Even though ‘our civilization is still in its infancy’ (Ref; Karl Popper) , We have learned much, Let us forget the dark pages of savagery, tribal wars, cannibalism, slavery , caste-ism and very many primitive taboos of which we are ashamed off (some variations of this, still continues, sadly in different parts of the world including in our own country ). Our Democracy from the very early period of Pericles (B.C. 495 – 429 BC) itself has survived with much compromises and infantile disorders. Dirty tricks advocated by Machiavelli (Niccolò di Bernardo dei Machiavelli; His book ‘ The Prince’ published in 1513, Chanakya of India (4th century BCE, Also known as Kauṭilya or Vishnugupta, with his ‘text’, Artha Shastra,) are getting operated with much propensity, sometimes with few mutations!.

28. The modern version of Machiavellian politics with unholy nexus of political parties ,industrialists , pseudo intellectuals ,orchestrated by crony capitalists, started after the World War II. Billions of dollars were spent to make the ‘Little Boy and Fat -man’ the Atom bombs, that changed the course of History. Best brains available, from Science, Technology, Industry, Politics , Bureaucracy and Military joined  ‘the Manhattan project ‘ to finish the enemy; to discover the most effective way to do the mass killing within minutes!. But after the tragic disaster,  the world consciousness, got shocked like anything!. There was tremendous pressure, even from the inner consciousness of individuals involved!. To decommission the multi billion infrastructures which produced the ‘Greatest Killer’ which made a ‘hell on earth’as reported by leading media, world-wide. But after producing just two prototypes, how can they afford to decommission the mega project! (The impossibility of decommissioning, an atomic power plant is not known at that time !). What type of business model it would be? ; A new nexus of ‘ Big pillars of the society’ with media and ‘opinion makes’ emerged!. 21st Millennium counter part of the same is the ‘Post Truth’!. Nuclear power plants appeared word wide with a pretext of producing electricity!. Using the hell of heat generated while Uranium 235 is undergoing chain reaction and few neutrons among the three each from every U235, during fission ,is captured by some U236, available nearby, some of the neutrons escape through the surface, this is the reason for ‘critical mass of U235 to trigger chain reaction! (Enriched Uranium contains nearly 17% of U235 and the rest U236), on absorbing neutrons U236 eventually get converted to fissionable Plutonium!(Pu239 has a higher probability for fission than U-235 and a larger number of neutrons produced per fission event, so it has a smaller ‘Critical Mass’). Pure Pu-239 also has a reasonably low rate of neutron emission due to spontaneous fission(10 fission/s-kg), making it feasible to assemble a mass that is highly supercritical before a detonation ‘Chain reaction’begins; Pu-239 is the stuff behind the modern Atom Bombs !. Enrichment of Uranium process become the job of Nuclear power reactor!; Atomic power plant to produce electric power is a lie ! using the huge amount of heat in the form of radiation and K.E of moving particles is used to produce steam and then electricity is just a by-product! And the advertisement of this invention is for getting public sanction to carry on with the sinister design of the greatest evil technology, ever produced! The huge expenses, disastrous environmental destruction, pollution and the impossibility of decommissioning the plant even after thousands of years are classified secrets kept under the carpet! It is the present day model of the so called ‘Development’. The Narmada, Koodamkulam , Vizhinjam are all living examples of this conspiracy against Nature and all living organisms!.

29.Every ‘Thesis’ gradually gives propensity to its ‘Antithesis’! Thanks to Georg Wilhelm Friedrich Hegel (1770 -1831). I am dropping the Synthesis part! As it would just be another ‘Thesis’ relevant to the next phase of Continuities and Brakes! Anti-Thesis of this ‘Post Truth’ is ‘ Demand for transparency’ decentralisation and theRight to information’ ! Laudato si’ and ‘The Nobel Peace Prize 2017 declaration’ are the silver lines in that right direction towards progress of Human Civilization!.

30.Thanks to Papa! (Pope Francis ) and his encyclical ‘Laudato si’ ,in moulding the the social thinking to counter the ‘Post Truth conspiracy’ . The Nobel Peace Prize 2017 was rightly awarded to the International Campaign to Abolish Nuclear Weapons (ICAN)“for its work to draw attention to the catastrophic humanitarian consequences of any use of nuclear weapons and for its ground-breaking efforts to achieve a treaty-based prohibition of such weapons”, is an indication of change in social thinking! . Thank you Pappa! . Let me quote few wise words from His historical Laudato si’

quote /

……“ecological catastrophe under the effective explosion of industrial civilization”,..…..Saint John Paul II became increasingly concerned about this issue. In his first Encyclical he warned that human beings frequently seems “to see no other meaning in their natural environment than what serves for immediate use and consumption”. Subsequently, he would call for a global ecological conversion…. Outside the Catholic Church, other Churches and Christian communities – and other religions as well – have expressed deep concern and offered valuable reflections on issues which all of us find disturbing. To give just one striking example, I would mention the statements made by the beloved Ecumenical Patriarch Bartholomew, with whom we share the hope of full ecclesiastic communion. Patriarch Bartholomew has drawn attention to the ethical and spiritual roots of environmental problems, which require that we look for solutions not only in technology but in a change of humanity; otherwise we would be dealing merely with symptoms. He asks us to replace consumption with sacrifice, greed with generosity, wastefulness with a spirit of sharing, an asceticism which “entails learning to give, and not simply to give up. It is a way of loving, of moving gradually away from what I want to what God’s world needs. It is liberation from fear, greed and compulsion”…….More than fifty years ago, with the world teetering on the brink of nuclear crisis, Pope Saint John X XIII wrote an Encyclical which not only rejected war but offered a proposal for peace. He addressed his message Pacem in Terris to the entire “Catholic world” and indeed “to all men and women of good will”. Now, faced as we are with global environmental deterioration, I wish to address every person living on this planet. In my Apostolic Exhortation Evangelii Gaudium, I wrote to all the members of the Church with the aim of encouraging ongoing missionary renewal. In this Encyclical, I would like to enter into dialogue with all people about our common home…..he also pointed out that this should not lead to “indiscriminate genetic manipulation”…….

(Encyclical paragraph 47- reads ) ….Furthermore, when media and the digital world become omnipresent, their influence can stop people from learning how to live wisely, to think deep going unheard amid the noise and distractions of an information overload………Efforts need to be made to help these media become sources of new cultural progress for humanity and not a threat to our deepest riches. True wisdom, as the fruit of self-examination, dialogue and generous encounter between persons, is not acquired by a mere accumulation of data which eventually leads to overload and confusion, a sort of mental pollution. /unquote

31. Thank you!  Papa!.   Yes!. We know  the glorified extravaganza  of ‘Post truth’ . It  is an oxymoron – opposite to the meaning of truth  we learned .  “And ye shall know the truth, and the truth shall make you free.”‘-John 8:32-  Kings James Bible  version.  As  they are interested in keeping us in chain of lies and they need ‘untruth ‘ and its ornamented version!. The   ‘post truth’. The truth about this conspiracy  will be exposed in  due course of History  as we know Conspirators rarely consummate their conspiracy.” (Ref; Karl Popper in Open society and its Enemies-Page 307). Since number of stakeholders with antagonistic interests are usually involved in such conspiracies!. Science and technology are not that much neutral;  from the beginning to the end of the  process;  Only logical  consolation ,we can have is that our  ‘civilization is still in its infancy’ – hope to become better rational and open as it get matured. Up to that it is our moral responsibility to have faith in our democratic pursuits – Encourage  democratic movements ,respecting rule of law. Otherwise total anarchy will spoil our dreams!. So our moral responsibility (Just like the dictum of  “Legal positivism is our moral responsibility”-Immanual Kant ) is to  oppose and  expose , all mutations of terrorism  including Fascism, Maoism , ISIS etc . We to  do the required Social  Engineering to enhance Knowledge and Wisdom .  

karl popper    

Sir Karl Raimund Popper(28 July 1902 – 17 September 1994)    20th century’s greatest Philosopher of Science.

immanual kant

Immanuel Kant (22 April 1724 – 12 February 1804) the central figure in modern philosophy argued that reason is the source of morality, the aesthetics arises from a faculty of disinterested judgement,  space and time are forms of human sensibility, and that the world as it is “in-itself” is independent of man’s concepts of it. Kant took himself to have effected a “Copernican revolution” in philosophy, Has given a ‘paradigm shift ‘ in our understanding of metaphysics, epistemology, ethics, political theory, and aesthetics.

32.Quoting Karl Popper from ‘Open society and its Enemies /

“….civilization which might be perhaps described as aiming at
humaneness and reasonableness, at equality and freedom; a
civilization which is still in its infancy, as it were, and which
continues to grow in spite of the fact that it has been so often
betrayed by so many of the intellectual leaders of mankind. It
attempts to show that this civilization has not yet fully recovered
from the shock of its birth—the transition from the tribal or ‘closed
society’, with its submission to magical forces, to the ‘open
society’ which sets free the critical powers of man. It attempts to show that the shock of this transition is one of the factors that have made possible the rise of those reactionary movements which have
tried, and still try, to overthrow civilization and to return to
tribalism. And it suggests that what we call nowadays
totalitarianism belongs to a tradition which is just as old or just as young as our civilization itself.”/

Unquote. [ Introduction to his ‘Magnum opus’   ‘The Open Society And Its Enemies Karl R. Popper -1962]
33.H.G. Wells in ‘The Outline of History: Prehistory to the Roman Republic’ Page 326 reads –>

quote /

The last twenty-three centuries of history are like the efforts of some impulsive, hasty immortal to think clearly and live rightly. Blunder follows blunder; promising beginnings end in grotesque disappointments; streams of living water are poisoned by the cup that conveys them to the thirsty lips of mankind. But the hope of men rises again at last after every disaster”/unquote .

Alexis de Tocqueville who wrote in mid 1800 ,about the French Revolution ,”Began with a push towards decentralization…[but became,]in the end, an extension of centralization.” It seems to be true in the whole ‘HiStory’!.

/Unquote

34. The ‘PGRY ’ was inaugurated by Social activist Adv.Prafulla Samantra, the winner of prestigious, Goldman Environmental Prize, for his “…Historic 12-year legal battle that affirmed the indigenous Dongria Kondh’s land rights and protected the Niyamgiri Hills from a massive, open-pit aluminium ore mine.”. Sri. Prafulla Samantara has also given the keynote address  on 15/10/2015, at Trivandrum. Next picture  is that of respected Prof.Madhave Gadgil.

gadgil_talking

 

 

 

 

 

35. In this ‘Post truth Era’  organising movements respecting pluralism, decentralisation and inclusiveness  is not an easy task  we know!. We are also facing dichotomy as the  natural reflection of extreme  diversity and socio- political ,religious and caste undercurrents with tribal taboos , Fascists and totalitarian bad tricks . ‘Our civilization is still in its infancy’ -(ibid ) is the only consolation and optimistic tint ,  but trying to convert our weakness as challenge and  our disadvantage in to advantage. It  seems to be productive , would be happy to get  strong criticisms as it is the only way to get ourself corrected, which again  recognises the fact that our ignorance is infinite and our knowledge is finite- the basic paradigm underlining pluralism and inclusiveness .

36.We have visited hundreds of places where people’s resistance to protect their fertile land is in progress !. Also interacted effectively with ‘Endosulfan ‘ victims in Kasergode district and their leader Ambalatthara Kunjikrishnan and Plachimada movement leader ‘Mr. Vilayodi Venugopal accompanied us in two districts and were  actively with us during the closing days  of our Yathra as well .   We were much interested in joining Kisan Mukthi Yathra Lead by Prof Yogendra Yadav ,at Thrissur , but due to time and other constrains, it has not happened!. But on 21st September 2017 few of us including Mr. Vilayodi Venugopal have reached the Kerala- Tamil Nadu boarder to receive the ‘Kisan Mukthi Yathra’and returned to Cochin to join back the Paschimagatta Reksha Yathra .

This is my photo doing ‘Jalasanam’ (floating freely on deep water)  in a lake near Madayippara, Kasergode ,Keralam, South India—>    

GKP_Jelasanam_n

Kris -(Prof. Gopalakrishna Panicker), author of the blog doing ‘jalasanam’ (floating freely on deep  water)  in a  lake in Madayippara ,in Kasergod the northern most district of Keralam, my native state in India.  It is important to me, as I used to practice the same for years but I can’t do it anywhere now in the river Manimala or Pampa – and the four rivers flowing through my native place Kuttanadu – nearly 2 meters below the sea level is now the dumping yard of rubbish, pesticides , human excreta  running down from the entire breadth of my state Kerala .  I used to watch these rivers from its banks ,   with tears running down!.  I have born and brought up near these two rivers, now it has got polluted like anything and I can’t practice the same there, and has not done this for the last five years!. Earlier I use to do this for hours in Manimala river at Neerattupurem in ‘Kuttanadu’, Alleppy  district where I have lived for nearly 50 years!. Now in Changanacherry, Kottayam district and I can’t  swim in in nearby polluted  rivers now a days!  Watch the  video  taken and edited by Reveendran Master from Kasergod.  

https://www.facebook.com/Ravindrankoolothvalappil/videos/1885252395124596/?fref=mentions&pnref=story

 

 

പശ്ചിമഘട്ട രക്ഷായാത്രയും, സംഘാടനത്തിൽ വേണ്ട തിരുത്തലുകളും!.

blogfeaturedimage1
 Please read the English version (not a verbatim translation) with much more details -> Save Western Ghats and Climate of Keralam.

2017  ഓഗസ്ററ് 16  മുതൽ  കാസർഗോഡ്  വെള്ളരിക്കുണ്ടിൽ  നിന്നും  ആരംഭിച്ചു  ഒക്ടോബർ 16 ന്  തിരുവനന്തപുരത്തു  വിഴിഞ്ഞത്ത്  സമാപിക്കുന്ന  പശ്ചിമഘട്ട രക്ഷായാത്ര ​യുടെ ‘തുടക്കം  മുതലുള്ള  ദർശന  രൂപീകരണത്തിലും,  സംഘാടനത്തിലും  സജീവമായ  പങ്കാളിത്തം  നടത്തിയ, ഒരു സാധാരണ  പരിസ്ഥിതി  പ്രവർത്തകൻ  എന്നനിലയിലും,  പശ്ചിമഘട്ട സംരക്ഷണ  ഏകോപന സമിതിയുടെ  വൈസ് -ചെയർമാൻ  എന്ന നിലയിലും  ചില  വിഷയങ്ങൾ  പൊതുജനങ്ങളുടെയും,   മറ്റു മുഖ്യ സംഘാടകരുടെയും, പശ്ചിമ ഘട്ട സംരക്ഷണ ഏകോപന സമിതിയുടെ  സംസ്ഥാന കമ്മറ്റി  അംഗങ്ങളുടെയും, ജില്ലാ, പ്രാദേശിക  നേതാക്കളുടെയും  ശ്രദ്ധയിലേക്ക്  കൊണ്ടുവരാൻ  ആഗ്രഹിക്കുന്നു !  തെറ്റുണ്ടെങ്കിൽ  നിശിതമായി  വിമർശിച്ചു  തിരുത്തുക!.  അത്  നാം  ഉയർത്തുന്ന  കാതലായ  പ്രശ്നങ്ങളെ  സംബന്ധിച്ചു  കൂടുതൽ വ്യക്തമായ ധാരണയ്ക്കും,  യുക്തിഭദ്രമായ  പരിഹാര  നിർദ്ദേശങ്ങൾക്കും  ഉതകും  എന്നതുകൊണ്ടു തന്നെയാണ്  ഈ  കുറിപ്പ് .    ​പതിന്നാലുജില്ലകളിലെ ജനസമര കേന്ദ്രങ്ങളിൽ  നടത്തിയ  ഇടപെടലുകളും  അവിടെയുള്ള  വിവിധ  പ്രശ്നങ്ങളെ സംബന്ധിച്ച  നേരറിവുകളും   നമ്മുടെ  നിലപാടുകളെ  ശക്തമായി  സ്വാധിനീക്കരിക്കുക  തന്നെവേണം!. പുനർചിന്തകളും,   നിരന്തരമായ  തിരുത്തലുകളും  സംഘടനയുടെ  വളർച്ചയ്ക്കും, യുക്തിഭദ്രമായ നിലപാടുകളുടെ  പൊതുജന സമ്മതിക്കും അനുപേക്ഷണീയമാണ്  എന്നുതന്നെയാണല്ലോ  നാം കരുതുന്നത്? .

  

പശ്ചിമഘട്ട രക്ഷായാത്ര ​ നയിക്കുന്നത്  ഏഴോ, എട്ടോ പേർ അടങ്ങിയ ഒരു പ്രെസീഡിയം ആയിരിക്കണം എന്നു തീരുമാനിച്ചപ്പോൾ   നമ്മളാണ് കേരളത്തിന്റെ  പരിസ്ഥിതിയെപ്പറ്റി  അവസാന  വാക്കുകൾ പറയാൻ  സർവദാ   യോഗ്യർ  എന്നുള്ള  മിഥ്യാ ധാരണയൊന്നും നമുക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു !. നമ്മെക്കാൾ  പ്രഗത്ഭരും  ഉത്തരവാദിത്വത്തോടെ  സാമൂഹിക പ്രശ്നങ്ങളിൽ  യുക്തിഭദ്രമായി  ഇടപെടാൻ കഴിയുന്നവരെ കണ്ടെത്തുകയും അവരെ,   നേതൃത്വ പരമായ ഉത്തരവാദിത്വങ്ങളിലേക്ക് ,ബഹുമാനപുരസ്കരം,കൊണ്ടുവരിക എന്നതും  നമ്മുടെ  പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു!. അത് കുറെയൊക്കെ വിജയിച്ചു ; എന്ന്  പറയുന്നതിൽ സന്തോഷമുണ്ട്; എന്നാൽ  അവരിൽ പലരും  ഒന്നോ, രണ്ടോ മീറ്റിങ്ങുകളിൽ മാത്രമോ,  ഒന്നോ, രണ്ടോ ജില്ലകളിലെ  പ്രവർത്തനങ്ങളിൽ മാത്രമോ ആയി  ചുരുങ്ങാൻ  ശ്രമിച്ചത്  മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ തന്നെയാവണം;  എന്നു കരുതാൻ ശക്തമായ ന്യായങ്ങളും, പങ്കുവയ്ക്കപ്പെട്ട അഭിപ്രായങ്ങളും,  സ്വകാര്യ  അനുഭവങ്ങളുമുണ്ട്.  ഈ  വസ്തുതകളുടെ അടിസ്ഥാനത്തിൽ  എനിക്കു  മുന്നോട്ട് വയ്ക്കാനുള്ള  ഒന്നാമത്തെ  നിർദ്ദേശം! 

       1)   പശ്ചിമഘട്ട രക്ഷാ യാത്ര  കൊല്ലത്ത്  എത്തുമ്പോൾ  പശ്ചിമഘട്ട  സംരക്ഷണ  ഏകോപന സമിതിയുടെ വിപുലമായ ഒരു  ചർച്ചാ  സമ്മേളനം  വിളിക്കുക , അതിൽ  പുതിയതായി  സജീവമായ, മടങ്ങിവന്ന   ജനസമര നേതാക്കളേ  പങ്കെടുപ്പിക്കുക ! തുറന്ന ചർച്ചകളും  യുക്തിഭദ്രമായ പ്രായോഗിക കർമ്മ പദ്ധതികളും  ഉരുത്തിരിഞ്ഞു വരട്ടെ!. അതിന്റെ  തുടർച്ചയായിത്തന്നെ  പശ്ചിമഘട്ട ഏകോപന സമിതിയുടെ  സംസ്ഥാന കമ്മറ്റിയും കൂടുക!.             കാസർഗോഡ്  വച്ച്  കൂട്ടായി തീരുമാനിച്ചതും, പൂർണ്ണ അർത്ഥത്തിൽ  നടപ്പാക്കാൻ  കഴിയാതിരുന്നതുമായ  ചില  നിർദ്ദേശങ്ങൾ  ഒരിക്കൽ കൂടി  ഓർമ്മപ്പെടുത്തുന്നു !. 

 

     2) ഓരോ  സമ്മേളന സ്ഥലത്തും  , അവതരണഗാനത്തോടെ  യോഗം  ആരംഭിക്കുക !, *ജാഥയിൽ  നിന്ന്  ഒരാൾ!,  അതിനുശേഷം  ജാഥാ  അംഗങ്ങളെ പരിചയപ്പെടുത്തുകയും, പത്തുമിനുട്ടിൽ  താഴെ മാത്രം  സമയമെടുത്ത്  പശ്ചിമഘട്ട രക്ഷാ യാത്രയുടെ  മുഖ്യ ഉദ്ദേശങ്ങളെ വ്യക്തമാക്കി, ആസ്ഥലത്തെ  യോഗം  എപ്പോഴാണ് അവസാനിക്കേണ്ടത്?,  എന്നും  അടുത്തയോഗസ്ഥലം  എവിടെ,  എപ്പോൾ  എന്ന്?, പരിമിതികൾ  വ്യക്തമാക്കിത്തന്നെ അവതരിപ്പിക്കുക!;  അതിനുശേഷം  യോഗത്തിന്റെ  നിയന്ത്രണം  പ്രാദേശിക  സംഘാടകരുടെ  നിയന്ത്രണത്തിലും  ഉത്തരവാദിത്വത്തിലും വിടുകയും !   മൊത്തം സമയപരിധി  ഓർമ്മപ്പെടുത്തുകയും  ചെയ്യുക;  യോഗനടപടികളുടെ  അവസാന ഇനമായി ,    പത്തുമിനിറ്റ്  അല്ലെങ്കിൽ  പരമാവധി  പതിനഞ്ചു  മിനുട്ട്  എടുത്ത്  പ്രാദേശികമായി  ഉയർത്തിയ  പ്രശ്നങ്ങളെപ്പറ്റി  നമുക്ക്  കൂട്ടായി  എന്തൊക്കെ ചെയ്യാം,  എന്നു വ്യക്തമാക്കുകയും, തുടർചലനങ്ങൾക്കായി  പ്രാദേശികമായും  സംസ്ഥാന തലത്തിലുമുള്ള നേതാക്കളെ  ചുമതല പെടുത്തുകയും  സ്വീകരണത്തിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്യാം!, അതിനുശഷം  നാടകം  അവതരിപ്പിക്കുന്നതാവും  ഭംഗി.  എന്നാൽ കാലാവസ്ഥ  പ്രതികൂലമാണെകിൽ  തെളിവു കണ്ടാലുടൻ  നാടകം  നടത്തുകയും  അതിനുശേഷം  പരിപാടികൾ  തുടരുകയുമാവാം.  ചിട്ടയായി, യുക്തിഭദ്രമായി  കാര്യങ്ങൾ  നടത്തിക്കാണിക്കേണ്ടതായ  ഉത്തരവാദിത്വം  മറ്റെന്നത്തെക്കാൾ  ഇന്ന്‌ ആവശ്യമാണ്  എന്ന വസ്തുത നമുക്കറിവുള്ളതാണല്ലോ ?.

            3.       ഇതു  പാലിക്കാൻ  കഴിയാതെ  പോയത്  ബാലാരിഷ്ടതയായി തന്നെകണ്ട്‌ തിരുത്തലുകൾ  നടത്തുക !.  ഇത്തരം  അപഭ്രംശങ്ങൾ  എന്തുകൊണ്ട്  വരുന്നു എന്ന്‌    സ്വയം  വിമർശനം  എന്ന  നിലയിൽ ​വിലയിരുത്തിയാൽ   ചില കാര്യങ്ങൾ,  ​  ​എഴുതുന്നത് തെറ്റെങ്കിൽ  വിമർശിച്ചു  തിരുത്തുക !

            4.പലപ്പോഴും  മൈക്ക് കൈയിൽ  എടുത്തുകഴിയുമ്പോൾ  സമയ നിഷ്ഠകൾ  പലരും  മറക്കുന്നു!; അതുകൊണ്ടുതന്നെ  അപ്രസക്തമായ കാര്യങ്ങളിലേക്ക്  വഴുതുന്നതും ,അത്  കാഴ്ചപ്പാടുകളെ ബലഹീനമാക്കുന്നതും  ശ്രദ്ധയിൽ പെട്ടിട്ടുണ്ട് !;​ ഏതാണ്ട്  ഒരുമണിക്കൂറിൽ  അധികമാണ് വിവര ,വിഞ്ജാന വിതരണം , നമ്മുടെ അറിവിന്റെ പരിമിതികളെപ്പറ്റി  തിരിച്ചറിവില്ലാതെതന്നെ ! ​

                5.ചില സ്ഥലങ്ങളിൽ  ജനസംഖ്യാ വിസ്പോടനമാണ്  എല്ലാ പ്രശ്നങ്ങൾക്കും കാരണം  എന്നുപറയുമ്പോൾ  നിങ്ങളുടെ ജന്മമാണ്‌;  പറയുന്നയാളുടെയും, കേൾക്കുന്നവരുടെയും;   പ്രശ്നങ്ങൾക്ക് കാരണം എന്ന വിവക്ഷയുണ്ട്!. ജനിക്കുന്ന ഓരോ കുട്ടിയും  കൈകളും  തലച്ചോറും  ഒക്കെയായി  തന്നെയാണ്  സാധാരണ   ജനിക്കുന്നത്!; 

 6.   അതുപോലെതന്നെ വാഹനങ്ങളുടെ പെരുപ്പം; വീടുകളുടെ വലുപ്പവും,  എണ്ണക്കൂടുതലും  പറയുമ്പോൾ അത്  മുൻപ്  സൂചിപ്പിച്ച  അടിസ്ഥാന പ്രശ്നങ്ങളുമായി  ബന്ധമില്ല  എന്ന്  തിരിച്ചറിയണം!; നാട്ടിൽ  നാഴിയിടങ്ങഴി മണ്ണില്ലാഞ്ഞവർ, നാരായണക്കിളി കൂടുപോലെ പോലും  വീടില്ലാഞ്ഞവർ; വിദേശരാജ്യങ്ങളിലും മറ്റുംപോയി  പണം  സമ്പാദിച്ചു  മറ്റാരേക്കാളും കൂടുതലായി  നമ്മുടെ സമ്പദ് ഘടനയ്ക്കും, നിലനിൽപ്പിനും ജീവിത സൗകര്യങ്ങളുടെ  മെച്ചപ്പെടലിനും  സഹായിച്ചവരാണ്; അവരെ  അപഹസിക്കുന്നത്  വിവരക്കേടാണ്;  അത്തരം വാദഗതികൾ  പ്രായേണ  സാമ്പത്തിക ശാസ്ത്രത്തെ പറ്റിയുള്ള  അജ്ഞത കൊണ്ടാണ്  എന്നാണ് എന്റെ പക്ഷം !.

7.ഫോസിൽ ഇന്ധനം ഉപയോഗിച്ചുള്ള  വാഹനങ്ങൾ  ഇന്നല്ലെങ്കിൽ  നാളെ റോഡിൽ നിന്ന്  ഒഴിവാകും. വീടുപണിക്ക്  ഉപയോഗിച്ച  കരിങ്കല്ലുകൾ, പുനരുപയോഗത്തിനു  സാധിക്കുന്നതാണ് എങ്കിലും  കോൺക്രീറ്റ്  ഉപയോഗം  നിയന്ത്രിക്കപ്പെടേണ്ടതുതന്നെയാണ്; പക്ഷേ  മുഖ്യപ്രശ്നങ്ങളേ തമസ്കരിക്കുന്നതിനാണ് അത്തരം  വാദങ്ങൾ  സഹായിക്കുക; ആഗോള താപനം  തീർച്ചയായും പ്രാധാന്യമുള്ളതുതന്നെയാണ്!;

8.അതിന്  പരിഹാരം കാണേണ്ടത്  വിദഗ്ദ്ധ സമിതികളും  രാഷ്ട്രങ്ങളുടെ  കൂട്ടായ്മകളുമാണ്;  ജന പങ്കാളിത്തവും ബോധവൽക്കരണവും  ഇക്കാര്യത്തിൽ  നടത്താൻ  സാധിക്കുന്നത്  എൻ ജി  ഓ  കൾക്കും  സർക്കാർ  സംവിധാനങ്ങൾക്കുമാണ്, കേരളത്തിന്റെ  ഏതെങ്കിലും ​​മൂലയിൽ  ബോധവൽക്കരണം  നടത്തിയതുകൊണ്ടോ, കരിയില ​കത്തിക്കുന്നത്  ഒഴിവാക്കുന്നതുകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നമല്ല;  കരിയില കത്തിക്കണമെന്നോ,  മാലിന്യങ്ങൾ  കൂട്ടിയിട്ടു കത്തിക്കണമെന്നോ ?; ഞാൻ  വാദിക്കുകയാണെന്ന്  ദയവായി  തെറ്റിദ്ധരിക്കരുത്.

  9.പരിസ്ഥിതി  ആഘാതത്തിന്റെ  ഉത്തരവാദിത്തം  സാധാരണജനത്തിന്റെ  തലയിൽ  കെട്ടിവെച്ചു  കൈയൊഴിയാനുള്ള  ശ്രമങ്ങൾ  ചില  സർക്കാരിതര  സംഘടനകളുടെ  സഹായത്തോടെ  എവിടെയും,  എന്നും  ഉണ്ടായിട്ടുണ്ട്, ജനസംഖ്യവിസ്പോടനത്തെ  ഉയർത്തി  അടിസ്ഥാന  സാമ്പത്തിക-രാഷ്ട്രീയ  പ്രശ്നങ്ങളെ   തമസ്കരിക്കുമ്പോൾ  ഇതുതന്നെയാണ് നടപ്പാക്കുന്നത്;  പോക്കറ്റടിക്കാരന്റെ പുറകേ ഓടുമ്പോൾ  കൊള്ളക്കാരൻ രക്ഷ പെടുന്നതുപോലെ !.

   അതുകൊണ്ടുതന്നെ  അത്തരം  വാദങ്ങൾ  നിരുപദ്രവമോ  നിഷ്കളങ്കമോ ആവാൻ തരമില്ല !ആണ്ടിൽ  മുന്നൂറ്റി അറുപത്തിനാല്  ദിവസവും  കാട്ടുകൊള്ളകൾക്കെതിരെ  കുറ്റകരമായ  മൗനം  പൂണ്ടശേഷം  ഒരുദിവസം  പ്രകൃതി  ദിനമായി  ആചരിച്ചതുകൊണ്ട്  എന്തുകൃതം ? . അത്ര  പ്രസക്തമല്ലാത്ത  ചില വിഷയങ്ങളിലേക്ക്  തിരിയുന്നതിന്  ഒരു  അജണ്ട  ഉണ്ട്  എന്നുതന്നെ കരുതണം !. ഇത്തരം  നീക്കങ്ങളെ ​’ലോല -അതിലോല ​’​ പരിസ്ഥിതി  വാദമെന്നോ, ​’ചെറുകിട  നാമമാത്ര ​’​  പരിസ്ഥിതി  വാദമെന്നോ അടയാളപ്പെടുത്തേണ്ടതായി  വരും !. 

            ​ പാറമടകൾ പൊതു ഉടമയിലാക്കണം  എന്ന്  നമ്മൾ  ​ആവശ്യപ്പെടുമ്പോളും  ഇതുതന്നെയാണ്  വൈരുദ്ധ്യം ;  നല്ല  നഷ്ടപരിഹാരം  പാറ  മാഫിയകൾക്കു നൽകി, (പലരും  ബിനാമി ആണെന്നും  ഓർക്കുക !) ചിലപ്പോൾ അതു  തന്നേ  അൽപ്പം  കഴിഞ്ഞാണെങ്കിലും,  ഭരണാധികാരികൾ  ചെയ്തേക്കും?.  ഇവിടെ  അഴിമതി  തന്നേ  പൊതു ഉടമസ്ഥതയിലാക്കിയിട്ടുണ്ടല്ലോ?. സുതാര്യവും,  സാങ്കേതികത്തികവും  ഉള്ള  നിയമനിർമ്മാണവും  അത്  ഫലപ്രദമായി നടപ്പാക്കാനുള്ള  സംവിധാനമാണ്  ഇവിടെ  ആവശ്യം . 

 
    10.Prof.ഗാഡ്ഗിൽ  റിപ്പോർട്ടും,  ബഹുമാന്യനായ  മുൻ കേന്ദ്ര  പരിസ്ഥിതി  മന്ത്രി  ശ്രീ ജയറാം രമേശിന്റെ  നിർദ്ദേശങ്ങളുമാണ്, നമുക്ക്  ഉയർത്തിക്കാട്ടാനുള്ളത്.  അതോടൊപ്പം  കേന്ദ്രത്തിലും  സംസ്ഥാനങ്ങളിലും  നടപ്പാക്കേണ്ട  ജനലോക്പാൽ, ലോകായുക്ത  നിയമങ്ങളും  പഴുതുകൾ  അടച്ചുള്ള  വിവരാകാശ നിയമവും .
​                 
     11.ഇത്തരം  കാര്യങ്ങൾ  ചിന്തിക്കുന്നതിനും  എഴുതി  പരസ്യപ്പെടുത്തുന്നതിനുമാണ്, ​മുഖ്യമായും  ഞാൻ  ജാഥയിൽ  നിന്നും  രണ്ടുമൂന്നു  ദിവസത്തെ  അവധി  എടുത്തത്.  കഴിഞ്ഞ  നിയമസഭാ  തിരഞ്ഞെടുപ്പിൽ  പെരുമ്പാവൂരിലെ  അനുഭവം  കൊണ്ടാണ്  പെരുമ്പാവൂരിൽ  നിന്ന്  ഒഴിവായത്. എന്റെ  മനസ്സ്  അടുത്തറിയാവുന്ന  സുഹൃത്തുക്കൾക്കെങ്കിലും  മനസ്സിലായിക്കാണും  എന്നുകരുതുന്നു! .

            12.    ഇത്തരം  അഭിപ്രായങ്ങൾ  സംസ്ഥാന കമ്മറ്റിയിൽ  മാത്രം  പറഞ്ഞാൽ  മതിയാകും  എന്ന  സാങ്കേതികത  യോട്  ഞാൻ  വിയോജിക്കുന്നു . അത് കേന്ദ്രീകൃത  ഭരണരീതി  ശീലിച്ച  പ്രസ്ഥാനങ്ങൾക്ക്‌  ചേരും  നാം  വികേന്ദ്രീകരണവും  സുതാര്യതയും  അംഗീകരിച്ചവരാണ് .

 
         13.ബക്കറ്റ്  പിരിവ്  ഉദാസീനമാക്കിയതു മറ്റൊരു  പോരായ്മതന്നെയാണ്, പത്തോ,  ഇരുപതോ  ചിലപ്പോഴൊക്കെ  അമ്പതോ , നൂറോ  രൂപ  നല്ലമനസ്സോടെ  തരുന്നതിനേക്കാൾ  അവരുടെ  അഭിപ്രായങ്ങൾ  പ്രത്യേകിച്ച്  നെടുനീളൻ പ്രസംഗങ്ങൾ  നടക്കുമ്പോൾ !ശ്രദ്ധിക്കാൻ  കഴിയുന്നതും , പരിമിതമായ രീതിയിൽ എങ്കിലും ആശയ വിനിമയം  നടത്താൻ  കഴിയുന്നതും  മികച്ച  നേട്ടം  തന്നെയാണ്. ഉദാഹരണമായി പശ്ചിമഘട്ടം  ഉണ്ടായതുകൊണ്ടാണോ ? കടലിൽ  മഴപെയ്യുന്നത് ? എന്ന  പഴയ  മണ്ടൻ  ചോദ്യത്തോടൊപ്പം -യുക്തി ഭദ്രമായ ചോദ്യങ്ങളും അവർ ചോദിക്കും.  ​വീടുകളുടെ  എണ്ണ ക്കൂടുതലിനെപറ്റി,  വലിപ്പക്കൂടുതലിനെപ്പറ്റി,    സംസാരിച്ചുകൊണ്ടിരുന്നപ്പോൾ , എന്നോടൊരാൾ ചോദിച്ചു  ,”ഈ കണക്ക്  എവിടെനിന്നു കിട്ടി?!. നിങ്ങളൊക്കെ  വീട് പണിതു കഴിഞ്ഞു കാണും,  ഇനി  ഞങ്ങളൊന്നും  വീട്  പണിയേണ്ട  എന്നാണോ”? . സത്യത്തിൽ  എനിക്ക്  മറുപടിയില്ല ! . 
14. ഒഴിവാക്കേണ്ട  മുടന്തൻ  വിവരങ്ങൾ  നമ്മുടെ  യുക്തിപരമായ  വാദമുഖങ്ങളെ  
 ബലഹീനങ്ങളാക്കും ! ദയവായി  മറുകുറിപ്പ്  എഴുതുക ! തെറ്റുകളെ നിഷ്ക്കരുണം  വിമർശിക്കുക !
 
   15.              വിവര ശേഖരം ,വിവര പാരസ്പര്യം ,അറിവ്, വിവേകം ( Data, Information, Knowledge and Wisdom )  ഇങ്ങനെയാണ്  വിവര ശേഖരത്തിൽ നിന്ന്  വിവേകത്തിലേക്കുള്ള  വഴിത്താരയെന്നാണ്  പണ്ഡിത മതം , ഞാൻ യോജിക്കുന്നു . ജനസമരങ്ങളും, ലഘു ലേഖകളും , കവലപ്രസംഗങ്ങളും, ചർച്ചകളും , പ്രസ്ഥാനങ്ങളിലെ  സജീവ  പങ്കാളിത്തവും,  മുഖപുസ്തക  താളിലെ  വിവിധ  രീതിയിലെ  കുറിപ്പുകളും ഈ  ദിശയിലുള്ള  പല  മാർഗ്ഗങ്ങളാണ്  എന്നുതന്നെ നമുക്കു കരുതാം .മറുപടികൾ പ്രതീക്ഷിച്ചുകൊണ്ടും ,കൂടുതൽ  ചർച്ചകൾ  നല്ലതാണ്  എന്ന്  വിശ്വസിച്ചു കൊണ്ടും 

 

     16.            പശ്ചിമഘട്ട രക്ഷാ യാത്രാ അതിന്റെ യാത്രയുടെ സമാപനത്തിൽ വിഴിഞ്ഞത്ത് എത്തുമ്പോൾ!. ഉത്തരം പറയണ്ടതായ ചോദ്യങ്ങൾ ?.
നിങ്ങൾ പശ്ചിമഘട്ട രക്ഷാ യാത്രാനടത്തിയാൽ പശ്ചിമഘട്ടം രക്ഷപെടുമോ ? ഭക്ഷ്യ സുരക്ഷാ!, ജലസുരക്ഷാ!, കാലാവസ്ഥ സുരക്ഷാ!, ഇവയൊക്കെ സാധിക്കുമോ ? ഈ ചോദ്യങ്ങൾക്ക് , ഞാൻ പലസ്ഥലത്തും ഉത്തരം പറഞ്ഞിട്ടുണ്ട് !. എന്റെ പരിമിതിയും യാത്ര സംഘടിപ്പിച്ച പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി എന്ന കൂട്ടായ്മയുടെ , പരിമിതികളും, തിരിച്ചറിഞ്ഞുകൊണ്ടുതന്നെ; ചോദ്യങ്ങൾ ചോദിക്കാനുള്ള ജനാധിപത്യ അവകാശത്തെ ഉത്തേജിപ്പിക്കലാണ് ഈ യാത്രയുടെ ലക്ഷ്യം !. എന്നാണ് എന്റെ മറുപടി ! . അതു പക്ഷേ ,നമ്മൾ ഉത്തരം പറയാതിരിക്കാനുള്ള ഒഴികഴിവല്ല !. അറിവിന്റെയും ,കഴിവിന്റെയും, പരിമിതി വ്യക്തമാക്കിത്തന്നെ , ഉത്തരം പറയാൻ നമ്മൾ ബാദ്ധ്യസ്ഥരാണ് !. ഉത്തരം അറിയില്ല!. എന്നതും ഉത്തരം തന്നെയാണ് !. മണിക്കൂറുകൾ നീളുന്ന പ്രസംഗങ്ങൾ പലതും പക്ഷേ ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശത്തെ നിരുത്സാഹപ്പെടുത്തുന്നതാണ് !. നിങ്ങളുടെ ജന്മമാണ് കുഴപ്പമുണ്ടാക്കിയത് ! (ഇരിയാടാ അവിടെ ! എന്ന പാഠശാല പാഠം! ),ജനസംഖ്യാ വിസ്പോടനം ! കുഴപ്പമായി കാണുന്നവർക്കുള്ള എന്റെ മറുപടി ഇതാണ് !.
നിങ്ങൾ വീട് പണിതതാണ് ,അതിൽ കരിങ്കൽ ഉപയാഗിച്ചതാണ്!. കരിയില കത്തിച്ചതാണ്!. മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതാണ്!. (റോഡ് സൈഡിൽ നടക്കാൻ പോകുമ്പോൾ നിക്ഷേപിക്കാമായിരുന്നില്ലേ ! എന്നു വ്യഗ്യം ), ആഗോളതാപനത്തിന്റെ കുറ്റപത്രത്തിൽ, ഒന്നാം പ്രതി നമ്മളെ കേൾക്കാൻ വന്ന, വോട്ടുകുത്തികളായ പാവം ജനം !. ഏതായാലും ചുങ്കപ്പാറയിലെ പൊതുയോഗത്തിൽ സ്വാഗത പ്രസംഗകൻ ജയിംസ് കള്ളിമല അഞ്ചുചോദ്യങ്ങൾ എണ്ണമിട്ടുനിരത്തി !. അവിടെ ഞാൻ സംസാരിച്ചോ ! എന്ന് ഉറപ്പില്ല ! (ഇത്രയും എഴുതിയശേഷം ജയിംസ് കണ്ണിമലയുടെ ഫോൺ നമ്പർ തിരക്കിപ്പിടിച്ചു ചോദിച്ചു അവിടെ ഞാൻ സംസാരിച്ചിരുന്നോ? എന്ന്. ഇല്ല!. എന്നാണ് കിട്ടിയ മറുപടി !. ) അവിടെ ചോദിച്ച പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ ആവർത്തിക്കാൻ ഞാൻ അവശ്യപെട്ടു അത് വാട്സ്അപ്പ് ൽ ഉടനെ അയച്ചുതന്നു!. അത് താഴെക്കൊടുക്കുന്നു. എന്റെ മറുപടി താഴെ കൊടുക്കുന്ന ബ്ലോഗിൽ എഡിറ്റ് ചെയ്‌തു ഉൾപ്പെടുത്തുന്നതാണ് (ഒരുമണിക്കൂറിനു ശേഷം അല്ലെങ്കിൽ നാളെ ഇതിന്റെ പ്രതികരണം കൂടി കണക്കിലെടുത്ത് പ്രതീക്ഷിക്കാം !)
അതെന്തുമാവട്ടെ ! ജെയിംസ് കണ്ണിമല ആ ചോദ്യങ്ങൾ എനിക്ക് വാട്ട്സ് ആപ്പിൽ അയച്ചുതന്നു !. അത് താഴെ കൊടുക്കുന്നു !.
ജെയിംസ് ന്റെ വക്കുകൾ (വാട്സ് അപ്പിൽ അയച്ചു തന്നത് )!

quote/ “പശ്ചിമഘട്ട രക്ഷാ സന്ദേശ യാത്രയിൽ നിന്ന് കേരളജനത വിശദീകരണം കേൾക്കാൻ ആഗ്രഹിക്കുന്ന അഞ്ചു പ്രശ്ന മേഖലകൾ.
൧ ). പശ്ചിമഘട്ട സംരക്ഷണം കേരളത്തിന്റെ നിലനിൽപ്പിന് സഹായമാകുന്നതെങ്ങനെ ?.
൨). കേരളത്തിന്റെ ഭക്ഷ്യോൽപ്പാദനം മുഖ്യമായും ഇടനാടിനെയും തീരദേശത്തെയും ആശ്രയിച്ചാണെന്നിരിക്കെ, ഭക്ഷ്യ സുരക്ഷയും പശിമഘട്ടവും ആയുള്ള ബന്ധം എന്ത് ?
൩). ജലലഭ്യതയും, പശ്ചിമഘട്ടവും ആയി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു !.
൪). കാലാവസ്ഥ ഒരു ആഗോള പ്രതിഭാസമാണല്ലോ ? പശ്ചിമഘട്ടം പ്രാദേശികവും!. ആഗോള കാലാവസ്ഥയെ സ്വാധിനിക്കുന്നതെങ്ങനെ?.
൫ ). കൂടുതൽ ഭക്ഷണം ,കൂടുതൽ വസതികൾ, തൊഴിലവസരങ്ങൾ്ര യാത്രാ സൗകര്യങ്ങൾ, ഊർജം , കൂടുതൽ നഗരങ്ങൾ , ചുരുക്കത്തിൽ, കൂടുതൽ വികസനം!. മനുഷ്യന്റെ നിലനിൽപ്പിനും വികാസത്തിനും ആവശ്യമാണ് !. പരിസ്ഥിതി സംരക്ഷണവും അവന്റെ നിലനിൽപ്പിന് ആവശ്യമാണ് . വികസനവും പരിസ്ഥിതിയുമായുള്ള ശരിയായ സമതുലനം എന്ത് ?. പരിസ്ഥിതിയേക്കൂടി പരിഗണിച്ചുള്ള വികസനം . അഥവാ വികസനത്തെ മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണം എങ്ങനെ സാദ്ധ്യമാകും?.” /unquote.

കൂടുതൽ ചോദ്യങ്ങൾ നിങ്ങൾക്കും ചോദിക്കാം; ഉത്തരം പറയാൻ ഞങ്ങൾ ബാദ്ധ്യസ്ഥരാണ് . മറ്റുചില ചോദ്യങ്ങൾ പലരും ചോദിച്ചു !. യാത്രയെ അനുഗമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുൾപ്പെടെ !.
ചോദ്യങ്ങൾ .
൧ ) ഇതിന്റെ പുറകിൽ മാവോയിസ്റ്റുകൾ ഉണ്ടോ ?.
൨ ) ഇതിന്റെ സാമ്പത്തിക സ്രോതസ്സുകൾ എന്താണ് ? ഇന്ത്യയിലോ വിദേശത്തോ ഉള്ള എൻ .ജി .ഒ കൾ സാമ്പത്തിക സഹായം ചെയ്യുന്നുണ്ടോ ?. ഇതൊക്കെ വിവരം കെട്ട ചോദ്യം ആണെന്ന് തള്ളിക്കളയാൻ വരട്ടെ ! നാം ഉത്തരം പറയണം !.
൩ ) യാത്രയുടെ വരവ്‌ ചിലവ് കണക്കുകൾ സുതാര്യമായി പ്രസിദ്ധീകരിക്കുമോ ? എന്ന് എവിടെ?.
യാത്ര വൻ വിജയമായിരുന്നു!. എന്നതിന് ഇത്തരം ചോദ്യങ്ങൾ തന്നേ തെളിവ്. 

 

പശ്ചിമഘട്ട  രക്ഷായാത്ര  തിരുവന്തപുരത്ത്  എത്തിയപ്പോൾ  ! യാത്രയിൽ  നിന്നും  മാറിനിന്ന്  ഞാൻ ചോദിച്ചതാണ്  മുകളിൽ  പോസ്റ്റ്  ചയ്ത  ബ്ലോഗ് ! ഒക്ടോബർ  14 ,15 ,16 ,17  തീയതികൾ  കഴിഞ്ഞു  പശ്ചിമ ഘട്ട  രക്ഷാ യാത്ര വൻ  വിജയമായി  തന്നേ,  വിഴിഞ്ഞത്തിനടുത്തു  ചപ്പാത്തിൽ  സമാപിച്ചപ്പോൾ  ,
  കൂട്ടി ചേർത്തത് !.(18 / 10 / 2017 -സമയം  8:10 A .M ). ഒക്ടോബർ  14 ,15 ,16 ,17  തീയതികൾ  കഴിഞ്ഞു.  പശ്ചിമ ഘട്ട  രക്ഷാ യാത്ര വൻ  വിജയമായി  തന്നേ,  വിഴിഞ്ഞത്തിനടുത്തു  ചപ്പാത്തിൽ  സമാപിച്ചപ്പോൾ  ,ഉത്തരം കിട്ടി.  ഇതിൽ  നുഴഞ്ഞു  കയറാൻ  NGO  കൾ  ശ്രമിയ്ക്കുകയും  കുറേയൊക്കെ  വിജയിക്കുകയും  ചയ്തു !. അതിന്  പോയ് ക്കാലിൽ  കുത്തിപ്പൊക്കിയ  ചില  യാത്രാനേതാക്കൾ  തന്നേ  സഹായിക്കുകയും  ചയ്തു!.   പക്ഷേ  വിജയിക്കില്ല !. എന്നവർക്ക്  ബോദ്ധ്യമായി !. ഞാൻ  എഴുതിയതിനെ   വെല്ലുവിളിക്കുന്നവർ  ധൈര്യമായി  മുന്നോട്ടുവരിക  മറുപടി  തരാം !. ആരെ സഹായിക്കാനാണ്  ഇത്തരം  നീക്കമെന്ന്  വ്യക്തം !.   “ഗൂഢാലോചനക്കാർക്ക്  അവരുടെ  ലക്ഷ്യം  പൂർത്തിയാക്കാൻ  ബുദ്ധിമുട്ടാണ് ” -കാൾ പോപ്പർ 

Conspirators rarely consummate their conspiracy.”

(Ref; Karl Popper  The Open Society and Its Enemies – Page 307  

വൻ പ്രസംഗങ്ങൾ നടത്തി ബസ്സിൽ ഒളിച്ചിരുന്നവർ, ഇതൊന്നും കേട്ടുകാണില്ല ! ബക്കറ്റ്‌ പിരിവും പൊതു ജന സമ്പർക്കവും യാത്രയുടെ ഭാഗമായി കണ്ട, എന്നേ പോലുള്ളവർക്ക്  ഇതൊന്നും മറയ്ക്കാനാവില്ല!.                                                      

Read more in my blog                                                                                             – ക്രിസ്.

 

പശ്ചിമ ഘട്ട രക്ഷായാത്രയും , പരിസ്ഥിതി രാഷ്ട്രീയത്തിന്റെ ദാർശനിക മാനങ്ങളും

 2017 ആഗസ്ത്  പതിനാറിന്  കാസർഗോഡ്  വെള്ളരികുണ്ഡിൽ  നിന്നും  ആരംഭിച്ച്, ഓണം അവധി  ഒഴിവാക്കി, 47  ദിവസങ്ങളിലായി  സംസ്ഥാനത്തെ 14  ജില്ലകളിലും എത്തി;  137  കേന്ദ്രങ്ങളിലായി,   ഏകദേശം  2 ലക്ഷം ജനങ്ങളുമായി  ആശയവിനിമയം  നടത്തി, ഒക്ടോബർ  പതിനാറാം  തീയതി  തിരുവനന്തപുരത്ത് വിഴിഞ്ഞത്തു  സമാപിക്കുന്ന ‘പശ്ചിമ ഘട്ട രക്ഷായാത്ര ‘!.              കേരളത്തിന്റെ നവോത്ഥാന കാല ‘ പ്രതീക്ഷകൾക്ക്  തുടർച്ചയും, കാലികമായ  ഇടർച്ചയും, പുതിയമാനങ്ങളും   രചിച്ചുകൊണ്ട്, എട്ടു ജില്ലകളിലെ  ജനപക്ഷ  ചെറുത്തുനിൽപ്പുകൾക്കു  ആശയും  ആവേശവും, നൽകി പ്രായോഗികവും, ദാർശനികവുമായ ഊർജ്ജം  പകർന്നതിനു ശേഷം, കോട്ടയം  ജില്ലയിലേക്കും  കടക്കുകയാണ്!.  പ്രകൃതി സ്നേഹികൾക്കും! അഴിമതിവിരുദ്ധ സുമനസ്സുകൾക്കും,  പുതിയ   പ്രചോദനവുമായി!. കേരളം  ഉണരുന്നു!. തിരുവനന്തപുരത്ത് സമാപിക്കുന്ന വിമോചന യാത്ര!.  പുതുവൈപ്പിൻ ഐഒസി സമരം!. വിവിധ ദളിത് -ആദിവാസി,  ഭൂ-അധികാര സമര കേന്ദ്രങ്ങൾ,   അതിനുശേഷം  പാണ്ഡവൻപാറയിലെ ഖനന പ്രദേശത്ത്  എത്തി ,  വിഴിഞ്ഞത്ത് വൻപിച്ച ജനമുന്നേറ്റത്തോടെ പുതിയഘട്ടത്തിലേക്ക്!. അഴിമതിക്കെതിരെ!. ഭരണ-പ്രതിപക്ഷ-മാഫിയ കൂട്ടുകെട്ടുകൾക്കെതിരെ!. അന്തസുള്ള ഉദ്യാഗസ്ഥന്മാരെ അവമതിക്കുന്നതിനെതിരെ!. ഗാഡ്ഗിൽ റിപ്പോർട്ടും, രാജമാണിക്യം റിപ്പോർട്ടും തമസ്‌കരിക്കാൻ ശ്രമിക്കുന്നവർക്കെതിരെ!. പുതിയ ജനമുന്നേറ്റ സന്ദേശവുമായി!.  കേരളത്തിന്റെ  ഉണ്മയും പ്രകൃതി  വൈവിദ്ധ്യവും  നിലനിർത്താൻ!. ദ്രാവിഡ  താളങ്ങളുടെ  അകമ്പടിയോടെ!. തെരുവുനാടകസംഘം!.  മണ്ണിന്റെയും,  മനുഷ്യന്റെയും  മണമുള്ള,   ദ്രാവിഡ താളങ്ങളും  ഉണർത്തു പാട്ടുകളും!. ഗോത്ര  ഗാനങ്ങൾ!. ബദലുകൾ  സാദ്ധ്യമാണ്  എന്ന്  ഉറക്കെപ്രഖ്യാപിച്ചുകൊണ്ട്  ഒരു  ജനകീയയാത്ര!.  

                              ഏതു  പ്രസ്ഥാനത്തിന്റെ  വളർച്ചയിലും   തുടർച്ചകളുടെയും ഇടർച്ചകളുടെയും, ആവർത്തിച്ചുള്ള    ശ്രേണികൾ    കാണാവുന്നതാണ്!. അതുകൊണ്ടുതന്നെ  1984 ൽ  നടന്ന പശ്ചിമഘട്ട സംരക്ഷണയാത്ര, 2014 ൽ  നടന്ന  പശ്ചിമഘട്ട  സംവാദ യാത്ര!​.  ഇവ​യുടെ  തുടർച്ച  തന്നെയാണ് ​ ‘പശ്ചിമഘട്ട  രക്ഷാ യാത്ര ‘!. ​ എന്നാൽ  ഭക്ഷ്യ സുരക്ഷ!; ജല സുരക്ഷ!;   കാലാവസ്ഥാ സുരക്ഷ!;   തുടങ്ങിയ  മുദ്രാവാക്യങ്ങൾ  ഉയർത്തിക്കൊണ്ട്,  ​അതിജീവനത്തിനായുള്ള ജനസമരങ്ങൾ നടക്കുന്ന  ഇടങ്ങളിൽ  കൂടുതൽ  ശ്രദ്ധ  ചെലുത്തി  നടത്തുന്ന  ജനസമര -ഏകോപന  യാത്ര,  ഘടനയിലും  ചട്ടക്കൂട്ടിലും   വ്യത്യസ്തമാണ്!. അതുകൊണ്ടു  തന്നെ  ജാഥാ  ഉത്ഘാടനം  ചെയ്തത്,​ ഹരിത നൊബേൽസമ്മാനം എന്നറിയപ്പെടുന്ന  ‘ഗോൾഡ്  മാൻ ‘ പുരസ്‌കാര  ജേതാവും , ഒറീസയിലെ  ഖനന  മാഹിയകളോട്  പൊരുതി, ആദിവാസികളുടെ  അതിജീവന  സമരത്തിന്  ദിശാബോധവും ,ഭൂഅധികാര അവകാശവും  നേടിക്കൊടുത്ത മനുഷ്യ സ്‌നേഹിയും  പോരാളിയുമായ ‘ശ്രീ. പ്ര​ഫുല്ല  സമാന്തറെ ‘ യാണ് !.

                       സാങ്കേതികമായി  ജാഥാ  ക്യാപ്റ്റനും,  വൈസ് ക്യാപ്റ്റനും ,ജാഥാ മാനേജരും  ഒക്കെയുണ്ടെങ്കിലും  ജാഥ​ ​നയിക്കുന്നത്  ഒരു പ്രസീഡിയം  ആ​ണ്‌!. വികേന്ദ്രീ കരണത്തിന്റെ​,​ രീതിശാസ്ത്രം  ഉൾക്കൊണ്ടുകൊണ്ട്  ജാഥയുടെ  ജില്ലാതല  നടത്തിപ്പിന്റെ  ഉത്തര​വാ​ദി​ത്വം ​  അതാതു  ജില്ലകൾക്കാണ്​!.  ​ഇതുമായി  ബന്ധപ്പെട്ട് ​പശ്ചിമഘട്ട  ഏകോപന സമിതി ​ തുടക്കത്തിലേ ​തയ്യാറാക്കിയ  വിശദമായ കുറിപ്പിന്റെ   ​പ്രസക്തമായ  പുറം ​   താഴെ  പകർത്തുന്നു !.

notice1.png

​                         ജാഥയുടെ  ഉദ്ദേശ  ലക്ഷ്യങ്ങളെപ്പറ്റി  ഞങ്ങളുടെ  ധാരണകൾ  പങ്കു വയ്ക്കട്ടെ!. ജാഥയുടെ  ഭാഗമായ  വിശദീകരണ  യോഗങ്ങളിൽ അഞ്ചു  മിനിട്ടു മുതൽ  ഏഴുമിനിട്ടുവരെയാണ്   സാധാരണ എടുക്കാൻ  ഉദ്ദേശിച്ചുള്ള  സമയം,  അതുകൊണ്ടു തന്നേ  അല്പം  ആഴത്തിലുള്ള  വിശദീകരണത്തിനു  സാംഗത്യമോ  സൗകര്യമോ ഇല്ല !. മാത്രമല്ല , അത്  അനാവശ്യവും  മാറ്റുള്ളവർക്കുകൂടി  അവകാശപെട്ട  സമയം  അപഹരിക്കുന്നതുകൊണ്ട്   അഴിമതിയുമാണ്!.  മനസ്സിലുള്ളതു പറയുവാനാണല്ലോ  ‘മുഖപുസ്തകത്താളുകൾ’ സവിസ്തരം  കുറിച്ചു  കൂട്ടാം!.   വിസ്താരഭയം  തെല്ലും  ആവശ്യമില്ല !. ശരിക്കും  താൽപ്പര്യം  ഉള്ളവർമാത്രം  ആദ്യാവസാനം  വായിക്കുകയും, മറുകുറിപ്പുകൾ  കോറുകയും ചെയ്യുമല്ലോ!.   വിശദമായ  പഠനങ്ങൾ  ലഘു പുസ്തകങ്ങളിലായി  വിതരണം  ചെയ്യുന്നുണ്ട്!.  അതിലും  ആഴത്തിലുള്ള  ചില  അക്കാദമിക  ചർച്ചകളാണ്,   ഈ അനുബന്ധ  കുറിപ്പിലൂടെ  വ്യക്തമാക്കാൻ  ശ്രമിക്കുന്നത്!. ദയവായി  ഞങ്ങൾ  വരുത്തുന്ന  തെറ്റുകൾ  പൊറുക്കരുതെന്നും, നിശിതമായി  വിമർശിച്ചു തിരുത്തി,  ഞങ്ങളുടെ  ലോകവീക്ഷണത്തെ  മെച്ചപ്പെടുത്തണമെന്നും  താഴ്മയായി  അപേക്ഷിക്കുന്നു !.


                         നായാടി യിൽ നിന്ന്  കാർഷിക സംസ്കാരത്തിലേക്ക്  ഏകദേശം  20,000 വർഷങ്ങൾ  മുൻപ്    എത്തിയപ്പോൾ  പോലും  പ്രകൃതിയുടെ  സ്വാഭാവിക  താളത്തിനും   വൈവിദ്ധ്യത്തിനും  കുറെയൊക്കെ മങ്ങൽ  ഏറ്റി ട്ടുണ്ട്, ഏക കൃഷി , അതു  നെല്ലായാലും,   റബ്ബർ ആയാലും,   ഏതുതരം  തോട്ടവിള,   ആയാലും  അധികകാലം  മുന്നോട്ടു കൊണ്ടു പോകാനൊക്കില്ല  എന്നതാണല്ലോ  നമ്മുടെ  ശാസ്ത്രീയമായ  തിരിച്ചറിവ് !.   

 അതിനുശേഷം  ഭാഷയും , അക്ഷരവിദ്യയും  വിവിധ  കാലങ്ങളിലായി  പലദേശങ്ങളിലായി  വികാസം  പ്രാപിച്ചപ്പോൾ,  കവിതകളും, ഇതിഹാസങ്ങളും  ജന്മം  കൊണ്ടു, കണ്വാശ്രമത്തിലെ  ശകുന്തള  മാനിനെയും, മുനിയേയും, മുല്ലവള്ളികളെയും,  തേന്മാവിനെയും, കരിവണ്ടിനേയും,   ദുഷ്യന്തനെയും, തിരിച്ചറിഞ്ഞും,  അറിയാതെയും  പ്രണയിച്ചു !. പ്രകൃതിയുമായി  വൈകാരിക  തലത്തിലുള്ള  ഒരു പാരസ്പര്യം  വളർന്നു!.   ‘കാല്പനികത ‘ എന്ന  കാവ്യരീതിയിൽ,   ചിട്ടപ്പെടുത്തലുകൾക്കും, പഠനങ്ങൾക്കും  വിധേയമായത്  പാന്തേയിസം  എന്ന  ദാർശനിക  നിലപാടായിരുന്നു.   അതിന്റെ  അടിത്തറ സ്പിനോസായിൽ തുടങ്ങി  ഇംഗ്ലണ്ടിൽ ‘വേർഡ്സ് വർത്ത് -കോളിരിഡ്ജ്‌   ,   അതിപ്രഗത്ഭരായ  ചിന്തകന്മാരും  ശാസ്ത്രകാരന്മാരും വ്യത്യസ്തത  നിലനിർത്തിതന്നെ  ‘പന്തേയിസം ‘എന്ന  ദാർശനിക  വീക്ഷണ​ത്തെ  പരിപോഷിപ്പിച്ചു .

Pantheism is the belief that all reality is identical with divinity, or that everything composes an all-encompassing, immanent god. Pantheists do not believe in a distinct personal or anthropomorphic god, and hold a broad range of doctrines differing with regards to the forms of and relationships between divinity and reality.

Pantheism was popularized in Western culture as a theology and philosophy based on the work of the 17th-century philosopher Baruch Spinoza, particularly his book Ethics, published in 1677. The term “pantheism” was coined by Joseph Raphson in 1697 and has since been used to describe the beliefs of a variety of people and organizations.

പ്രകൃതിയെ  ദൈവമായി, സർവ്വശക്തനായി  കണ്ടുകൊണ്ട്.  പിന്നീട്  പ്രകൃതിക്കപ്പുറമായി  ഒരു ദൈവവുമില്ല!.  എന്ന  നിലപാടിലേക്കും, ദാർശിനിക തലത്തിൽ,  ലോകവീക്ഷണം  ആർജിച്ചവർ,  ശാസ്ത്ര  സാങ്കേതിക രംഗത്തും, സാഹിത്യ  ദാർശനിക  മാനവിക  രംഗങ്ങളിലും  സജീവമായി !. അതിന്റെ  തുടർച്ചതന്നെയാണ്  ​ലോകമെമ്പാടും;​നമ്മുടെ  ഭാഷയി​ലും  ധാരാളം ഉത്കൃഷ്ടങ്ങളായ  ​കാല്പനിക   കൃതികളുമുണ്ടായത് !.

 “ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-
യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍-
രു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)-
തിരുഹൃദയ രക്തം കുടിക്കാന്‍!.
ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ- 
ചിത്രപടകഞ്ചുകം ചീന്തി!.
നിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍
നിന്നുതിരും ഉതിരമവര്‍മോന്തി! 
ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു- 
മാര്‍ത്തലക്കുന്നു മൃദുതാളം! 
അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന-  
തരുണന്റെ കഥയെത്ര പഴകീ 
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍  
വസുധയുടെ വസ്ത്രമുരിയുന്നു! 
വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര-    
മുഴുമുനകള്‍ കേളി തുടരുന്നു!’ …
 
       മഹാനായ  കേരളത്തിന്റെ  കവി  ഒ എൻ വി, ഭൂമിയ്ക്ക്  ചരമ ശാന്തി  ഗീതം  എഴുതുമ്പോൾ , അതിൽ ‘ ശോകാ$ശ്ലോകത്വം ആഗത: എന്ന കാവ്യ -ന്യായമുണ്ട്!.  നല്ല രോഷവുമുണ്ട്!.  വൈകാരികതയുടെയും,  കാല്പനികതയുടെയും,   പരിമിതിയും  ഇവിടെ  നമ്മൾ  തിരിച്ചറിയുന്നു.  ഒരിറ്റു കണ്ണുനീരിൽ  അവസാനിക്കുന്ന  പ്രതികരണമായി അവ  ന്യൂനീകരിക്കപ്പെടുന്നു!.
 

               എന്നാൽ  1852 ൽ  സിയാറ്റിലെ ദ്വാമിഷ്‌  മൂപ്പൻ  അന്ന്  അമേരിക്കൻ  പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ളിൻ  പിയേഴ്സിന് (Franklin Pierce ) അയച്ച  രണ്ടു കത്തുകളിൽ,   വൈകാരികത ഉണ്ട്!. ചരിത്രബോദ്ധ്യവും, വൈചാരികതയും, കുടിയൊഴിപ്പിക്കപ്പെടുന്നവന്റെ  രോഷവും  പ്രായോഗികമാക്കേണ്ട  ചറുത്തുനിൽപ്പുകളുടെ  കേളികൊട്ടും  ഉണ്ട്!.    വാക്കുകൾ  ശ്രദ്ധിക്കുക!. അവ അറിവിന്റെ  നിറവും  മനവീയതയുടെ  ബലവും  ഉള്ളതാണ് !  chifof seatil

                    “സിയാറ്റിലെ മൂപ്പന്റെ  വാക്കുകൾ നിങ്ങക്കു വിശ്വസിക്കാം!.  അത് ഋതുഭേതങ്ങളുടെ   വരവുപോലെ  ‘വെളുത്ത’ സഹോദരങ്ങൾക്ക്‌   തീർച്ചയാക്കാവുന്നതാണ്!. എന്റെ  വാക്കുകൾ നക്ഷത്രങ്ങളെ പ്പോലെ സ്ഥിരതയുള്ളതാണ്!.  എങ്ങനെയാണ്   ആകാശത്തേ, ഭൂമിയുടെ  ഉർവ്വരതയെ ഒക്കെ    കച്ചവടം   ചെയ്യാനാവുന്നത്?. ആ ആശയം തന്നെ  ഞങ്ങൾക്ക്  അപരിചിതമാണ്!. ശുദ്ധ വായുവും, തെളിമയുള്ള  വെള്ളവും ഒന്നും  നമുക്കുമാത്രം  അവകാശ പ്പെട്ടതല്ലല്ലോ?. അതുപിന്നെ എങ്ങനെയാണു ഞങ്ങളിൽ നിന്നും  നിങ്ങൾക്ക്  വാങ്ങാൻ  ആവുന്നത്?. നാം  ഇത്  വർത്തമാന കാലത്തുതന്നെ  തീർപ്പാക്കേണ്ടതുണ്ട്!.  ഈ ഭൂമിയുടെ   ഓരോ  ഭാഗവും  ഞങ്ങൾക്ക്  പവിത്രമാണ്. പൈൻ മരങ്ങളുടെ  സൂചിയിലകളും, മണൽതിട്ടകളും, കൊടുംകാട്ടിലെ  ഹിമതുള്ളികളും, മുരണ്ടുപായുന്ന വണ്ടുകളും എല്ലാം  ഞങ്ങൾക്ക്  പവിത്രമായ  ഓർമ്മകളും  അനുഭവങ്ങളുമാണ്.  ‘സവർണ്ണർക്ക്’  ഇതു  മനസ്സിലാവില്ല  എന്നറിയാം!. അവർക്ക്  എല്ലാ തുണ്ട്  ഭൂമികളും    ഒരേപോലെയാണ്!.  അവർ  നിശാചാരികളായ, അപരിചിതരായി  വന്ന്,  ഭൂമി തുരന്ന്  വേണ്ടതൊക്കെ  കവർന്നെടുക്കുന്നു!. അവർക്ക്  ഭൂമി  സഹോദരനല്ല!.  മറിച്ച്  ശത്രുവാണ്!. കീഴടക്കിയശേഷം   പുതിയ ഇടങ്ങൾ തേടാനുള്ളതാണ്.  അവന്  പൂർവികരുടെ  കുഴിമാടങ്ങളും  വരും  തലമുറയുടെ   ജന്മാവകാശങ്ങളും മറക്കാനുള്ളതാണ്.   നിങ്ങളുടെ  നഗരക്കാഴ്ചകൾ  ഞങ്ങൾക്ക്  വേദനയുണ്ടാക്കുന്നതാണ്!. അതു പക്ഷേ, ഞങ്ങൾ  ഒന്നും മനസ്സിലാകാത്ത  അപരിഷ്ക്രിതർ ആയതു കൊണ്ടാവാം!. 

                       വെള്ളക്കാരുടെ  നഗരങ്ങളിൽ  ശാന്തതയുള്ള  തുരുത്തുകൾ കിട്ടില്ല!.  വസന്ത കാലത്തെ ഇലയൊച്ചകളും, ശലഭങ്ങളുടെ  ചിറകടിയും കേൾക്കാനവിടെ  ഇടമില്ല!.  അതേ  ഞാൻ പ്രാകൃതനും, ഒന്നും  മനസ്സിലാക്കാൻ കഴിവില്ലത്തവനും,  ആയതുകൊണ്ടാവാം!. അതു കാതുകളിൽ വെറും  ചടപട  ചിലയ്ക്കൽ ആവാം!.  കിളിയോച്ചകളും, രാത്രിയിൽ കുളക്കരയിലേ  തവളകളുടെ  തർക്കവും [൧]   കേൾക്കാൻ കഴിവില്ലെങ്കിൽ  ഈ ജീവിതം  കൊണ്ട്  എന്തു കൃതം?.  ഉച്ചമഴയിൽ  ശുദ്ധീവരുത്തിയ  കാറ്റിന്റെ  കുനുകുനുപ്പ്,   ഞങ്ങൾ  ഇന്ത്യാക്കാർക്ക്  ഏറെ പ്രിയമുള്ളതാണ്!.  നാൽക്കാലികളും, മരങ്ങളും  മനുഷ്യനും,  പങ്കുവയ്ക്കുന്ന  വായു  ഞങ്ങൾ ‘ചുമപ്പന്മാർക്ക്’  വിലപ്പെട്ടതാണ്‌. വെള്ളക്കാരൻ, പക്ഷേ ശ്വസിക്കുന്ന  വായു ശ്രദ്ധിച്ചു കാണില്ല!. എന്നാണ്  തോന്നുന്നത്!.  ആസന്നമൃത്യുവിന്റെ മരവിപ്പിൽ,  ദുർഗ്ഗന്ധം   തിരിച്ചറിയാനാവാത്തതുപോലെ!. ” 

                        കേരളത്തിൽ  ഇത്തരം  ചെറുത്തുനിൽപ്പുകൾ  നാം  ധാരാളം  കണ്ടു!. കാണുന്നു!.  ഇനി  കൂടുതൽ  കാണുകയും  ചെയ്യും!.  ചെയ്യണം!.  അതിനാണീയാത്ര ! 1975 ൽ,  ശ്രീ നാരായണ ഗുരുവിന്റെ ഉത്തമ ശിഷ്യനായ  ഗുരു  നിത്യ ചൈതന്യ യതി , Yathi യുക്തിഭദ്രമായി  പറഞ്ഞുതന്നു !. പശ്ചിമഘട്ടത്തിലെ  പാറകൾ,  തണ്ണീർ കുടങ്ങളാണ്  അത്  നശിപ്പിക്കരുത് എന്ന്!; കലഞ്ഞൂര് ഉള്ള  അദ്ദേഹത്തിന്റ  കുടുംബ വീടിനുചുറ്റും  പാറമടകൾ,   ഇന്ന് നരകം  സൃഷ്ഠിച്ചിരിക്കുകയാണ് .  മുൻ  സർക്കാരിലെ  ഒരു മന്ത്രിയാണ്  മുഖ്യ പ്രതി!.  എന്തേ  ധാരാളം  വാഗ്ദാനങ്ങളുമായി  ‘എല്ലാം ശരിയാക്കാൻ വന്ന’ പിണറായി  സർക്കാർ   ഒന്നും ചെയ്യുന്നില്ല?. ‘ഇടതു സർക്കാർ ‘  മറ്റൊന്നുകൂടി ചെയ്തു!.   പാറമടകളുടെ  ദൂരപരിധി  അമ്പതു  മീറ്ററാക്കി കുറച്ചു!. 

ആയിരത്തി അറുനൂറോളോം    പാറമടകളാണ്  ഈ  പരിഷ്കാരം  കൊണ്ട് പുതിയതായി  ഉണ്ടാവാൻ   പോകുന്നത്  ഇതിൽ  ഭീമമായ  അഴിമതിയുണ്ട് !കണ്ണൂരിൽ   തൊട്ടിലിൽ  കിടന്നുറങ്ങിയ  ഒരുവയസ്സുകാരന്  പാറമടയിൽ  നിന്നും  ചീളുകൾ  വീണ്  രക്തം  വാർന്നു!.  ഞങ്ങൾ ആ  തൊട്ടി​ലുമേന്തി,  ​  കണ്ണൂരിൽ  പ്രകടനം  നടത്തി ​!. ​ പശ്ചിമഘട്ട  രക്ഷാ യാത്രയ്ക്ക്  ​കുറച്ചു ദിവസങ്ങൾക്കുമുമ്പ് ​!. ​   

​                   വൈകാരികവും, കാല്പനികവുമായ പരിമിതികൾ  തിരിച്ചറിയുമ്പോൾ!  വൈചാരികവും, ബൗദ്ധികവുമായ തലത്തിലെത്തി,  അറിവും നെറിവും  ഉൾക്കൊണ്ട്,  ശാസ്ത്രീയമായ  പഠനങ്ങൾ  നടത്തുമ്പോൾ  കല്ലും, നെല്ലും, പതിരും, വേർതിരിയുന്നതു കാണാം!. പരിസ്ഥിതിയ്ക്ക്  രാഷ്ട്രീയമുണ്ട്!.  സാമ്പത്തിക അടിസ്ഥാന ഘടനയും, അതിന്റെ   രാഷ്‌ടീയ  ഉപരിഘടനയും  ചേർന്ന്  ഇവിടെ  ആര് , എങ്ങനെ , എന്തിനു  ഭരിക്കുന്നു?,  എന്തുകൊണ്ടാണ്  പ്രകൃതിവിരുദ്ധവും,  മാനവ വിരുദ്ധവുമായ ഭ്രാന്തൻ  തീരുമാനങ്ങൾ  എവിടെനിന്നൊക്കെയോ  കെട്ടി ഇറക്കപ്പെടുന്നത് ?!.  ഇത്  അജ്ഞതയോ,  വെറുതേ  അഴിമതികൊണ്ട്  പണം  സമ്പാദിക്കാനുള്ള  ആർത്തിയോ  മാത്രമല്ല ! കൃത്യമായ  അജണ്ടയുണ്ട് ! ചതുരംഗപ്പലകയിലെ കരുനീക്കങ്ങൾ പോലെ  ആലോചിച്ചുറപ്പിച്ച  പദ്ധതികളാണ്  നടപ്പാക്കപ്പെടുന്നത്.  കൊടിയുടെ  നിറമോ,  വിളിച്ച  മുദ്രാവാക്യങ്ങളോ  ഇവിടെ  പ്രസക്തമല്ല !.   സാമ്പ്രദായിക   രാഷ്ട്രീയ  പ്രസ്ഥാനങ്ങളൊക്കെ,  പ്രതേകിച്ചും,   കേന്ദ്രീകൃതമായ  സംഘടനാ  ചട്ടക്കൂടുകൾ  ശക്തമായി  പരിപാലിക്കുന്ന  പ്രസ്ഥാനങ്ങളുടെ  നേതൃത്തം, ആർത്തിപൂണ്ട  കങ്കാണി  മുതലാളിത്തത്തിന്റെ  ആജ്ഞാനുവർത്തികളും  കൂട്ടുകച്ചവടക്കാരുമായിരിക്കുന്നു !  (ക്രോണി  ക്യാപിറ്റലിസത്തിനു  ഞാൻ  കൊടുത്ത പരിഭാഷ -കങ്കാണി  മുതലാളിത്തം  എന്നുതന്നെയാണ് ) വിവിധ  സ്ഥലങ്ങളിലെ  സത്യസന്ധരായ  ജനങ്ങൾ  അപകടം  തിരിച്ചറിഞ്ഞിരിക്കുന്നു!.   ദാർശനികമായ  ഉൾക്കാഴ്ചയോടെ  ഗുരു നിത്യചൈതന്യ യതിയും, കത്തോലിക്കാസഭയുടെ  പരോമോന്നതനായ മാർപാപ്പ   ഫ്രാൻസിസ്  പപ്പായുടെ   ചക്രിക ലേഖനവും ,  പുതിയകാലത്തെ അടിസ്ഥാന  രേഖകളായി  നമ്മൾ  തിരിച്ചറിയണം. തീർത്തും  ശാസ്ത്രീയമായി പഠിച്ചുതയാറാക്കിയ  ഗാഡ്ഗിൽ  കമ്മറ്റി റിപ്പോർട്ടും,   അതിനെ  തമസ്കരിക്കുവാൻ നടത്തിയ  ഉഡായിപ്പുകളും , തിരിച്ചറിയുക  തന്നെവേണം !  ഫ്രാൻസിസ്  പപ്പയുടെ  ചക്രിക  ലേഖനമായ ‘ലൗദാത്തോസി’ യിലേക്കുതന്നെവരാം! 

(Laudato si’ (Medieval Central Italian for “Praise be to you”) is the second encyclical of Pope Francis. The encyclical has the subtitle “On Care For Our Common Home”. In it, the Pope critiques consumerism and irresponsible development, laments environmental degradation and global warming, and calls all people of the world to take “swift and unified global action”.

The encyclical, dated 24 May 2015,  published  on 18 June 2015 accompanied by a news conference.]The Vatican released the document in Italian, German, English, Spanish, French, Polish, Portuguese and Arabic alongside the original Latin.

 Please read  Laudatosi at –>https://laudatosi.com/watch .
                      തികച്ചും  ശാസ്ത്രീയവും  യുക്തിഭദ്രവും  , ആയ  ചക്രിക  ലേഖനത്തിൽ  കൃത്യമായ  റഫറൻസുകൾ ! എങ്ങനെയാണ്,  ഒരു ശാസ്ത്രീയ  ലേഖനം  മനുഷ്യനന്മയ്ക്കായി  എഴുതുന്നത്,   എന്നതിന്റെ  മാതൃകയാണത് !.  ഫ്രാൻസിസ്  പാപ്പയോട്  തൊഴുകൈയ്യോടെ  നന്ദിപറഞ്ഞുകൊണ്ട്, ഈറൺ മിഴികളോടുകൂടിത്തന്നെ ഞാൻതുടരട്ടെ !!.    Praise be to you പാപ്പാ !. ചക്രിക ലേഖനത്തിന്റെ  രണ്ടു  അദ്ധ്യായങ്ങൾ,  ഞാൻ  മലയാളത്തിലേക്ക്  മൊഴിമാറ്റം  നടത്തിക്കഴിഞ്ഞാണ്  വളരെ ഭംഗിയായി  അതിന്റെ  മലയാളപരിഭാഷ  കോട്ടയം  രൂപത  ഇറക്കിയത്. ചങ്ങനാശേരിയിൽ  ബുക്ക് സ്റ്റാളുകളിൽ  ലഭ്യമാണ് – കോട്ടയം  രൂപതതയോടും  നന്ദി  അറിയിക്കട്ടെ ! 
           ഇവിടെ  ഏതെങ്കിലും  രാഷ്ട്രീയപാർട്ടിയുടെ  പ്രവർത്തകരും  അംഗങ്ങളും  ആയുള്ളവർ  ജനസംഖ്യ യുടെ ആറു  ശതമാനം    മാത്രമാണ്  ബാക്കി  തൊണ്ണൂറ്റിനാലു ശതമാനത്തിന്റെ  ശരിയായ  ഐക്യമാണ്  ഏകോപനമാണ് പശ്ചിമഘട്ട  ഏകോപന  സമിതി  ലക്ഷ്യമിടുന്നത് ! ഇത്   നവോദ്ധാനത്തിന്റെ  രണ്ടാം  ഘട്ടം  തന്നെയാണ്, എല്ലാ അർത്ഥത്തിലും വ്യവഹാരത്തിലും . സസ്യ-ജന്തു  ജാലങ്ങളുടെ  ഇടയിലുള്ള  വൈവിദ്ധ്യം പോലെത്തന്നെ  വേണ്ടതാണ് എണ്ണം, പ്രകൃതം  ആരോഗ്യം  പ്രായം ഇവയിൽ ഒരേ ജീവജാതികൾക്കുള്ളിലുള്ള വ്യത്യാസങ്ങൾ !. മനുഷ്യ സമൂഹത്തിന്റെ കാര്യം  എടുത്തുപറഞ്ഞാൽ  വിവിധങ്ങളായ ,വിശ്വാസങ്ങൾ ,ആചാരങ്ങൾ ,വസ്ത്രധാരണ രീതികൾ ,ആഹാര ഇഷ്ടാനിഷ്ടങ്ങൾ ഇവ  വ്യക്തിയുടെ  മൗലിക അവകാശമായും, സമൂഹത്തിന്റെ  ആരോഗ്യ കരമായനിലനില്പിനും  വളർച്ചയ്ക്കും  അത്യന്താപേക്ഷിതമാണ് എന്നും   ഞങ്ങൾ  കരുതുന്നു ! മറിച്ചായാൽ  അതിനേ ഞങ്ങൾ  മൗലികവാദമെന്നും  ഫാസിസമെന്നും  വിളിക്കും,  ചരിത്രപരമായ  കാരണങ്ങൾ കൊണ്ട് , ഇവിടെ മാനും, മരഞ്ചാടിയും ,കഴുതയും  പുലിയും  ചെന്നായും  കഴുതപ്പുലിയുമെല്ലാം  വേണം !  യുദാസിനെ  ഒഴിയാക്കിയാൽ  ബൈബിൾ  എത്ര  ശുഷ്കവും  വിരസവുമായിരിക്കും  അതേപോലെതന്നെയാണ് ,സുഗ്രീവനെയും ,വിഭീഷണനെയുമൊക്കെ ഒഴിവാക്കി  രാമായണ കഥ  പുനർസൃഷ്ഠിച്ചാൽ ! മഹാനായ  അയ്യൻ‌കാളി   Aiyyankali
 വിദ്യാഭ്യാസ  അവകാശത്തിനു വേണ്ടി  ആദ്യത്തെ കാർഷിക സമരം  1912 ൽ  നടത്തിയപ്പോൾ  പറഞ്ഞത്  ഞങ്ങളുടെ വിദ്യാഭ്യാസ അവകാശം  അനുവദിച്ചു തന്നില്ലെങ്കിൽ  കൃഷിയിടങ്ങളിൽ “മുട്ടിപ്പുല്ല് കിളിർപ്പിക്കുമെന്നാണ് ” അല്ലാതെ  നെല്ലോ  പുല്ലോ  കരിച്ചുകളയും എന്നല്ല ! അത്തരം  ലിബറൽ  ഡെമോക്രസി യുടെ  അടിസ്ഥാന പ്രമാണങ്ങളിൽ , ഭാരതത്തിന്  മാർഗ ദർശനം  നൽകിയത്  ഡോ .ബാബാ സാഹേബ്  അംബേദ്കറാണ് (ജാതി ഉന്മൂലനം -ഒരാവർത്തി  വായിക്കുക -നടക്കാതെപോയ  ലാഹോർ  പ്രസംഗം -മലയാള  പരിഭാഷ  ഇതേ  ബ്ലോഗിൽ  തന്നെയുണ്ട്)- നവോദ്ധാനത്തിന്റെ  വർത്തമാനകാല  അനുരണനങ്ങൾ    കേരളത്തിൽ  മാത്രം  ഒതുങ്ങുന്നതല്ല. ഭാരതത്തിലെമ്പാടും, കുടിയിറക്കപ്പെടുന്നവരുടെ  കൂട്ടായ്മ  ദളിത് -ആദിവാസി  ന്യൂനപക്ഷ  ഐക്യം; അതോടൊപ്പം  സ്വതന്ത്ര  ചിന്തയും  മാനവികതയും  ഉൾക്കൊള്ളാൻ  ശ്രമിക്കുന്നവർ; വികേന്ദ്രീകരണത്തിലും  വ്യക്തി സ്വാതന്ത്ര്യ ത്തിലും അടിയുറച്ചുവിശ്വസിക്കുന്ന  മതേതരവിശ്വാസികൾ;   അതുതന്നെയാണ്  നമ്മളുടെ  ലക്ഷ്യം.
                 
      ‘കുടിയിറക്കുക’ എന്നതിന്  ജാതീയ  മാനവും  ഉണ്ട്. കീഴാളന്റെ  വാസസ്ഥലത്തിനാണ്  നമ്മുടെ  ഭാഷയിൽ ‘കുടി’ എന്നുപറയുന്നത്!. നർമ്മദയും, വിഴിഞ്ഞവും, വല്ലാർപാടവും, അതിരപ്പള്ളിയും  എല്ലാം അടിസ്ഥാനപരമായി  കുടിയൊഴിപ്പിക്കുന്നതിന്റെയും  ഭൂ-അധികാരം കവർന്നെടുക്കുന്നതിന്റെയും പുതിയപാഠങ്ങളാണ് ! ഇവിടെ കലപ്പകൃഷിയും, നിലമൊരുക്കലും, വിപുലമായ കാർഷികവൃത്തിയും  ആരംഭിച്ചവരെ   അസ്പർശരാക്കി കുടിയൊഴിപ്പിച്ചതിന്റെ പുതിയകാല പാഠങ്ങൾ !  പാറമടകൾക്കായി  വിലകൊടുത്തു വാങ്ങി , അമൂല്യവും  ഫലഭൂയിഷ്ടവും  മായ  മേൽമണ്ണ് നീക്കി  പാറമടയാക്കുമ്പോൾ  യഥാർത്ഥ  കർഷകൻ  ഇവിടെ കുടിയൊഴിപ്പിക്കപ്പെടുന്നു !. ഡോ.ബാബാസാഹേബ് Ambedkar_quote പഠിച്ചു  ബോധ്യപ്പെടുത്തിയ ജാതിനിർമ്മാർജ്ജനം തന്നെ യാണ്  ഭൂഅധികാര പുനഃസ്ഥാപനം!. കുട്ടനാട്ടു  കാരനായ  എനിക്കറിയാം  എന്റെ  നാട്ടിലെ  സ്ഥലനാമങ്ങൾ ‘ ചാത്തങ്കരി , കുമരംകേരി , മിത്രക്കേരി , കൈനകരി ,പാണ്ടങ്കേരി , … എന്നോക്കെ  എങ്ങനെ ആയതാണ് 
എന്ന്?! . 
      ഈസാഹചര്യത്തിൽ  യുക്തിഭദ്രമായ  മാർഗം  എന്താണ്  നമ്മൾ ഒരുയാത്ര നടത്തിയാൽ  പശ്ചിമഘട്ടം  പഴയതുപോലെ  ആകുമോ?.  അല്ലെങ്കിൽ തന്നേ  കാലാവസ്ഥാ  മാറ്റം  ഭൂമിയിൽ  പുതിയതൊന്നുമല്ലല്ലോ  ഇവിടെ  ഒരു മാത്രയെങ്കിൽ  ഒരു മാത്രയെങ്കിലും കൂടി  മനുഷ്യവംശം  നിലനിർത്താനാണ്, ഇരകളാക്കപ്പെടുന്നവരുടെ  അവകാശങ്ങൾ  ഉയർത്തുന്നതിനുതന്നെയാണ്!.  നമുക്ക്  ഇനി  എന്തുചെയ്യാൻ  കഴിയും ?.  എന്നത്  പ്രസക്തമാണ്   തികച്ചും  യുക്തിഭദ്രമായ ,  ചോദ്യം  തന്നെയാണ് !. 

നവോത്ഥാന കാലത്തെ,തിളക്കമാർന്ന  ദർശനികനായ   ഇമ്മാനുവൽ  കാന്റ്  വ്യക്തമായി  പറഞ്ഞ  നിർദ്ദേശം  “നിയമപരമായ  ശുഭപ്രതീക്ഷ  ഒരു ധാർമ്മിക  ഉത്തര വാദിത്വം ആയി  ഏറ്റെടുക്കണം ” എന്നതാണ് (“Legal positivism  ought to be  our  moral  responsibility” )  ഇപ്പറഞ്ഞതിന്  കൂടുതൽ  മാനങ്ങളുണ്ട്, നിലവിലുള്ള ജനാധിപത്യത്തെ  പരിഹസിച്ചുകൊണ്ട്  ചിന്തകനും ,നാടക കൃത്തും,  ആക്ഷേപ ഹാസ്യ ത്തിന്റെ  കുലപതിയുമായ  ബെർണാഡ്ഷാ,  പറഞ്ഞ ഉദാഹരണം ഇവിടെ  പ്രസക്തമാണ് .

“അഞ്ചുവർഷം കൂടുമ്പോൾ   വോട്ടുചോദിച്ചുവരുന്നു!.ജയിച്ചു കഴിഞ്ഞാൽ അവർ ആകാശത്തേക്ക്  ഉയർന്നുപോകും ,ചൂട് വായു നിറച്ച  ബലൂണിലെന്ന പോലെ!.  ഭരണകക്ഷിയും,  പ്രതിപക്ഷവും  എല്ലാം  ഒരു കൂട്ടുകെട്ടാണ്  പിന്നവരേ നാം  കാണുന്നത്  അഞ്ചു  വർഷം  കഴിഞ്ഞാണ് ! . “ 

 

ജനം  വെറും  വോട്ടുകുത്തികൾ! എങ്കിലും  ഈ ജനാധിപത്യത്തിലും,  നിയമവ്യവസ്ഥയിലും, നാം  ശുഭപ്രതീക്ഷ  നിലനിർത്തുകയേ  നിവർത്തിയുള്ളൂ!.   മറിച്ചായാൽ  പൂർണ്ണ  അരാജകത്വം  മാത്രമല്ല  വംശ ഹത്യകൾ തന്നേ  അരങ്ങേറും -1946 -47  കാലത്ത്  ‘അസാദ്ധ്യ ജനാധിപത്യം’ എന്നുതന്നെയാണ്  ലോകമെമ്പുമുള്ള  പണ്ഡിതന്മാർ   ഇന്ത്യൻ ജനാധിപത്യത്തെ  വിലയിരുത്തിയത്!.  അപരിഷ്‌കൃതമായ   ജാതിവ്യവസ്ഥയും, അന്ധവിശ്വാസങ്ങളും, അവിശ്വസനീയമായ  വൈവിദ്ധ്യങ്ങളും,  തന്നെകാരണം. എങ്കിലും -യുഗോസ്ലാവിയലെയും ,കിഴക്കൻ യൂറോപ്പിലെയും ,ഏഷ്യയിലെയും,  മിക്കരാജ്യങ്ങളിലും  ജനാധിപത്യവും , ഭരണ സംവിധാനങ്ങളും,  തകർന്നപ്പോഴും   ഇന്ത്യ പരിമിതമായ അർത്ഥത്തിലാണെങ്കിലും    ജനാധിപത്യ  രാജ്യമായി തന്നേ,  ഒരത്ഭുതമായി,   നിലനിൽക്കുന്നു!.   ഇനി  എത്രകാലം!.   അതു  നമ്മേ  ആശ്രയിച്ചു തന്നേ ! സമാധാനകാലത്തുപോലും  വംശഹത്യകൾക്കൊരുങ്ങുന്ന  പ്രവണതകൾ  ഉള്ളപ്പോൾ  എങ്ങനെയാണ്  അരാജകത്വത്തിലേക്ക്  നീങ്ങുന്നത് തടയാനാകുന്നത്!.   ഞങ്ങൾ  അവർത്തിച്ചുപറയുന്നു  ജനാധിപത്യത്തിലും  നിയമവാഴ്ചയിലും  ഉള്ള  ശുഭപ്രതീക്ഷ  നിലനിർത്തിയെ  മതിയാകൂ!.  ഇവിടെ യാണ്  മാവോയിസ്റ്റുകളും  വിവിധ  രീതിയിലുള്ള  ഭീകരവാദികളുമായി  ഞങ്ങൾ  കടുത്ത  വിയോജീപ്പ്‌   പ്രകടമാക്കുന്നത്  പശ്ചിമഘട്ട രക്ഷാ യാത്രയിലുടനീളം ! വലിയ  പോലീസ് സന്നാഹം  ഞങ്ങൾക്ക്  അകമ്പടി യായി  ഉണ്ടായിരുന്നു  എന്നുമാത്രമല്ല  പരിപാടികളെല്ലാം  വളരെ ശ്രദ്ധയോടെ പകർത്തുകയും  വീക്ഷിക്കുകയും ചെയ്തിരുന്നു ! മാവോയിസ്റ്റുകളുടെ  സാന്നിദ്ധ്യം  പരിശോധിക്കാനാകും!.  എന്നത്  സാമാന്യബുദ്ധി  പക്ഷേ അക്കാര്യത്തിൽ  പോലീസ് ഡിപ്പാർട്മെന്റിനെക്കാൾ  ഉത്തരവാദിത്തം  മുകളിൽ  പറഞ്ഞ കാര്യങ്ങൾ കൊണ്ട്  ഞങ്ങൾക്കാണെന്നും, ആശയപരമായി, യുക്തിഭദ്രമായി , എല്ലാ ഭീകരവാദങ്ങളെയും  ഞങ്ങൾ  ഉയർത്തുന്ന സമഗ്ര  വീക്ഷണത്തിലാണ്  പരാജയപ്പെടുത്താനാകുന്നതെന്ന്, ഞങ്ങളെ ശ്രദ്ധിക്കുന്ന  വകതിരിവുള്ള  ഏതൊരാൾക്കും  ബോദ്ധ്യമാകും ! സത്യത്തിൽ  അത്തരം തിരിച്ചറിവുകൊണ്ട്  ഞങ്ങളോട് കൂടുതൽ അടുപ്പവും സൗഹൃദവും  പ്രകടിപ്പിച്ചത്  എല്ലാ ജില്ലകളിലും  ഉള്ള പോലീസ് ഉദ്യോഗസ്ഥന്മാർ  ആയിരുന്നു  പ്രത്യേകിച്ച്  ഉയർന്ന  ഉദ്യോഗസ്ഥന്മാർ !

 

 ഇനിയും  സ്വയം  വിമർശനം  എന്ന  നിലയിൽ തന്നേ  ചിലകാര്യങ്ങളിൽ വരുന്ന  അപഭ്രംശങ്ങൾ തുറന്നുപറയാൻ  ആഗ്രഹിക്കുന്നു ! പലപ്പോഴും  മൈക്ക് കൈയിൽ  എടുത്തുകഴിയുമ്പോൾ  സമയ നിഷ്ഠകൾ  പലരും  മറക്കുന്നു ! അതുകൊണ്ടുതന്നെ  അപ്രസക്തമായ കാര്യങ്ങളിലേക്ക്  വഴുതുന്നതും ,അത്  കാഴ്ചപ്പാടുകളെ ബലഹീനമാക്കുന്നതും,  ശ്രദ്ധയിൽ പെട്ടിട്ടുണ്ട്!.  ചിലസ്ഥലങ്ങളിൽ  ജനസംഖ്യാ വിസ്പോടനമാണ്എല്ലാ പ്രശ്നങ്ങൾക്കും കാരണം  എന്നുപറയുമ്പോൾ  നിങ്ങളുടെ ജന്മമാണ്‌;  പറയുന്നയാളുടെയും കേൾക്കുന്നവരുടെയും  പ്രശ്നങ്ങൾക്ക് കാരണം; എന്ന വിവക്ഷയുണ്ട്!.  ജനിക്കുന്ന ഓരോകുട്ടിയും  കൈയ്യും  തലച്ചോറുമായിത്തന്നെയാണ്  ജനിക്കുന്നത് ! അതുപോലെതന്നെ വാഹനങ്ങളുടെ പെരുപ്പം , വീടുകളുടെ വലുപ്പവും  എണ്ണക്കൂടുതലും പറയുമ്പോൾ അത്  മുൻപ്  സൂചിപ്പിച്ച  അടിസ്ഥാന പ്രശ്നങ്ങളുമായി  ബന്ധമില്ല  എന്ന്  !നാട്ടിൽ  നാഴിയിടങ്ങഴി മണ്ണില്ലാഞ്ഞവർ  , നാരായണക്കിളി കൂടുപോലെ പോലും  വീടില്ലാഞ്ഞവർ  -വിദേശരാജ്യങ്ങളിലും മറ്റുംപോയി  പണം  സമ്പാദിച്ചു  മറ്റാരേക്കാളും കൂടുതലായി  നമ്മുടെ സമ്പദ് ഘടനയ്ക്കും, നിലനിൽപ്പിനും ജീവിതസൗകര്യങ്ങളുടെ  മെച്ചപ്പെടലിനും  സഹായിച്ചവരാണ് ! അത്തരം വാദഗതികൾ  പ്രായേണ  സാമ്പത്തിക ശാസ്ത്രത്തെ പറ്റിയുള്ള  അജ്ഞത കൊണ്ടാണ്  എന്നാണ് എന്റെ പക്ഷം !.ഫോസിൽ ഇന്ധനം ഉപയോഗിച്ചുള്ള  വാഹനങ്ങൾ  ഇന്നല്ലെങ്കിൽ  നാളെ റോഡിൽ നിന്ന്  ഒഴിവാകും !. വീടുപണിക്ക്  ഉപയോഗിച്ച  കരിങ്കല്ലുകൾ ,പുനരുപയോഗത്തിനു  സാധിക്കുന്നതാണ് എങ്കിലും  കോൺക്രീറ്റ്  ഉപയോഗം  നിയന്ത്രിക്കപ്പെടേണ്ടതുതന്നെയാണ് ,  പക്ഷേ  മുഖ്യപ്രശ്നങ്ങളേ തമസ്കരിക്കുന്നതിനാണ് അത്തരം  വാദങ്ങൾ  സഹായിക്കുക!. പോക്കറ്റടിക്കാരന്റെ പുറകേ ഓടുമ്പോൾ  കൊള്ളക്കാരൻ  രക്ഷപെടുന്നതു പോലെ! അതുകൊണ്ടുതന്നെ  അത്തരം  വാദങ്ങൾ  നിരുപദ്രവമോ  നിഷ്കളങ്കമോ ആവാൻ തരമില്ല!.ആണ്ടിൽ  മുന്നൂറ്റി അറുപത്തിനാല്  ദിവസവും  കാട്ടുകൊള്ളകൾക്കെതിരെ  കുറ്റകരമായ  മൗനം  പൂണ്ടശേഷം  ഒരുദിവസം  പ്രകൃതി  ദിനമായി  ആചരിച്ചതുകൊണ്ട്  എന്തുകൃതം ? . അത്ര  പ്രസക്തമല്ലാത്ത  ചില വിഷയങ്ങളിലേക്ക്  തിരിയുന്നതിന്  ഒരു  അജണ്ട  ഉണ്ട്  എന്നുതന്നെ കരുതണം !. ഇത്തരം  നീക്കങ്ങളെ  ലോല -അതിലോല  പരിസ്ഥിതി  വാദമെന്നോ ,ചെറുകിട  നാമമാത്ര  പരിസ്ഥിതി  വാദമെന്നോ അടയാളപ്പെടുത്തേണ്ടതായി  വരും !.

 

 

ഏറ്റവും കാതലായപ്രശ്നം   ഇപ്പോൾ  ഉയർത്തിയിരിക്കുന്ന   ‘വികസന മുദ്രാവാക്യങ്ങളാണ് ‘ ഏതു  ആംഗലേയപദത്തിന്റെ പകരമാണ്  ഈ  ‘വികസനം’   എന്നുമുതലാണ്  ഇത്തരം  പ്രയോഗങ്ങൾ  കേട്ടുതുടങ്ങിയത് ? ‘expansion’  എന്നവാക്കിന്  വികസനം  ചേരും  -പക്ഷേ  ഇവിടെ  പുരോഗമനം  എന്ന  അർത്ഥത്തിൽ  പ്രയോഗം  വികലമാണ് . ഭാഷ  അങ്ങനെ  പക്ഷപാതിത്തമില്ലാത്തത് ഒന്നുമല്ല ! പ്രകൃതിയിൽ ഉള്ളതിന് ‘പ്രാകൃതം’ എന്നും  അതിനെ  ആശ്രയിക്കുന്നവർ  ‘പ്രാകൃതർ’ എന്നും  പറയുമ്പോൾ  കിണറ്റിലെ  വെള്ളം കുടിക്കുന്നവർ  പ്രാകൃതരും  ,കൊക്കോ – കോളാ ഉപയോഗിക്കുന്നവൻ  സംസ്‌കൃതരും  ആകും;  സൂഷ്മ അർത്ഥവും  വിഗ്രഹവും  നോക്കിയാലും, വ്യാവഹാരിക അർത്ഥം നോക്കിയാലും,  ‘വികസനം ‘ഒരു  അശ്ലീലപദം’  തന്നെയായി തിരിച്ചറിയണം!.വിശേഷേണയുള്ള  ‘കസനം’  എന്നാണെങ്കിലും  വികലമായ  ആസനം  എന്നാണെങ്കിലും  അശ്ലീലം   തന്നേ!..’വി’ എന്ന  ഉപസർഗം  ക്രിയാപദവുമായിച്ചേരുമ്പോൾ  വരുന്ന  അർത്ഥ വ്യത്യാസം  എന്ന്  പാണിനി(ref:അഷ്ടാദ്ധ്യായി )!.ഇത്  ജനത്തെ കബളിപ്പിക്കാൻ  കണ്ടുപിടിച്ച  ഒരു  വികല പ്രയോഗം തന്നെയാണ് . സുസ്ഥിര വികസനം  എന്നപ്രയോഗം തന്നേ  വിപരീത  അർത്ഥമുള്ള  പദങ്ങൾ  ചേർത്ത  സമസ്ത പദമാണ്; ആഗലേയ ഭാഷയിൽ  ഇതിന്  ‘ഓക്സിമറോൺ'(oxymoron)എന്നു  പറയും; ‘ആരോഗ്യദായകമായ  എൻഡോ സൾഫാൻ’ എന്നതു പോലെ!.  അതേ ഞങ്ങൾ ‘വികസന വിരോധികൾ’  മാത്രമല്ല  ‘വികസനം’ എന്ന പ്രയോഗം പോലും  അശ്ലീലമായി  തിരിച്ചറിയുന്നവരാണ് !.

 

        പശ്ചിമഘട്ട രക്ഷായാത്ര ​’മടായി പാറയിൽ ‘ എത്തിയപ്പോൾ രവീന്ദ്രൻ മാഷ് ഭംഗിയായി എടുത്ത് ചിത്രസംയോജനം നടത്തിയ ദൃശ്യ ,ശ്രാവ്യ വിരുന്ന് , ദയവായി കാണുക !കേൾക്കുക !-click to watch the documentary- ->

 

           Watch few more photos-> 

     

    

പശ്ചിമ ഘട്ട  രക്ഷാ യാത്രയിൽ എടുത്ത  ഈ  രണ്ടു  ചിത്രങ്ങളും  എനിക്ക്  ഏറെ  പ്രിയങ്കരങ്ങളാണ്  ഒന്ന്  കാസർഗോഡ് ,മാടായിപ്പാറയിലുള്ള  തടാകത്തിൽ  ഞാൻ  ‘ജലാസനം’ നടത്തുന്നതാണ്.   കുട്ടനാട്ടുകാരനായ  ഞാൻ  നീരേറ്റുപുറത്ത്  മണിമലയാറ്റിൽ  പന്ത്രണ്ടു  വയസ്സു മുതൽ പരിശീലിച്ചതാണ് ജലാസനം , കൂടുതൽ  ആഴമുള്ളിടത്ത്  കൂടുതൽ  എളുപ്പമാണ്!.  എന്നാൽ  കഴിഞ്ഞ  അഞ്ചുവർഷമായി  എനിക്ക്  ഇതു പരിശീലിക്കുവാനായില്ല ! സമീപത്തുള്ള  നദികളൊക്കെയും  അത്രയ്ക്ക്  മലിനമാണ്.  ഇറങ്ങി  കുളിച്ചാൽ  ദേഹമാസകലം  ചൊറിയും!.  മടായി പാറയിലെ  ആഴമുള്ള  ശുദ്ധജല  തടാകം  കണ്ടപ്പോൾ  ആവേശത്തോടെ എടുത്തു  ചാടി !. അതിന്റെ  ചിത്രമാണ്  ആദ്യം , രണ്ടാമത്  തിരുവനന്തപുരത്ത്  വിഴിഞ്ഞത്തിനടുത്ത്  ‘ശാന്തിഗ്രാമിൽ  താമസിച്ചപ്പോൾ  മുസ്തബാ  പള്ളിക്കുന്ന്  ആവശ്യപ്പെട്ടപ്പോൾ  മുസ്തബാ , പ്രഫുല്ല  സാമന്തരേ  എന്നിവരോടൊത്തുള്ള  ചിത്രമാണ് . മലപ്പുറത്ത്  പ്രകൃതി  സംരക്ഷണത്തിന്  കടുത്ത  സാമ്പത്തിക  ബുദ്ധിമുട്ടുകൾക്കിടയിലും  തുനിഞ്ഞിറങ്ങിയ  പരിസ്ഥിതി  പ്രവർത്തകനാണ്  മുസ്തഫ . ലോകമറിയുന്ന  പ്രമുഖ  പരിസ്ഥിതി  പ്രവർത്തകനാണ്  അഡ്വ . പ്രഫുല്ല.  ‘ഹരിത  നോബൽ  സമ്മാനം’  എന്നറിയപ്പെടുന്ന  ‘ഗോൾഡ് മാൻ  പുരസ്ക്കാരം’ നേടിയ  വ്യക്തിയാണ് .  ഒറീസ്സയിലെ  ആദിവാസികളുടെ  ജീവിക്കാനുള്ള  അവകാശം  നേടിക്കൊടുത്തയാളാണ് , ‘വേദാന്ത’ കമ്പനിക്കെതിരെ  പ്രക്ഷോഭണം  സഘടിപ്പിച്ചും,   കേസ്സുപറഞ്ഞും , ആദിവാസികളുടെ  അന്തസ്സുയർത്തിയ  സുവർണ്ണ  വ്യക്തിയാണ്. പശ്ചിമ ഘട്ട  രക്ഷാ യാത്രയുടെ  ഉത്ഘാടകനും  (വെള്ളരിക്കുണ്ടിൽ -കാസർഗോഡ് -16 / 08 / 2017 ) സമാപന  തലേന്ന്  തിരുവനന്തപുരത്ത്  ഗാന്ധി  പാർക്കിൽ(15 /10/ 2017) ,  മുഖ്യ പ്രഭാഷകനായും  അദ്ദേഹമുണ്ടായിരുന്നു , രണ്ടുദിവസം  അദ്ദേഹമൊത്ത്  പ്രഭാത  സവാരി  നടത്തിയത്  മറക്കാനാവാത്ത നല്ല  അനുഭവമായിരുന്നു .

 

–Kris 

 

 

 

രോഹിത് വെമുലയെ അറിയാൻ രാധിക വെമുലയെ പഠിക്കണം!

rohith-mother-759
രോഹിത്  വെമുലയെ  അറിയാൻ  രാധിക  വെമുലയെ  പഠിക്കണം!,
rohith-vemula-3
രോഹിത്  വെമുലയെ  അറിയാൻ  രാധിക  വെമുലയെ  പഠിക്കണം!, ഒരു  പഠപുസ്തകം  ആയി  തന്നേ  , സ്ത്രീകൾ  ഉൾപ്പെടെയുള്ള  പാർശ്വവൽകൃത    സമൂഹത്തിനു  രാധിക   ഒരു  പാഠപുസ്തകമാണ് അതിലെ  അക്ഷരത്തെറ്റുകളും  വ്യാകരണപിശകുകളും,  മൂലവും, പ്രയോഗവും എല്ലാം ! രോഹിതിന്റെ  യാത്രാമൊഴി  വായിച്ചിട്ട്  ഒരുതുള്ളി  കണ്ണുനീർ  വീഴ്ത്തിയവർ  മാത്രം  ദയവായി  തുടർന്നു  വായിച്ചാൽ  മതിയാകും ! ( മറിച്ചായാലും  പരിഭവമില്ല!.  വെറുതേ ‘ഇഷ്ടം’ ക്ലിക്ക്  ചെയ്യരുത്  വിമർശിക്കണം!  എന്നെ  ഉദ്ദേശിച്ചുള്ളൂ ! അതിനുശേഷം  ഞാൻ  ആഗലേയത്തിലും  ഹിന്ദിയിലുമായി -തെറ്റുവന്നെങ്കിൽ  തിരുത്തിത്തന്നെ    ബ്ലോഗി ൽ  എഴുതാം! ).
ഈ ലക്കം  മാതൃഭൂമി  ആഴച്ചപ്പതിപ്പിൽ (2017  ജനുവരി  22  ലക്കം 45 ) ബഹുമാന്യയായ രാധിക
വെമുലയുമായി  ദിനു  കെ  നടത്തിയ  അഭിമുഖം  പ്രസിദ്ധീകരിച്ചിട്ടുണ്ട് !  രാധിക  വെമുല :
 “സമൂഹത്തിൽ നിന്ന്  എന്നതിനേക്കാൾ എനിക്ക് വീടിനകത്തുനിന്നാണ് ജാതീയമായ  വേർ തിരിവുകൾ അനുഭവിക്കേണ്ടി വന്നത്  എന്റെ  വളർത്തമ്മയായ അഞ്ജനി ദേവി ,പെൺകുട്ടികൾ  ഇല്ലാതിരുന്നതുകൊണ്ടാണ് എന്നേ  ദത്തെടുത്തത് !അവർ  ഗുണ്ടൂർ ഹൈസ്ക്കൂളിലെ  പ്രധാന  അദ്ധ്യാപികയായിരുന്നു !ഒബിസി  വിഭാഗത്തിലെ  വഡേര സമുദായത്തിൽ പെട്ട സമ്പന്ന കുടുംബമായിരുന്നു  അവരുടേത്  എനിക്ക്  പന്ത്രണ്ടു വയസ്സുള്ളപ്പോഴാണ് ഞാൻ അവരുടെ മകളല്ല എന്ന് എന്നോടുപറയുന്നത് !എന്റെശരിക്കുള്ള അച്ഛനുമമ്മയും റെയിവെയിൽ തൂപ്പുജോലിക്കാരായിരുന്നെന്നും  ‘മാല’ സമുദായത്തിൽ  (SC)പെട്ടവരായിരുന്നു എന്നും  ഞാൻ അപ്പോഴാണ്  അറിയുന്നത്  അഞ്ജനി ദേവി യുടെ അമ്മയ്ക്ക്  ഞാൻ ദത്തുപുത്രിയാണ് എന്ന്  അറിയാമായിരുന്നു എങ്കിലും  പട്ടികജാതിക്കാരി യാണ് അറിയില്ലായിരുന്നു .അവരെന്നെ ഒരുപാടു ഉപദ്രവിച്ചു ! അതിനുശേഷം  ഞാനാവീട്ടിലെ  കേവലം വേലക്കാരിയായി” . 
പതിന്നാലാം  വയസ്സിൽ  ആയിരുന്നു  തന്റെ  വിവാഹമെന്നും ,പത്താം ക്ലാസ്  കഴിഞ്ഞു  വിദ്യാഭ്യാസം  തുടരാൻ  അനുവദിച്ചില്ല , എന്നും അഞ്ജനാ ദേവിക്ക്  പിന്നീട്  പെൺകുട്ടികൾ  ഉണ്ടായതും , അവർക്കൊക്കെ  നല്ല  വിദ്യാഭ്യാസം  ലഭിച്ചതും  രോഹിതിന്റെ  അമ്മ   നമ്മുടെ  അമ്മ! വിവരിക്കുന്നു !. 1985 ൽ  ആയിരുന്നു  മണികുമാറുമായി  രാധികയുടെ  വിവാഹം !, അഞ്ചുവർഷത്തിനുള്ളിൽ , നീലിമ ,രോഹിത് ,രാജാ  എന്നു പേരിട്ട  മൂന്നു കുട്ടികൾ  അവർക്കുണ്ടായി , “മണികുമാർ കരുതിയത്, അഥവാ ധരിപ്പിക്കപ്പെട്ടത്!.  ഞാനും  ഒബിസി  വിഭാഗത്തിൽ  പെട്ടവളാണെന്നും,  അഞ്ജനി ദേവി യുടെ  മകളാണ്  എന്നുമാണ്!. മണികുമാറിന്റെ മുത്തച്ഛനായ  മല്ലയ്യയോട് അഞ്ജനി ദേവി പറഞ്ഞിരുന്നു.  “ഞാൻ ‘മാല ‘ യാണെന്ന്”!. മണികുമാറിന്റെ  അച്ഛനായ വെങ്കിടേശ്വരലു വിനോട്  മല്ലയ്യ,  ഈ  ജന്മ ‘രഹസ്യം പങ്കുവച്ചു !. പിന്നീട്  ജാതിപ്പേരുവിളിച്ചായിരുന്നു  മദ്യപിച്ചെത്തിയ ശേഷം തൊഴി !. ജാതിപീഠനവും   സ്ത്രീ   പീഠനവും ഒന്നിച്ച്  അനുഭവിക്കാൻ  വിധിക്കപ്പെട്ട  രാധികയുടെ  ദുരന്തം  മൂത്തമകനായ രോഹിതിനെ  എത്രമാത്രം  സ്വാധിനിച്ചു ,അരക്ഷിത ബോധം  സന്നിവേശിപ്പിച്ചു !, എന്നത്  ഊഹിക്കാം !.  രോഹിതിനെ  ‘ബാബാജി’  എന്ന  ഓമനപ്പേര്  എന്തുകൊണ്ട്  അമ്മ  രാധിക  വിളിച്ചു !, എന്നറിയാൻ  ബാബാസാഹിബ്  ആരാണ്  എന്നറിയണം !. മണികുമാറിനെ പണം  കൊടുത്ത് കൈയ്യിലെടുത്താണ് ‘രോഹിത്  ഒബിസി  ആണ് ‘ എന്ന  വാദവുമായി  സംഘപരിവാർ  ശക്തികൾ  എത്തുന്നത്!. രാധിക  വെമുലയുടെ  വാക്കുകൾ  നിങ്ങൾ വിശ്വസിക്കണമെന്നില്ല!.  ഇത്  ‘പോസ്റ്റ്  ട്രൂത്ത്'(udayippu)  കാലമാണല്ലോ?.  മണികുമാറിന്റെ  അച്ഛന്റെ  വക്കുകൾ  ശ്രദ്ധിക്കാം!. 
 Venkateshwarlu lives here with his wife Raghavamma and son Manikumar, 43. His other sons, Mallikarjuna Rao and Ravi Kumar, live in Hyderabad.

“My son Manikumar did not look after his wife Radhika and their children (Neelima, Rohith and Raja). He turned alcoholic and squandered away his share of the wealth. He would not take care of the rice mill or the few assets that he got as share of the family property,’’

says, Venkateshwarlu. In 1985, Venkateshwarlu’s father Vemula Mallaiah arranged Manikumar’s marriage with Radhika,  the daughter of a state government employee and school teacher living in Guntur town. So that’s how “city girl” Radhika, about 14 years old and who had studied till her Class 10, ended up marrying a school dropout from Gurazala. Less than five years later, it was clear the marriage was failing. Not only did Manikumar drink heavily, he suffered from violent bouts of schizophrenia. The daily arguments in the Vemula family over Manikumar’s drinking habits and his verbal and physical abuse soon became a public spectacle in the Vaddera colony.

Desperate to get out of the situation, in 1993, Radhika decided to take her three children and go back to her parents in Guntur. In 1995, Manikumar, who would travel to Guntur to see his family almost every other day, convinced Radhika to return to the village.

“They came back and the three children were enrolled in the village government school. Rohith must have been nine or 10 then. But in 1998, when the beatings and the arguments got worse, Radhika went back to her home in Guntur,’’: Venkateshwarlu.

He says Manikumar kept going back to his wife and children and even tried finding a job in Guntur. “He got a few jobs but would be thrown out within a day or two because he used to borrow money and get drunk on duty. The last job he did was of a security guard, but that didn’t last either. When Rohith died, I went to Guntur and brought Manikumar back home,” says Venkateshwarlu.

“I was shocked when Rohith committed suicide and I was even more shocked when it was claimed that he was a Dalit. We still don’t believe Radhika belongs to a Scheduled Caste (SC). If we had known, we would not have allowed the marriage in the first place. My son says even he did not know about Radhika’s caste until Rohith’s suicide. I swear,’’, he says.

After Radhika left Gurazala, she first moved in with her parents, Basnala Muslaiah and Anjani Devi, to their home in Prakash Nagar and later shifted to another house in the same colony. Prakash Nagar, which stands parallel to the railway line near Railpet in Guntur district, was once a red-light area but now the trade is confined to a few houses in the first row. Inside the colony is a residential area where hundreds of families from lower-income groups live in two-room tenements.

It was in one of these tenements that Radhika and her children lived, between 1998 and 2005. Though Radhika later moved to a house in Savitri Nagar and then to Hyderabad in 2013, almost everybody in Prakash Nagar knows her and her children.

“Ask anyone, they will tell you about Radhika. She is a hardworking woman, a good tailor and does embroidery too,” says Uppalapati Danamma, in her 60s, who was municipal councillor from Prakash Nagar ward from 2000 to 2010.

Danamma, who lives a few houses away from Radhika’s parents, says there is a “lot more” she knows about the family. “Radhika wasn’t their biological child. The couple have four children — two sons and two daughters — and they had adopted her when she was a year old,” says Danamma, adding that Radhika was ill-treated by her mother Anjani and was made to work like a servant.

“Of course, it was much later that we came to know that Radhika was their adopted child. Anjani often abused her, making frequent references to her Mala (SC) caste. I think Radhika was 14 or 15 when Anjani once wondered aloud why she had even brought ‘this useless Mala girl home’,” says Danamma.

So who are Radhika’s biological parents? “No one knows. Only Anjani Devi can tell,” says Danamma. (Ref : the link below) . ഇനി  അഞ്ജലി  ദേവി  പറയുന്നത്  കേൾക്കാം !Read a true journalistic report in Indian Express (Ref:  http://indianexpress.com/article/india/india-news-india/rohith-vemula-family-hyderabad-central-university-suicide-latest-news/ “. At her home in Prakash Nagar, Anjani Devi says,

“Yes, I adopted Radhika. That was some 45 years ago. Her parents were labourers who had been brought in for some work on the railway line. Radhika was their second child. Her parents had named her Bodduamma. She was fair and cute and would crawl all over the place… she was probably just over one-year-old then. The family was very poor, they toiled all day in the sun, leaving Radhika under a tree. I had just lost my baby, a girl born after two sons. I was distraught. My heart went out to this baby. Even without asking them, I knew they were from the SC Mala community since most migrant labourers belonged to that caste. Anyway, I later confirmed with them. When Radhika’s parents were moving out of the site after their work, I asked them if I could adopt the baby. They readily agreed. I brought her home and named her Radhika.”

“After we adopted Radhika, I gave birth to two girls. Radhika was the fairest of my daughters and I raised her with a lot of affection. Who is saying that I mistreated her and made her do all the household work? She did household work but so did my two other daughters. I have taught all my daughters everything, from cleaning the house to tailoring. What is wrong in working in your own home? I gave sewing machines as gifts to my three daughters when they got married. That is what helped Radhika the most,’’

she says.Anjani Devi says her relationship with Radhika changed five years after her marriage, and worsened when Radhika decided to take up her caste as SC-Mala. “I had raised Radhika as a Vaddera and got her married to a Vaddera boy who came from an affluent family. The boy’s grandfather is very well known in Gurazala as a philanthrophist. We didn’t hide the truth about Radhika’s adoption and told him that she was from an SC family but raised as a Vaddera. He had no objection. Unfortunately, Radhika’s husband Manikumar turned out to be a drunkard,’’ she says.Anjani admits she knew the bridegroom was an alcoholic. “We were informed by some people, but by that time we had made all the arrangements for the wedding,’’ she says. “When she could not bear Manikumar’s harassment, we asked her to return home with her three children. Since her husband would frequently keep dropping in and we didn’t have space for all of them, Radhika moved to a one-room house nearby.”Anjani Devi says the lane Radhika moved into was an “SC colony” and that it’s there that she took on her SC identity. “The children had just started going to school. I do not know when and from where she got this idea but she got SC certificates for herself and for the children, mentioning them as Mala. She should not have done that. For me, she is a Vaddera. Rohith and Raja did not need SC certificates at all. Rohith was brilliant and so is Raja. It is only after Rohith’s suicide that we came to know that the caste issue was being raked up,’’ she says.Even after Radhika and her three children started living separately, she would be called to help at Anjani’s household. By then, Anjani’s two daughters had moved out after marriage. Radhika also cooked and cleaned at the daycare centre for the aged which Anjani Devi ran out of her home, where at least 20 people are given free lunch.”

“My birth is my fatal accident. I can never recover from my childhood loneliness. The unappreciated child from my past.”

എന്ന്  സമർദ്ധനായ    ഒരു  ഗവേഷണ  വിദ്യാർത്ഥി  തന്റെ  അന്ത്യ  യാത്രാമൊഴിയിൽ  പറയുമ്പോൾ  അതിനു  ബി സി  399 ൽ  ഹംലോക്ക്  വിഷത്തിന്റെ  പാനപാത്രയുമായി  ഗ്രീസിൽ  സോക്ര ട്ടിസ് നടത്തിയ  യാത്രാമൊഴിയുമായി  ജനിതക  ബന്ധമുണ്ട് click hear to read –>  Last words of socrates

“Parting ways I to die and you to live…..

ഒരുരാജകീയകള്ളം (Noble lie Ref: Republic Vol III by Plato (Greek: Πλάτων[a] Plátōn, pronounced [plá.tɔːn] in Classical Attic; 428/427 or 424/423[b] – 348/347 BCE)   to know more about Noble lie the the basic doctrine of caste system -just like the infamous Manu-smruthi ) ന്യായീകരിക്കാൻ  നൂറുക്കള്ളങ്ങൾ  ഇറക്കുമതി ചെയ്ത്താലും  പ്രയോജനമില്ല  എന്ന  അറിവെങ്കിലും   ഇവർക്ക്  ലഭിക്കട്ടെ !

രോഹിത് നമ്മെവിട്ടുപോയിട്ടു ഒരുവർഷം !

രോഹിത് നമ്മെവിട്ടുപോയിട്ടു ഒരുവർഷം തികയുമ്പോൾ !

Rohith-Vemula-3.png

രോഹിത്തിന്റെ  യാത്രാ മൊഴി !!! പൂര്‍ണരൂപം.

ഗുഡ് മോണിങ്!,

നിങ്ങള്‍ ഈ കത്ത് വായിക്കുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കില്ല!. എന്നോട് ദേഷ്യം തോന്നരുത്. നിങ്ങളില്‍ ചിലര്‍ എന്നെ   ശരിക്കും ശ്രദ്ധിക്കുന്നുണ്ടെന്നും, ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്നും, എനിക്കറിയാം. ആരോടും എനിക്ക് പരാതിയില്ല. എല്ലാം എന്റെ കുറ്റവും പ്രശ്‌നങ്ങളുമാണ്. എന്റെ ആത്മാവും ശരീരവും തമ്മിലുള്ള അന്തരം  വർദ്ധിക്കുന്നതായി എനിക്കു തോന്നിത്തുടങ്ങിയിട്ടുണ്ട്. ഞാനൊരു ഭീകരരൂപിയായി മാറിയിരിക്കുന്നു!. ഞാന്‍ ഒരു എഴുത്തുകാരനാകാന്‍ ആഗ്രഹിച്ചു; കാള്‍ സാഗനെ പോലെ ഒരു ശാസ്ത്രലേഖകന്‍… എന്നാല്‍ അവസാനം, ഈ കത്തെഴുതാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു!…

ഞാന്‍ ശാസ്ത്രത്തെയും,നക്ഷത്രങ്ങളെയും, പ്രകൃതിയെയും സ്‌നേഹിച്ചു.  പ്രകൃതിയില്‍ നിന്നും അകന്ന മനുഷ്യനെ!,   അതറിയാതെ  ഞാൻ  സ്‌നേഹിച്ചു!. ഞങ്ങളുടെ വികാരങ്ങള്‍ രണ്ടാംതരം മാത്രമാണ്. ഞങ്ങളുടെ സ്‌നേഹം നിര്‍മ്മിതമാണ്. ഞങ്ങളുടെ വിശ്വാസങ്ങള്‍ നിറംപിടിക്കപ്പെട്ടതാണ്!. കൃത്രിമ കലകളിലൂടെയാണ് ഞങ്ങളുടെ മൗലികത സാധുവായിത്തീരുന്നത്.  വ്രണപ്പെടാതെ സ്‌നേഹിക്കുകയെന്നത് തീര്‍ത്തും ബുദ്ധിമുട്ടുള്ളകാര്യമായി മാറിയിരിക്കുകയാണ്!.

Rohith-Vemula-1

പുറമേ കാണുന്ന സ്വത്വത്തിലും ഏറ്റവുമടുത്ത സാധ്യതകളിലുമൊതുക്കി ഒരു മനുഷ്യന്റെ മൂല്യം ചുരുക്കുകയാണ്; ഒരു വോട്ടിലേക്ക്, ഒരു അക്കത്തിലേയ്ക്ക്, അല്ലെങ്കില്‍, ഒരു വസ്തുവിലേക്ക്‌. എന്നാല്‍ ഒരു മനുഷ്യനെ ഒരു മനസ്സെന്ന നിലയില്‍ ഒരിക്കലും പരിഗണിക്കുന്നേയില്ല.

നക്ഷത്രധൂളികളില്‍ നിന്നാണ് മഹത്തായ ഏതൊരു വസ്തുവും നിര്‍മ്മിക്കപ്പെടുന്നത്; പഠനങ്ങളിലും, തെരുവുകളിലും രാഷ്ട്രീയത്തിലും, ചേതനവും അചേതനവുമായ എല്ലാ മേഖലയിലും. ഒരു പക്ഷേ എല്ലായ്‌പ്പോഴും ഈ ലോകത്തെ മനസിലാക്കിയതില്‍ എനിക്കു തെറ്റുപറ്റിയതായിരിക്കാം!… സ്‌നേഹവും വേദനയും ജീവിതവും മരണവും മനസിലാക്കുന്നതില്‍!. യാതൊരു അത്യാവശ്യവുമില്ല; എന്നിട്ടും ഞാന്‍ എല്ലായ്‌പ്പോഴും തിക്കിത്തിരക്കികൊണ്ടിരിക്കുകയാണ്. ഒരു ജീവിതം തുടങ്ങാന്‍പോലും നിരാശ. ചിലയാളുകളെ സംബന്ധിച്ച് എല്ലായ്‌പ്പോഴും ജീവിതം എന്നതുതന്നെ ഒരു ശാപമാണ്. എന്റെ ജനനം തന്നെയാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം. എന്റെ കുട്ടിക്കാല ഏകാന്തതയില്‍ നിന്നും മോചനം നേടാന്‍ എനിക്കു കഴിഞ്ഞില്ല. ഭൂതകാലത്ത് അംഗീകരിക്കപ്പെടാതിരുന്ന ഒരു കുട്ടിമാത്രമാണ് ഞാന്‍!.

Rohith-Vemula-3

ആളുകള്‍ ചിലപ്പോള്‍ എന്നെ ഒരു ഭീരുവോ, സ്വാര്‍ത്ഥനോ അല്ലെങ്കില്‍ ഒരു വിഡ്ഢിയോ, ആയി കരുതിയേക്കാം. എന്നെ എന്തു വിളിക്കുന്നു എന്നതിനെ കുറിച്ച് ഞാന്‍ ആലോചിക്കുന്നില്ല. മരണാനന്തര കഥകളിലും പ്രേതങ്ങളിലും ആത്മാവിലും ഞാന്‍ വിശ്വസിക്കുന്നുമില്ല. ഞാന്‍ വിശ്വസിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍, ഞാന്‍ വിശ്വസിക്കുന്നു!. എനിക്ക് നക്ഷത്രങ്ങളിലേക്ക് സഞ്ചരിക്കാനാകുമെന്ന്, മറ്റു ലോകങ്ങളെ കുറിച്ച് അറിയാന്‍ സാധിക്കുമെന്ന്.ഈ കത്ത് വായിക്കുന്ന നിങ്ങള്‍ക്ക് എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍, എഴുമാസത്തെ ഫെലോഷിപ്പ് ആയി എനിക്ക് ഒരുലക്ഷത്തി എഴുപത്തയ്യായിരം രൂപ ലഭിക്കാനുണ്ട്. അത് എന്റെ കുടുംബത്തിന് അത് ലഭിച്ചോ?.  എന്ന് നോക്കണം. രാംജിയ്ക്ക് നാല്പതിനായിരം രൂപ കൊടുക്കാനുണ്ട്. അദ്ദേഹം ഒരിക്കലും അത് തിരികെ ചോദിച്ചിട്ടില്ല. ആ കാശില്‍ നിന്നും അദ്ദേഹത്തിനുള്ളത് കൊടുക്കണം.

Rohith-Vemula--2

എന്റെ സംസ്‌കാര ചടങ്ങുകള്‍ നിശബ്ദവും ലളിതവും ആകട്ടെ. ഞാന്‍ പെട്ടെന്ന് വന്നു പോയി എന്ന് മാത്രം കരുതുക. എനിക്ക് വേണ്ടി കണ്ണീര്‍ പൊഴിക്കരുത്. ജീവിച്ചിരിക്കുന്നതിനേക്കാള്‍ മരണത്തിലാണ് ഞാന്‍ സന്തോഷവാനായിരിക്കുന്നതെന്ന് അറിയുക!.

‘നിഴലുകളില്‍ നിന്നും നക്ഷത്രങ്ങളിലേക്ക്’

Rohith-Vemula-4

ഉമ അണ്ണാ, ഇക്കാര്യത്തിന് നിങ്ങളുടെ മുറി ഉപയോഗിച്ചതിന് ക്ഷണിക്കണം.എ.എസ്.എ കുടുംബത്തോട്, എല്ലാവരേയും വിഷമിപ്പിച്ചതില്‍ ക്ഷമചോദിക്കുന്നു. നിങ്ങളെന്നെ ഒരുപാട് സ്‌നേഹിച്ചു. നിങ്ങള്‍ക്ക് മികച്ചൊരു ഭാവി ഞാന്‍ ആശംസിക്കുന്നു!.

അവസാനമായി ഒരിക്കല്‍ കൂടി.   ജയ് ഭീം!!

എല്ലാ ഔപചാരികതകളും മറന്നാണ് ഈ കത്തെഴുതുന്നത്. എന്റെ ആത്മഹത്യയ്ക്ക് ആരും ഉത്തരവാദിയല്ല. വാക്കുകൊണ്ടും പ്രവൃത്തിക്കൊണ്ടും ആരും എന്റെ ഈ ചെയ്തിക്കു കാരണമായിട്ടില്ല!. ഇത് എന്റെ തീരുമാനമാണ്. അതിന് ഏക ഉത്തരവാദി ഞാന്‍ മാത്രമാണ്. ഞാന്‍ പോയിക്കഴിഞ്ഞാല്‍ ഇതിന്റെ പേരില്‍ എന്റെ സുഹൃത്തുക്കളെയും ശത്രുക്കളെയും ബുദ്ധിമുട്ടിക്കരുത്!.

എന്റെ ജനനം തന്നെയാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം. എന്റെ കുട്ടിക്കാല ഏകാന്തതയില്‍ നിന്നും മോചനം നേടാന്‍ എനിക്കു കഴിഞ്ഞില്ല. ഭൂതകാലത്ത് അംഗീകരിക്കപ്പെടാതിരുന്ന ഒരു കുട്ടിമാത്രമാണ് ഞാന്‍. :രോഹിത്  വെമുല

രോഹിതിന്റെ  വാക്കുകൾ  കണ്ണുനീരോടെ  മാത്രമേ  നമുക്ക്  വായിക്കാനാവുകയുള്ളു  പക്ഷേ  ഞാൻ  വിയോജിക്കുന്നു രോഹിത്! നീ  മരിക്കരുതായിരുന്നു ! പോരാടണമായിരുന്നു ! നീപറയുന്നതിലും  ശരിയുണ്ട് ! ദളിത ആദിവാസി മുന്നേറ്റത്തിനാവശ്യമായ  സാമൂഹിക  ചിന്തയും ! ദാർശനിക  ദിശാബോധവും  ഇനിയും  പ്രായോഗിക  തലത്തിൽ  വളരെയേറെ  മുന്നേറേണ്ടതായുണ്ട് ! മഹാനായ അയ്യൻകാളിയും, ബാബാസാഹിബ്  ഡോ .അംബേദ്കറും, ശ്രീനാരായണ ഗുരുവും , പൊയ്കയിൽ  അപ്പച്ചനുമൊക്കെ  തെളിച്ചവഴിയിൽ  ബഹുദൂരം  ഇനി മുന്നേറേണ്ടതുണ്ട് !

അതെന്താണങ്ങനെ ?. സ്വാഭാവികമായ  സംശയമാണ് ! എന്തുകൊണ്ട്  ഇത്രയും അപഹാസ്യമായ  ജാതിവ്യവസ്ഥ?!.   ഇത്രയും  അധികം  കാലം  ഇവിടെ നിലനിന്നു?!. ഇപ്പോഴും  തുടരുന്നു ! ഇതറിയാൻ  ജാതിവ്യവസ്ഥയുടെ അടിവേരുകൾ  അറിയണം !. ഏതാണ്ട്  ഇരുപതിനായിരം  വർഷങ്ങൾ  മുൻപ് ,  സംസാര ഭാഷ, കന്നുകാലി വളർത്തൽ , മൺപാത്ര നിർമ്മാണം  ഇവയിൽ തുടങ്ങി , കലപ്പയുടെ കണ്ടുപിടുത്തത്തോടെ  പുതിയ  കൃഷിസ്ഥലങ്ങൾ  തിരക്കിയുള്ള  യാത്രയിൽ ,ഗോത്രകലഹങ്ങളുടെ  തീച്ചൂളകളിൽ പെട്ട്  പലായനങ്ങളുടെ,  അധിനിവേശങ്ങളുടെ ,വംശഹത്യകളുടെ ചരിത്രത്തിൽ പുതിയ  അദ്ധ്യായങ്ങൾ രചിക്കപ്പെട്ടു!.

ജാതിവ്യവസ്ഥയുടെ വേരുകളാവട്ടെ ; കലപ്പയുടെ പ്രചാരത്തോടെ കൃഷിയുടെ വ്യാപനവും അയി ബന്ധപ്പെട്ട്; കാലാവസ്ഥാ മാറ്റങ്ങളുടെ പട്ടികയും,  കാലഗണനാ സംമ്പ്രദായങ്ങളും വിത്തിടുന്നത് മുതൽ വിളവെടുക്കുന്നതുവരെയുള്ള പുതിയ ചിട്ടവട്ടങ്ങളുമായി എത്തിയവർ, സൂര്യ-ചന്ദ്രന്മാരുടെ ഉദയ-അസ്തമനങ്ങളും, കാലാവസ്ഥാ മാറ്റങ്ങളും പ്രകൃതിയുടെ എല്ലാ പ്രതിഭാസങ്ങളും തങ്ങളുടെ യാഗങ്ങളിലും ശ്ലോകങ്ങളിലും ആണ് നിയന്ത്രിക്കപ്പെടുന്നതെന്നും ദൈവത്തിന്റെ ‘മൊബൈൽ നംബർ’ പൂണൂൽ ധരിക്കുന്നവരുടെ കൈയ്യിൽ ആണെന്നുമാണ് പരക്കെ ധരിപ്പിച്ചത് അതിലവർ വിജയിക്കുകതന്നെ ചെയ്തു. ഇന്നും ബ്രാഹ്മണൻ ഒഴികെ  മറ്റാർക്കും പൂജ  ചെയ്യാൻ അനുവാദമില്ലെങ്കിൽ അവിടെ മറ്റുള്ളവർ പോകരുത്!. അതിന് സർക്കാരിന്റെയോ മറ്റാരുടെയെങ്കിലുമോ  സമ്മതം ആവശ്യമില്ല. കാലാവസ്ഥ നിർണയം കാലഗണന, മുതലായവ അനിവാര്യമായതോടൊപ്പം, കൃഷിനാശം,പ്രകൃതി ക്ഷോഭം, പകർച്ചവ്യാധികൾ   ഇവയൊക്കെ    സമൂഹത്തിനു  നിരന്തരം  ഭീഷണിതന്നെയായിരുന്നു !, സൂര്യഗ്രഹണവും,ചന്ദ്രഗ്രഹണവും ,വിത്തിറക്കാനും വിളവെടുക്കാനും ,പറ്റിയസമയം , ഏറക്കുറെ എങ്കിലും  കൃത്യമായി  പറയാനാവുന്നവർക്കു  ദിവ്യത്വം  കൊടുത്തത് , സ്വാഭാവികമായ  അറിവില്ലാഴ്മ !.  അമ്പും  വില്ലും  ഉപയോഗിച്ച്  അകലെനിന്നും,  ഒളിച്ചുനിന്നും  ശത്രുനിഗ്രഹം  വരുത്താനുള്ള  വിദ്യയിൽ  കൂടുതൽ  പ്രാവീണ്യമുള്ളവർ  വേട്ടക്കാരും  എതിർത്തവർ  ഇരകളുമായി !  കാർഷിക വൃത്തിയുമായി  ബന്ധപ്പെട്ട  ‘ഫെർട്ടിലിറ്റി  കൾട്ടുകൾ ‘, ഭൂമിയുടെ  ഊർവ്വരതയുമായി  ബന്ധപ്പെട്ട  അനുഷ്ടാനങ്ങൾ !. ഗോത്ര  ദുരാചാരങ്ങൾ, മാജിക്കുകൾ  ഇവ  എല്ലാ  സമൂഹങ്ങളിലും  ഉണ്ടായിരുന്നു !. കൃഷി സംമ്പ്രദായത്തെ എതിർത്തവരാണ് ‘നായാടികൾ ‘. എവിടെയും  ഉള്ള കായ്കനികൾ അവർ പെറുക്കി -വളർത്തു മൃഗങ്ങളെ വേട്ടയാടി ! (Hunter gatherer!); നമ്മുടെ പൂർവികർ തന്നെ!, പകൽ വെളിച്ചത്തിൽ കണ്ടാലുടനെ തട്ടിക്കളയാനാണ്  തിട്ടുരമിട്ടത്!; പുലത്തിനധിപരും, കൃഷിസ്ഥലം ഒരുക്കിയവരും, ഒരു വലിയ വിഭാഗം, പുതിയ തമ്പ്രാക്കളോടൊപ്പം ആയിരുന്നു. എതിർത്തവർ നാടുവിടുകയോ ക്രൂരമായി കൊല്ലപ്പെടുകയോ ആണ് ഉണ്ടായത്. പിന്നീടാണ് ജാതിവ്യവസ്ഥയുടെ -വർണ്ണാശ്രമ ധർമ്മങ്ങളുടെ, അരിയിട്ടുവാഴ്ച! ഇപ്പോൾ പറയാൻ കാരണമുണ്ട്, ///**വിഭീഷണ-സുഗ്രീവ കഥകളുടെ അടിസ്ഥാനം പോലെ തന്നെ!  അധ:സ്ഥിതരാക്കുകയും   അപമാനിതരാക്കുകയും ചെയ്യപ്പെട്ടവരിൽ അഞ്ചാം പത്തികളും ധാരാളം ഉണ്ടായിരുന്നു. *****//// അതാണല്ലോ അതിന്റെ സ്വാഭാവിക നീതി!, ചാണക്യ തന്ത്രം അവരെന്നും പ്രയോഗിച്ചിരുന്നു . കൃഷി ചെയ്യാൻ, നിലം ഒരുക്കാൻ ,വിത്തിടാൻ, പരിചരിക്കാൻ ,വിളവെടുക്കാൻ ഇതിനൊക്കെ ആളുവേണമല്ലോ?.

കുട്ടനാട്ടുകാരനായ  എന്റെനാട്ടിലെ സ്ഥലപ്പേരുകൾ , ചാത്തങ്കേരി ,കുമരംകേരി  ചങ്ങങ്കേരി ,പണ്ടങ്കേരി ,മിത്രക്കേരി  എന്നൊക്കെയായതും,  ബുദ്ധമത  ബന്ധമുള്ള  സ്ഥാലനാമങ്ങളും, നൂറുനൂറു  നാമരൂപങ്ങളും  നമ്മളെ പലതും  പഠിപ്പിക്കുന്നു ! ചിലർ  പഠിച്ചില്ലന്നു  നടിക്കുന്നു !

അതറിഞ്ഞു വേണ്ടതു ചെയ്തു!,  എന്നതാണ്   മഹാനായ അയ്യങ്കാളിയുടെ മഹത്വം. വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി!,  മനുഷ്യനായി  പരിഗണിക്കാൻ  ആവശ്യപ്പെട്ട്,  കഴിഞ്ഞ  നൂറ്റാണ്ടിന്റെ  ആരംഭ ദശകത്തിൽ  കാർഷിക -പണിമുടക്കിന് ആഹ്വാനം ചെയ്ത്, നേടിയെടുത്ത അവകാശങ്ങളെ  നന്ദിയോടെ  സ്മരിക്കാൻ  നമുക്ക്  മാനവിക  കൂട്ടായ്മ  ഒരുക്കാം !.

ജാതിവ്യവസ്ഥ, ‘കപട -ദേശീയത’ മുതലായ ‘രാജകീയ കള്ളങ്ങളുടെ’ ശാസ്ത്രം അറിയാൻ അവയുടെ ചരിത്രം തിരിച്ചറിയാൻ -പ്ലേറ്റോ യുടെ ‘റിപ്പുബ്ലിക് ; മുന്നാം അദ്ധ്യായം, വായിക്കുന്നത് നല്ലതാണ്;(Plato -The philosopher king of Greece 428-328 BC) ഇംഗ്ലീഷ് പരിഭാഷ ‘noble lie’ എന്നുതന്നെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ‘ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ’ എന്നു വിശേഷിപ്പിക്കുന്ന പെരിക്ലിസ്സിന്റെ കാലത്തിനു ശേഷം അരങ്ങേറിയ അരാജകത്വത്തിനു മറുമരുന്നായാണ് പ്ലറ്റൊ ‘രാജകീയ കള്ളം’ വളരെ വളരെ മടിച്ച്, മടിച്ച് ആണെങ്കിലും  അവതരിപ്പിച്ചത് . ചുരുക്കം ഇതാണ്;

“ഭൂമി നമ്മുടെ അമ്മയാണ് ആ അർത്ഥത്തിൽ എല്ലാ മനുഷ്യരും സഹോദരങ്ങൾ തന്നെയാണ് -എന്നാൽ ചിലരുടെ ആത്മാവിൽ ദൈവം സ്വർണ്ണം ചേർത്തു!, അവരാണ് പൂജാരികളും ഭരണകർത്താക്കളും , ചിലരുടെ ആത്മാവിൽ -വെള്ളി ചേർത്തു, അവരാണ് യോദ്ധാക്കൾ , ഇനിയും ചിലരുടെ ആത്മാവിൽ ഇരുമ്പും, പിച്ചളയും ആണ് ചേർത്തത്!. അവരാണ് സാധാരണക്കാരും കരകൌശലക്കാരും “( Husband men and craftsmen is the English translation. Ref; Republic vol: III page 584 in ‘Great works of Plato) റിപ്പബ്ളിക്കിന്റെ രചനയിലുമുണ്ട് ‘രാജകീയകള്ളം’  സോക്രട്ടീസ് – ഗ്ലൌകോണ്‍ സംഭാഷണം ആയാണ്, പ്ലറ്റൊ രാജകീയ കള്ളങ്ങൾ അവതരിപ്പിക്കുന്നത്‌ !,  ഇതു ജനം വിശ്വസിക്കുമോ?, എന്ന് ഗ്ലൌകോണിനു സംശയം .

“മുന്നു തലമുറ ആവർത്തിച്ചാൽ വിശ്വസിച്ചുകൊള്ളും”,  എന്നാണ് മറുപടി .ഇതുപോലെ ഫോനീഷ്യൻ കഥകൾ ഉണ്ടെന്നും,  ലോകത്ത് പലസ്ഥലത്തും ഇത്തരം കള്ളങ്ങൾ പ്രചാരത്തിലുണ്ടെ ന്നുമാണ്, സോക്രട്ടീസിനെ കൊണ്ട് ആമുഖമായി പറയിപ്പിക്കുന്നത് !.

ഈ ‘പലസ്ഥലം’  ഏതെന്നു നമുക്കറിയാം  ഇവിടെത്തന്നെ! പ്ലറ്റൊയ്ക്ക് അതറിയാൻ വകുപ്പുമുണ്ട്  (~ B.C.E 320) .  പ്ലേറ്റോയുടെ ‘കള്ളങ്ങൾ’,   ഗ്രീസ്സിലോ പിന്നീടു യുറോപ്പിൽ എങ്ങുമൊ  ചിലവായില്ല!.    നന്ദി പറയേണ്ടത് ആദിമ ക്രൈസ്തവ സഭയോടാണ്!. മാത്രമല്ല പ്ലേറ്റോയുടെ ജാതിക്കൂട്ടിനു പുറത്തായിരുന്ന അടിമകളെ പോലും (അടിമകളെയും  സ്ത്രീകളെയും മനുഷ്യരായി പ്ലാറ്റോ യുടെകാലത്ത് കരുതിയിരുന്നില്ല. ഇന്ത്യയിൽ ജാതിവ്യവസ്ഥയ്ക്ക് പുറത്തായിരുന്ന വലിയജനവിഭാഗത്തെ പോലെതന്നെ) മോചിപ്പിക്കുന്നതിന് ആദിമ ക്രിസ്തവസഭയ്ക്ക് കഴിഞ്ഞു,  എന്നാൽ  -കോണ്‍സ്റ്റൈന്റെയിൻ  ക്രിസ്താനിയവുകയും (Constantine  27 February c. 272 AD – 22 May 337 AD,  Saint Constantine the Great, Equal-to-the-Apostles) was a Roman Emperor from 306 to 337 AD). ‘ദൈവ ദത്തവും'(Divine right ) കേന്ദ്രീകൃതവുമായ രാജഭരണം സ്ഥാപിച്ചപ്പോൾ, അന്ധകാരയുഗങ്ങളുടെ ആരംഭം ആവുകയായിരുന്നു. മാനവ സംസ്കാരങ്ങളുടെ  ചരിത്രം മുഴുവൻ ഇത്തരം തിരിമറികളിലായിരുന്നു?!  H.G wells ,Arnold Toynbee,Louis Morgan  തുടങ്ങിയവരെല്ലാം  ഇത്തരം വൈരുദ്ധ്യങ്ങൾ  ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവത്തെ പറ്റി ആധികാരികമായി പഠിച്ച  അലക്സ്‌ റ്റൗക്കുവല്ലി(Alex de Toquvelle)  പറഞ്ഞത് , അധികാര വികേന്ദ്രീകരണത്തിനുവേണ്ടി വേണ്ടി  തുടങ്ങി!, കടുത്ത കേന്ദ്രീകരണത്തിൽ  അവസാനിച്ചു എന്നാണ്!.   ഗ്രീസി ലെ  നഗരരാഷ്ട്രങ്ങൾ  തകരുകയും  റോമാസാമ്രാജ്യം  ആധിപത്യം  ഉറപ്പിക്കുകയും  ചെയ്തപ്പോൾ   യൂറോപ്പിൽ,  അടുത്ത  അദ്ധ്യായം  തുടങ്ങി!; സമൂഹത്തിൽ, അടിമകളുടെ  ജനസംഖ്യ  അറുപതുശതമാനത്തോളോം  എത്തി!.   ചുറുത്തുനിൽപ്പുകൾക്കു  പുതിയ  തലങ്ങൾ,  യൂറോപ്പിൽ  ആദിമ  ക്രൈസ്തവ  സഭ , ഭാരതത്തിൽ  ബുദ്ധ മതം, ചൈനയിൽ   മോയിസ്റ്റുകൾ , ഇവയൊക്കെ  മനവ  സംകൃതിയുടെ  തുടർക്കഥകളിൽ  നിര്ണ്ണായകമായ  സ്ഥാനം തന്നെയാണ് !. ആദിമ ക്രൈസ്റ്റവസഭ യുറോപ്പിൽ  നേടിയത്  ഭാരതത്തിൽ  നടന്നില്ല !.  ദ്രാവിഡ സമൂഹങ്ങളുടെ  അനൈക്യവും ! സുഗ്രീവ  വിഭീഷണാദികളുടെ  വഞ്ചനയും  തന്നെ കാരണം!.   ഇവിടെ  ബുദ്ധമതം  പരാജയപ്പെട്ടു ! ക്ഷേത്രങ്ങൾ  മുഴുവൻ  തന്നേ  കവർന്നെടുക്കപ്പെട്ടു !. കൊല്ലവര്ഷാരംഭമാണ്  അതിന്റെ  അടയാളപ്പെടുത്താൽ !(A.D 825)ഒന്നാം നൂറ്റാണ്ടുമുതൽ  അഞ്ചാം  നൂറ്റാണ്ടു വരെ  റോമാസാമ്രാജ്യ ത്തിന്റെ  അതിരുകൾക്കുള്ളി ൽ നടന്നതിന്റെ  നേർ  ചിത്രം  സ്പാർട്ടക്കസിന്റെ  കഥയിൽ  കാണാം !. Click-> Spartacus film

Read more

1.Post-truth, Brexit ,Trump,‘Demon-eti-zation’ and ‘Noble lie’.

2Letter to Jignesh Mevani , carry on with the Great Mission!

3ജാതിയുടെ ഉന്മൂലനം -ഡോ. ബി. ആർ. അംബേദ്കർ

4ഹിന്ദു -ഫാസിസവും ജാതി വ്യവസ്ഥയും

5The land !,The Power! and Equal justice!

6Mother Teresa is right! and Justice Markandey Katju is wrong !

7കനയ്യ കുമാറിന്റെ പ്രസംഗത്തിന്റെ മലയാള പരിഭാഷ !

Post-truth, Brexit ,Trump,‘Demon-eti-zation’ and ‘Noble lies’.

After much discussion, debate, and research, Oxford Dictionaries have chosen ‘post-truth‘ ,as the Word of the Year 2016 – an adjective,  ‘relating to or denoting circumstances in which objective facts are less influential in shaping public opinion than appeals to emotion and personal belief’. It is not just a semantic problem to ornament ‘the truth with an adjective ‘ which in fact make it an ‘oxymoron’, means the real meaning of ‘post-truth is ,’just untruth’ or plane lie .Truth can’t entertain such an oxymoron ornamentation – better word, giving the same meaning is ‘udayippu’ (ഉടായിപ്പു). I will be posting this blog to oxford dictionaries – with more details related to semantics , etymology of words etc above all coronation of ‘Post Truth’ as the word of the year 2016, is useful to demarcate an epoch having much propensity  for dishonesty,  just like the the term ‘Dark Ages’  which was coined by an Italian scholar  Francesco Petrarch.Petrarch(1304 to 1374), used this label to describe what he perceived as a lack of quality in the Latin literature of his day. – Truth find its best expression in john 8:32 of Holy Bible “And ye shall know the truth, and the truth shall make you free”. Post-truth is just ‘Antonym ‘ of truth ;Untruth or lie. Magnificent myth. Or ‘Noble Lies’ (γενναῖον ψεῦδος, ‘gennaion pseudos’), which has been translated from old Greek as ‘brave false’.  Just like  violence breeds more violence, lie needs more lies in an attempt to mask  the truth .  To understand ‘rationale’ behind the Utopian ‘Republic‘ one has to browse through the historical back ground prevailed during Plato’s time in Greece ![around 424- 347 BCE ] . Great Principles  of Democracy by Pericles(495-429 B.C.)and Democritus,of democratic Athens during her  golden age (Ref:’Aristotle, Politika (Politics)and Funeral Oration’ by Pericles).Few words from ‘Funeral Oration’ by Pericles the great democrat  of  Athens in  her glorious past ->funeral-oretionpic

    “Our form of government does not enter into rivalry with the institutions of others. Our government does not copy our neighbors’, but is an example to them. It is true that we are called a democracy, for the administration is in the hands of the many and not of the few. But while there exists equal justice to all and alike in their private disputes, the claim of excellence is also recognized; and when a citizen is in any way distinguished, he is preferred to the public service, not as a matter of privilege, but as the reward of merit. Neither is poverty an obstacle, but a man may benefit his country whatever the obscurity of his condition. There is no exclusiveness in our public life, and in our private business we are not suspicious of one another, nor angry with our neighbor if he does what he likes; we do not put on sour looks at him which, though harmless, are not pleasant. While we are thus unconstrained in our private business, a spirit of reverence pervades our public acts; we are prevented from doing wrong by respect for the authorities and for the laws, having a particular regard to those which are ordained for the protection of the injured as well as those unwritten laws which Ping upon the transgressor of them the reprobation of the general sentiment.”

 Later this great concept of Democracy, ossified to anarchy and then, the Thirty Tyrants -trial and Magistricide of great Philosopher Socrates, recollect that Socrates was put to death by democracy!. Plato’s rhetoric and sophistry with ‘noble lies’, self appointed guardianship, advocating ‘Utopian Republic’, putting his thoughts as words of Socrates(Ref:Open .Society and its Enemies . – Karl Popper).

Great Greek tradition which produced ‘Epicureans and stoics ‘ made ‘Plato to name his ‘Utopian proposals’ as   ‘noble lies’. During the present ‘Age of Unreason ‘, plain lie is getting  ornamented  as ‘post- truth’!. Another word in my language ‘Malayalam’  is ‘udayippu’ (ഉടായിപ്പു) which can be considered as a synonym for ‘post- truth’. 

After running its course through Dark ages ,   ‘Age of reason’ enlightened the principles of liberté, égalité, fraternité,  evolved in nearly three centuries, gradually succumbed to centralization and autocracy (Ref :Alexis de Tocqueville on French revolution “started for decentralization and ended with centralization”); slipped to Laplaceian (or Cartesian) determinism   and finally to Fascism and Totalitarianism. Philosophical basis of the same has already provided by Hegel, the enlightenment counter part of Plato ‘the philosopher king’. New mutations of fascism in the name of faith and religion with nostalgic dreams of tribal past is in the making especially in Middle East and Indian subcontinent.    Indian counter part of renaissance, offered a small interlude of hopes, and expectations; We have seen and  continues to respect few ‘wise to be bold’ like Dr. C.V. Raman , Saha, Bose, Dr. Baba Sahib Ambedkar , Rebenadha Takkoor , Sharachandra , Nethaji , and good many from diverse  disciplines!. We still  remember them with gratitude and respect. Later our socio-political landscape  degraded to  misrule, politics of conspiracy ,dishonesty, ‘Noble lies’ ‘udayippu’ (ഉടായിപ്പു) and now ‘post-truth’ is filling the intellectual vacuum.    Just like ‘Wise to be bold ‘ (Sapare audi ) encapsulates the social thinking prevalent during the ‘AGE OF REASON’, POST TRUTH rightly echoes the propensity of dishonesty during this age of ‘UN-REASON’. The right ‘piece meal social engineering ‘ to promote  ‘Sapare audi’  seems to be the call of the hour , to encourage few at least, to  become   ‘wise to be bold and bold to be wise  .

It is worth to quote Plato from his Republic’ advertising his ‘Noble lie ‘ which is just ‘the shameful the caste system’ that we are much familiar in India .  But ‘Manusmruthi’ introduce the same as ‘truth sacrosanct’ .

Quote Plato/

[T]he earth, as being their mother, delivered them, and now, as if their land were their mother and their nurse, they ought to take thought for her and defend her against any attack, and regard the other citizens as their brothers and children of the self-same earth. . . While all of you, in the city, are brothers, we will say in our tale, yet god, in fashioning those of you who are fitted to hold rule, mingled gold in their generation, for which reason they are the most precious — but in the helpers, silver, and iron and brass in the farmers and other craftsmen. And, as you are all akin, though for the most part you will breed after your kinds, it may sometimes happen that a golden father would beget a silver son, and that a golden offspring would come from a silver sire, and that the rest would, in like manner, be born of one another. So that the first and chief injunction that the god lays upon the rulers is that of nothing else are they to be such careful guardians, and so intently observant as of the intermixture of these metals in the souls of their offspring, and if sons are born to them with an infusion of brass or iron they shall by no means give way to pity in their treatment of them, but shall assign to each the status due to his nature and thrust them out among the artisans or the farmers. And again, if from these there is born a son with unexpected gold or silver in his composition they shall honor such and bid them go up higher, some to the office of guardian, some to the assistanceship, alleging that there is an oracle that the city shall then be overthrown when the man of iron or brass is its guardian.” (414e–15c). 

/Unquote

The allegory of metals is nothing less than a rationale for maintaining a caste system. Socrates(In fact Plato) suggests that if the people believed “this myth . . . [it] would have a good effect, making them more inclined to care for the state and one another” (415c–d).  Thus the Noble Lie is “a contrivance for one of those falsehoods that come into being in case of need, of which we were just now talking, some noble one.” (414b–c). 

   In Europe ‘the philosophical frames prepared by Early Christianity has resisted the ‘noble lie’!. During enlightenment, Machiavelli again appeared with another pack of noble lies and dirty politics , (Ref: The prince or example ). Machiavellianism gradually doing its dirty tricks to mask the truth ! .Consider Indian political scenario in 1946 -India’s independence was only a matter of time. Maulana Abul Kalam Azad was the president of Congress party at that time, natural choice as the first Prime Minister of independent India. Mahatmaji favoured Jawaharlal Nehru, non of the Pradesh Congress Committees(PCC) supported him, only few Congress Working committee(CWC) members favoured him. The majority support was in favour of Sardar patel and then to Acharya J B Kripalani . Coronation of Pandit Jawahar Lal Nehru as India’s first Prime Minister was a compromise to democracy. Mahatmaji feared ;Nehru could cause problems! if not chosen as  the  ‘super man ‘  of  Independent India,  was well aware of his relationship with Mount Batten; It marked the declining phase of Indian renaissance. It should be noted that Jawaharlal Nehru while praising ‘Chanakya’ (Kautilya/Vishnu Gupta–350–275 BCE) as the Indian- Machiavelli and commented “..bigger person in every way ,greater intelligence; humble adviser to any ruler”(Ref:’Discovery of India by Jawarlal Nehru, Page 124; Quoted words contain more meaning than given by any dictionary).  Another admirer of Machiavelli ,Former US President Ronald Reagan openly admitted:- quote  Reagan/

“It has been said that politics is the second oldest profession. I have learned that it bears a striking resemblance to the first.”

/unquote .   As you  know ‘ the first profession’ was prostitution!!.
In modern psychology, Machiavellianism just like the ‘Post truth politics’ is one of the dark triad personalities, characterised by a duplicitous interpersonal style, a cynical disregard for morality and a focus on self-interest and personal gain. Brexit, and  Donald   Trump in West, its Indian counterpart ‘demon-eti-zation’  and Modi  are just  the manifestations  of ‘Post truth politics’ . Identifying the enemies of open society is the first step towards  resisting the  attack against civility. propriety and liberal democracy.   .